<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-33530134</id><updated>2012-02-10T01:01:11.400+04:00</updated><title type='text'>മേഘസന്ദേശം</title><subtitle type='html'>ഞാന്‍ ദമ്മു പിടിച്ച് മനസ്സില്‍ മന്ത്രിച്ചു : ‘മുറ്റത്തെ ഈ പൂഴി മുഴുവന്‍ സ്വര്‍ണ്ണമായി മാറട്ടെ...’  
അത്ഭുതം! പൂഴി സ്വര്‍ണ്ണമായില്ല</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default?max-results=100'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>68</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-33530134.post-3836993739739088069</id><published>2011-10-01T17:29:00.005+04:00</published><updated>2011-10-05T09:32:59.826+04:00</updated><title type='text'>ഒരു വിശദീകരണം, വർഷങ്ങൾക്കു ശേഷം.</title><content type='html'>&lt;!--[if gte mso 9]&gt;&lt;xml&gt;  &lt;w:worddocument&gt;   &lt;w:view&gt;Normal&lt;/w:View&gt;   &lt;w:zoom&gt;0&lt;/w:Zoom&gt;   &lt;w:punctuationkerning/&gt;   &lt;w:validateagainstschemas/&gt;   &lt;w:saveifxmlinvalid&gt;false&lt;/w:SaveIfXMLInvalid&gt;   &lt;w:ignoremixedcontent&gt;false&lt;/w:IgnoreMixedContent&gt;   &lt;w:alwaysshowplaceholdertext&gt;false&lt;/w:AlwaysShowPlaceholderText&gt;   &lt;w:compatibility&gt;    &lt;w:breakwrappedtables/&gt;    &lt;w:snaptogridincell/&gt;    &lt;w:wraptextwithpunct/&gt;    &lt;w:useasianbreakrules/&gt;    &lt;w:dontgrowautofit/&gt;   &lt;/w:Compatibility&gt;   &lt;w:browserlevel&gt;MicrosoftInternetExplorer4&lt;/w:BrowserLevel&gt;  &lt;/w:WordDocument&gt; &lt;/xml&gt;&lt;![endif]--&gt;&lt;!--[if gte mso 9]&gt;&lt;xml&gt;  &lt;w:latentstyles deflockedstate="false" latentstylecount="156"&gt;  &lt;/w:LatentStyles&gt; &lt;/xml&gt;&lt;![endif]--&gt;&lt;!--[if gte mso 10]&gt; &lt;style&gt;  /* Style Definitions */  table.MsoNormalTable  {mso-style-name:"Table Normal";  mso-tstyle-rowband-size:0;  mso-tstyle-colband-size:0;  mso-style-noshow:yes;  mso-style-parent:"";  mso-padding-alt:0in 5.4pt 0in 5.4pt;  mso-para-margin:0in;  mso-para-margin-bottom:.0001pt;  mso-pagination:widow-orphan;  font-size:10.0pt;  font-family:"Times New Roman";  mso-ansi-language:#0400;  mso-fareast-language:#0400;  mso-bidi-language:#0400;} &lt;/style&gt; &lt;![endif]--&gt;  &lt;p class="MsoNormal"&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;എത്ര കാല&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;ത്തിനുശേഷമാണ് വീണ്ടും നുരയുന്ന ഗ്ലാസ്സുകൾക്കു മുന്നിൽ&lt;/span&gt;…&lt;br /&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; "&gt;ഒപ്പം കർത്ത സാർ, ഒരു പഴയ കോളേജ് അദ്ധ്യാപകൻ, അദ്ദേഹത്തിന്റെ ചില ശിഷ്യരും.&lt;br /&gt;&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;പാതിരാവ്, പല കഥകൾ, കഥാപാത്രങ്ങൾ&lt;/span&gt;…&lt;/p&gt;&lt;p class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഇടയ്ക്കെപ്പോഴോ പീതാംബരൻ ഓർത്തു, ‘ഹരിയുടെ കാര്യം&lt;/span&gt;…&lt;span style="font-family: AnjaliOldLipi;"&gt; അവൻ മരിച്ചപ്പോൾ ഒന്നു വീട്ടിൽ‌പോകാൻ പോലും സാർ സമ്മതിച്ചില്ല&lt;/span&gt;…&lt;span style="font-family: AnjaliOldLipi;"&gt;’&lt;br /&gt;&lt;/span&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; "&gt;ഒപ്പമുണ്ടായിരുന്ന സംഘാംഗത്തിന്റെ ആത്മഹത്യാക്കാലത്തായി എല്ലാവരും ഒരു നിമിഷം.&lt;br /&gt;&lt;/span&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; "&gt;കർത്തസാർ ചീറി,&lt;br /&gt;&lt;/span&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; "&gt;‘അവന്റെ കാര്യം മാത്രം മിണ്ടരുത്. ഒഴുക്കിനെതിരെ നീന്താനൊന്നും കർത്ത പഠിപ്പിച്ചിട്ടില്ല; കർത്തക്ക് അതിനുള്ള ശേഷിയുമില്ല. പക്ഷെ അവനൊന്ന് നിന്നു നോക്കാമായിരുന്നു, അതവൻ ചെയ്തില്ല. നിങ്ങളെയൊക്കെ അപമാനിക്കുകയാണ് അന്നവൻ ചെയ്തത്.’&lt;/span&gt;&lt;/p&gt;&lt;p class="MsoNormal"&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; "&gt;അതിനുശേഷമുള്ള കവിളിന് വല്ലാത്ത ലഹരിയായിരുന്നു എല്ലാവർക്കും, ജീവിതത്തിന്റെ ലഹരി.&lt;/span&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-3836993739739088069?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/3836993739739088069/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=3836993739739088069' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/3836993739739088069'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/3836993739739088069'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2011/10/blog-post.html' title='ഒരു വിശദീകരണം, വർഷങ്ങൾക്കു ശേഷം.'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-1471602286133587684</id><published>2011-04-23T10:16:00.001+04:00</published><updated>2011-04-23T10:16:54.514+04:00</updated><title type='text'>മനോഹരമല്ലാത്ത ചില വസ്തുക്കൾ</title><content type='html'>ബുദ്ധനടുത്ത ഒരു ഗ്രാമം. കഷ്ടി ഒരു മാസത്തോളമായി അവിടെ.&lt;br /&gt;വഴിയരികിൽ  കറങ്ങി നിന്ന ഒരു പുതുമുഖത്തെ വീട്ടിലേക്കു കൂട്ടിയത് വെറുതേ ഒരു  കൌതുകത്തിനായിരുന്നു. അകലെയെവിടെയോ നിന്ന് തൊഴിൽ തേടിയിറങ്ങിയ ഒരു  ചെറുപ്പക്കാരൻ. ബലിഷ്ഠമായ നീണ്ട കൈകൾ, വിരിഞ്ഞ മാറിടം, ഉറച്ച മാംസപേശികൾ,  ദൃഢമായ ചുവടുകൾ, എണ്ണപുരളാത്ത അല്പം നീണ്ട മുടി, വീതിയുള്ള നെറ്റി,  കട്ടിയുള്ള പുരികം, തിളങ്ങുന്ന കണ്ണുകൾ, നീണ്ടുയർന്ന മൂക്ക്...  പൌരുഷത്തിന്റെ ലക്ഷണങ്ങളെല്ലാം തികഞ്ഞ ഗ്രാമീണൻ.&lt;br /&gt; കുറച്ചുകാലം അവിടെ കൂടാമെന്ന് ഞാൻ പറഞ്ഞു. അയാൾ സമ്മതിച്ചു. പിറ്റേന്ന്  അവിടുത്തെ ജമീന്ദാറെ പോയിക്കണ്ടു; എന്തോ ജോലി ശരിയാക്കി. ദിവസവും രാവിലെ  രണ്ടു റൊട്ടിയും ഒരു ഉള്ളിയും പച്ചമുളകുമായി അവൻ പോകും.  സൂര്യനൻസ്തമിക്കുമ്പോഴേക്കും തിരിച്ചെത്തും, കുളിക്കും, തിണ്ണയിൽ  കിടന്നുറങ്ങും. വലിയ അടുപ്പമായിട്ടും എന്റെ നേരമ്പോക്കുകളിലേക്കൊന്നും അവൻ  കൂടിയില്ല; ഒരു നോട്ടം കൊണ്ടുപോലും കുറ്റപ്പെടുത്തിയുമില്ല.&lt;br /&gt; രണ്ടുമാസത്തോളം കഴിഞ്ഞ് ഒന്നു നാട്ടിൽ‌പോയിവരാമെന്നു പറഞ്ഞ് അവൻ ഇറങ്ങി.  ഒന്നുരണ്ടാഴ്ച കഴിഞ്ഞ് തിരിച്ചെത്തിയ അവനൊപ്പം തുളസിയുമുണ്ടായിരുന്നു.  അവനൊത്ത അഴകാർന്ന പെണ്ണ്. അകത്തെ മുറി അവനും കൂട്ടുകാരിക്കുമായൊരുക്കി  അന്ന് ഞാൻ പുറത്തു കിടന്നു. പിറ്റേന്ന് രാവിലെ അവൻ പണിക്കു പോയില്ല;  എന്നിലുള്ള വിശ്വാസം! അന്നു വെകീട്ടായപ്പോഴേക്കും അവനായി പുതിയൊരു വീട്  കണ്ടെത്തി നൽ‌കാനായി. ഒരു വർഷത്തെ വാടകയും മുൻ‌കൂർ കൊടുത്ത് അവരെ അവിടെ  കൊണ്ടാക്കി. ഞാനവിടേക്കു ചെല്ലാതിരിക്കാനെന്നവണ്ണം മിക്ക ദിവസങ്ങളിലും അവൻ  എന്റെ വീട്ടിലെത്തി. എന്നിട്ടും അവന്റെ പരിഭ്രമം ആസ്വദിക്കാനായി  ഞാനിടക്കൊക്കെ അവിടെ പോയി. എനിക്കു വെള്ളവുമായി വരുന്ന അവളുടെ കണ്ണുകളിൽ  തെളിഞ്ഞുകണ്ടിരുന്ന ഗൂഢസ്മിതത്തിൽ നിന്നും എന്റെ വീരചരിത്രങ്ങളെല്ലാം അവൻ  നന്നായി പങ്കുവച്ചിട്ടുണ്ടെന്ന് ഞാൻ വായിച്ചു. വലിയ കള്ളൻ തന്നെ എന്ന് ഞാൻ  മറയില്ലാതെ ചിരിച്ചു.&lt;br /&gt; ജമീന്ദാറുടെ ഒരു ബന്ധു അവളോട് മോശമായി പെരുമാറിയെന്നും അവൻ അയാളെ കൈകാര്യം  ചെയ്തെന്നുമുള്ള വാർത്തയുമായാണ് ഒരു ദിവസത്തെ പുലരി വന്നത്. അന്ന്  ജമീന്ദാറുടെ ആളുകൾ അവനെ ആ ഗ്രാമം മുഴുവൻ വേട്ടയാടി. അടിച്ചവശനാക്കി  ഗ്രാമാതിർത്തിയിൽ കൊണ്ടുപോയിട്ടു. ആ രാത്രി ജമീന്ദാറും സംഘവും അവന്റെ  വീട്ടിലേക്ക് ഘോഷയാത്രയായി പോകുന്നതു കണ്ടു. കരച്ചിലുകൾക്ക് കാതോർക്കാൻ  ശേഷിയില്ലാതെ ഞാനും അവിടം വിട്ടിറങ്ങി.&lt;br /&gt;&lt;br /&gt;അഞ്ചോ ആറോ മാസം കഴിഞ്ഞു. യാദൃച്ഛികമായി വീണ്ടും ആ വഴിയെത്തി. സംഭവം  നടന്ന് മൂന്നുനാലുദിവസങ്ങൾക്കിപ്പുറം ഞാൻ താമസിച്ചിരുന്ന വീടിന്റെ തിണ്ണയിൽ  ഏതോ വിഷക്കായ തിന്ന് അവൻ മരിച്ചു കിടന്നിരുന്നു എന്നും അവൾ ജമീന്ദാരുടെ  പ്രിയതോഴിയായി മാറിയെന്നും കേട്ടു.&lt;br /&gt; അവളെ കാണണമെന്നു തോന്നി. ജമീന്ദാർ പണിയിപ്പിച്ചു നൽ‌കിയ മനോഹരമായ വീട്ടിലായിരുന്നു അവളപ്പോൾ.&lt;br /&gt;ഒറ്റനോട്ടത്തിൽ അവളെന്നെ അറിഞ്ഞു, കാര്യമായി സ്വീകരിച്ചു.&lt;br /&gt;നടന്ന സംഭവങ്ങളിൽ ദുഃഖമറിയിക്കാൻ ഞാൻ ശ്രമിച്ചു, ‘ജീവിക്കാനറിയാത്തവൻ’ അവനെക്കുറിച്ച് പുച്ഛസ്വരത്തിൽ അവൾ പറഞ്ഞു.&lt;br /&gt; ഞാൻ എഴുന്നേൽക്കാനൊരുങ്ങി.&lt;br /&gt;ഇന്നവിടെ തങ്ങാമെന്നും ജമീന്ദാർ  നാട്ടിലില്ലെന്നും പറഞ്ഞ് അവൾ കൈപിടിച്ചിരുത്തി. വേഗമൊന്ന്  കുളിച്ചുവരാമെന്ന് പറഞ്ഞ് അകത്തേക്കു പോയി.&lt;br /&gt;ഞാനിറങ്ങി നടന്നു.&lt;br /&gt;കുളികഴിഞ്ഞെത്തിയ അവൾ ‘ആണത്തമില്ലാത്തവൻ’ എന്ന് പിറുപിറുക്കുന്നത് മനസ്സിൽ കേട്ടു.&lt;br /&gt; അതിനു മുമ്പെപ്പൊഴാണ് എന്നിലിതുപോലെ അറപ്പും വെറുപ്പും നിറഞ്ഞതെന്ന് വെറുതേ ഓർത്തു നോക്കി.&lt;br /&gt;ഭൂമി മനോഹരമായ വസ്തുക്കൾ കൊണ്ടു മാത്രമല്ല ഉണ്ടാക്കപ്പെട്ടിരിക്കുന്നത് എന്ന് ഉള്ളിലിരുന്ന് ആരോ പറഞ്ഞു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-1471602286133587684?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/1471602286133587684/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=1471602286133587684' title='2 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/1471602286133587684'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/1471602286133587684'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2011/04/blog-post.html' title='മനോഹരമല്ലാത്ത ചില വസ്തുക്കൾ'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-5458604007970545366</id><published>2011-02-24T21:03:00.001+04:00</published><updated>2011-02-24T21:06:15.063+04:00</updated><title type='text'>............</title><content type='html'>&lt;span class="z19Dle zG9tqc" id="col-z13bevyzqxy4cp0as04chnobfpemedwahlk0k"&gt;&lt;span class="zo"&gt;&lt;span class="HgYomf"&gt;&lt;span style="display: block;" class="QGJaM Ig sDgL9b"&gt;ഗാന്ധിധാമിൽ നിന്നും നാട്ടിലേക്കുള്ള തീവണ്ടി.&lt;br /&gt;ഷൊർണ്ണൂർ അടുക്കാറാവുന്നു.&lt;br /&gt;ഇവിടെയാണ് ദിവസങ്ങൾക്കുമുൻപ് സൌമ്യ എന്ന പെൺകുട്ടി കൊല്ലപ്പെട്ടത്.&lt;br /&gt;വിവാദങ്ങളിൽ മൌനം ശീലിക്കലാണ് സ്വയം ശിക്ഷണങ്ങളിലൊന്ന്;&lt;br /&gt;ഒരു ശരാശരി മനുഷ്യന്റെ പൌരബോധം, അത്രമാത്രം; എന്നിട്ടും വഴുതിപ്പോകുന്നു.&lt;br /&gt;&lt;br /&gt;ഗോവിന്ദച്ചാമി സൌമ്യയോടു ചെയ്ത അതേ ഹിംസ തന്നെയാണ്&lt;br /&gt;അദ്ദേഹത്തെ നശിപ്പിക്കുവാനുള്ള ആക്രോശങ്ങളിലൂടെ ഇക്കഴിഞ്ഞ ദിവസങ്ങളിൽ നമ്മളും പ്രകടിപ്പിച്ചത്;&lt;br /&gt;ഒരേ സായുധി!&lt;br /&gt;നമ്മിലെല്ലാമുള്ള ഇരുണ്ട ഭാവത്തിന്റെ പ്രകടീകരണം മാത്രമാണ് ഗോവിന്ദച്ചാമിമാർ.&lt;br /&gt;നമ്മിലെല്ലാവരിലും, ഗോവിന്ദച്ചാമിയിലടക്കം, ഉള്ള നന്മയുടെ ചെറുകണങ്ങൾ കൂടിച്ചേർന്ന്&lt;br /&gt;ഒരു ബുദ്ധൻ സംഭവിക്കുന്നതുപോലെ&lt;br /&gt;നമ്മിലെല്ലാവരിലുമുള്ള തിന്മയുടെ കണികകൾ കൂടിച്ചേർന്ന് ഒരു ഗോവിന്ദച്ചാമി സംഭവിക്കുന്നു.&lt;br /&gt;ഒരർത്ഥത്തിൽ, നമ്മിലാരോ ഗോവിന്ദച്ചാമിയാകാതിരിക്കാൻ കൂടിയാണ് ഗോവിന്ദച്ചാമി ഗോവിന്ദച്ചാമിയായത്;&lt;br /&gt;നിസ്സഹായമായ ഒരു ആത്മബലി!&lt;br /&gt;അതിലുപരി കർമ്മബന്ധങ്ങളുടെ പാരസ്പര്യവും നൈരന്തര്യവും.&lt;br /&gt;പ്രകൃതിനിയമങ്ങളുടെ, സാമൂഹികാസംബന്ധങ്ങളുടെയും, അജ്ഞേയമായ സമുദ്രിമ.&lt;br /&gt;താരതമ്യേന കൂടുതൽ വിവേകികളെന്നു ശഠിക്കുന്ന നമ്മളും&lt;br /&gt;ഗോവിന്ദച്ചാമി പ്രകടിപ്പിച്ച അതേ സ്വാർത്ഥവും ക്രൌര്യവും പങ്കിടുമ്പോൾ&lt;br /&gt;അദ്ദേഹത്തിന്റേതെന്ന് പ്രഖ്യാതമായ അധോതലങ്ങളേക്കാൾ ആഴത്തിൽ ഒരു സംസ്കൃതി മുങ്ങിപ്പോകുന്നു.&lt;br /&gt;ലഭിക്കാതെപോയ സ്നേഹകാരുണ്യങ്ങളിൽ നിന്ന് ഗോവിന്ദച്ചാമിമാർ ഉണ്ടാകുന്നു.&lt;br /&gt;സൌമ്യയെപ്പോലെ ഗോവിന്ദച്ചാമിയും&lt;br /&gt;സുമനസ്സുകളുടെ കാരുണ്യവും സ്നേഹവും അർഹിക്കുന്നു എന്ന് എനിക്കു തോന്നുന്നു.&lt;br /&gt;തീർച്ചയായും അതുകൊണ്ടുതന്നെ, അദ്ദേഹത്തിനെതിരെ ആയുധമെടുത്തവരും അലമുറയിട്ടവരും.&lt;br /&gt;&lt;br /&gt;പണ്ടൊരിക്കൽ ഒരു ഋഷി എഴുതി:&lt;br /&gt;അന്ധനായ രാജാവ് സൂക്ഷ്മദർശനമുള്ള സചിവനോട് ചോദിച്ചു,&lt;br /&gt;‘പറഞ്ഞുതരിക, എന്റെ മക്കൾ‌ക്കും പാണ്ഡവന്മാർക്കുമിടയിൽ എന്തു സംഭവിക്കുന്നു?‘&lt;br /&gt;ഉത്തരം ഒരു പുതിയ ഭാഷ തേടുന്നു - സ്നേഹകാരുണ്യങ്ങളുടെ ഭാഷ.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-5458604007970545366?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/5458604007970545366/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=5458604007970545366' title='3 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/5458604007970545366'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/5458604007970545366'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2011/02/blog-post.html' title='............'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-6320012192969624292</id><published>2011-01-08T09:16:00.002+04:00</published><updated>2011-01-12T08:05:57.780+04:00</updated><title type='text'>ജന്മാന്തരം</title><content type='html'>ഖുസ്രുവിന്റെ  ഉറൂസായിരുന്നു അന്ന്. തബലയുടെ മുഴക്കങ്ങളും തന്ത്രികളുടെ കമ്പനങ്ങളും  നർത്തകരുടെ ചുവടുകളും ഒന്ന് തോർന്നു നിന്നപ്പോൾ, ചുവന്ന റോസാപുഷ്പങ്ങൾ  പരവതാനി വിരിച്ച ഖബറിനരികിലിരുന്ന് ശിഷ്യൻ ഗുരുവിനെ നോക്കി. ഒരു  ഖവ്വാലിക്കു മുമ്പോ ശേഷമോ എന്നപോലെ ധ്യാനനിമഗ്നമായിരുന്നു ആ മുഖം.&lt;br /&gt;‘അങ്ങ് പുനർജന്മത്തിൽ വിശ്വസിക്കുന്നുണ്ടോ? ജന്മാന്തര ബന്ധങ്ങളിൽ?’ നൂറോളം  കണ്ഠങ്ങളിൽ നിന്നുയർന്ന് അവിടമാകെ ചൂഴ്ന്നുനിന്ന ഗസൽ ഈണത്തെ മുറിച്ചുയർന്ന ആ  അപശബ്ദത്തിനു നേർക്ക്, കണ്ണു തുറന്ന് ഗുരു അനുകമ്പാപൂർവ്വം ഒന്നു നോക്കി.  എന്നിട്ട് പ്രായം കൊണ്ട് ചിലമ്പിച്ച ശബ്ദത്തിൽ അടുത്ത ഖവ്വാലിയിലേക്കു  കടന്നു, അങ്ങനെയൊരു ചോദ്യമേ ഉണ്ടായിട്ടില്ലെന്നതു പോലെ. പിന്നെ  കർത്താവുപോലും ഉപേക്ഷിച്ച ആ ചോദ്യം, നിറഞ്ഞൊഴുകുന്ന നദിയിൽ വീണ ഒരു  പുൽനാമ്പിനെപ്പോലെ, ആരും ശ്രദ്ധിക്കാനില്ലാതെ, വായുവിൽ പൊങ്ങിയുയർന്ന്  ചുറ്റുമുള്ള ശബ്ദഘോഷത്തിൽ ലയിച്ച് എങ്ങോട്ടോ പോയ് മറഞ്ഞു.&lt;br /&gt;കുറച്ചുനേരത്തെ മടങ്ങേണ്ടി വന്നതിലുള്ള ഖേദത്തോടെ പിറ്റേന്ന് യാത്ര  പുറപ്പെടാനായി തീവണ്ടിയിലിരിക്കവേ ഗുരുവിന്റെ സഹായി ഭംഗിയായി ഒട്ടിച്ച ഒരു  കവർ കയ്യിൽ തന്നു, ‘ഗുരു തന്നതാണ്, യാത്ര പുറപ്പെട്ട ശേഷം വായിക്കാൻ.’  വണ്ടി നീങ്ങിത്തുടങ്ങി. കവർ തുറന്നു. അകത്ത് എത്രയോ പഴക്കമുള്ളതെന്നു  തോന്നിക്കുന്ന കടലാസിൽ മഷി പടർന്ന് ഒരു ഖവ്വാലിയുടെ ഭാഗം പോലെ ഉറുദുവിൽ  നാലഞ്ചു വരികൾ. അടിയിൽ മറ്റൊരു മഷിയിൽ വടിവൊത്ത ആംഗലേയത്തിൽ ഇങ്ങനെയും -  ‘ചില ചോദ്യങ്ങൾക്കുള്ള ഉത്തരം ചോദിച്ചയാൾക്കു മാത്രമുള്ളതാണ്.’&lt;br /&gt;&lt;br /&gt;മഴ നനഞ്ഞു നിന്ന ആ സന്ധ്യയിൽ അഷ്ടമുടിക്കായൽ ദേവഗംഗയെപ്പോലെ  തോന്നിച്ചു. പേർഷ്യയിൽ നിന്നു വന്ന സൂഫി അരികിലിരുന്ന് ഇന്ത്യയിലെ  ഖവ്വാലികൾ പാടി. ഹിന്ദുസ്ഥാനത്തിന്റെ വാദ്യങ്ങളും ചുവടുകളും പ്രണയത്തിന്റെ  അഭൌമമായ ഓളങ്ങളിൽ തത്തി ആ കായൽ‌പ്പരപ്പിൽ ഒഴുകി നടക്കുന്നതുപോലെ തോന്നി,  അന്നു മുഴുവൻ.&lt;br /&gt;തോരാറായപ്പോൾ, അവിടെയിങ്ങനെ ഒരുമിച്ചിരിക്കുന്നതിനിടയായ പാരസ്പര്യത്തെ  ഓർത്ത്, ഹൈദരാബാദിലേയും മുംബൈയിലേയും അഹമ്മദാബാദിലേയും അജ്മീറിലേയും  ദൽഹിയിലേയും ആന്തരികവിസ്മയങ്ങളിലേക്ക് എന്നെ നയിച്ചവനോട് പതിയെ ചോദിച്ചു,  ‘അങ്ങ് പുനർജന്മത്തിൽ വിശ്വസിക്കുന്നുണ്ടോ? ജന്മാന്തരബന്ധങ്ങളിൽ?’&lt;br /&gt;ഒരു ഗസൽ പാതിയിൽ നിന്നും തുടങ്ങുന്നതുപോലെ അദ്ദേഹം പറഞ്ഞു, ‘പണ്ട് ഈ ചോദ്യം  ഞാനെന്റെ ഗുരുവിനോട് ചോദിച്ചിരുന്നു. അദ്ദേഹം നിങ്ങളുടെ  ദേശക്കാരനായിരുന്നു...’ പിന്നെ ഉറുദുവിൽ ആ പഴയ നാലഞ്ചു വരികൾ ചൊല്ലി.&lt;br /&gt;‘ഏറ്റവും വലിയ പ്രണയിയായി&lt;br /&gt;ദൈവത്തെ നമ്മളെല്ലാം കാണുന്നു.&lt;br /&gt;അവനെ പിരിഞ്ഞുപോകണമെന്ന്&lt;br /&gt;ആർക്കെങ്കിലും തോന്നിയാൽ&lt;br /&gt;സന്തോഷപൂർവ്വം അതു സമ്മതിക്കുന്നില്ലെങ്കിൽ&lt;br /&gt;ആ പ്രണയം പിന്നെന്തു പ്രണയമാണ്?!‘&lt;br /&gt;&lt;br /&gt;പിന്നെ ഞങ്ങൾ ഒന്നും പറഞ്ഞില്ല. അന്ന് ഭൂമി മുഴുവൻ പൌർണ്ണമിയായിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-6320012192969624292?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/6320012192969624292/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=6320012192969624292' title='6 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/6320012192969624292'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/6320012192969624292'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2011/01/blog-post.html' title='ജന്മാന്തരം'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-7250662152432527987</id><published>2010-09-09T17:31:00.002+04:00</published><updated>2010-09-09T17:39:47.525+04:00</updated><title type='text'>കാളി</title><content type='html'>ഒറീസ്സയിൽ, ബീഹാറുമായുള്ള അതിരിലെവിടെയോ ഉള്ള ഗ്രാമമെന്നോ നഗരമെന്നോ പറയാനാവാത്ത സ്ഥലം. ബുദ്ധസ്ഥലികളിലൂടെയുള്ള ആ യാത്ര അവസാനിച്ചത് അവിടെയാണ്‌.&lt;br /&gt;&lt;br /&gt;നാടൻ ‘വീര്യം’ പകുത്ത് വെടിപറഞ്ഞിരിക്കവേ സർക്കാർ വക സത്രത്തിലെ സൂക്ഷിപ്പുകാരൻ, പുരാതനപ്രസിദ്ധനായ ഏതെങ്കിലും സൂതന്റെ താവഴിയിലാവണം തീർച്ചയായും അയാളുടെ ജനനം, ആ നാടിന്റെ കഥകൾ പറഞ്ഞു തുടങ്ങി. അടുത്തുള്ള ചില ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് അപ്പോഴുമുണ്ടായിരുന്ന ദേവദാസികളെക്കുറിച്ചു പറഞ്ഞു; അവിടുത്തെ ഏറ്റവും സുന്ദരികളായ പെൺകുട്ടികൾ വയസ്സറിയിച്ചാൽ നാട്ടുമുഖ്യന്മാരെയോ വിശിഷ്ടാതിഥികളെയോ ആദ്യ ഇണയായി സ്വ​‍ീകരിച്ച് ദേവദാസികളായിത്തീരുന്നതടക്കമുള്ള ആചാരങ്ങളെക്കുറിച്ചു പറഞ്ഞു, ഉൾനാടുകളിൽ കിട്ടുന്ന സവിശേഷമായ ലഹരികളെക്കുറിച്ചു പറഞ്ഞു, ആ നാട്ടിലെ ദൈവങ്ങളെക്കുറിച്ചും ഉത്സവങ്ങളെക്കുറിച്ചും പറഞ്ഞു, പിന്നെ അധികം അകലെയല്ലാതുള്ള മനോഹരമായ വനപ്രദേശത്തെക്കുറിച്ചും.&lt;br /&gt;&lt;div id=":116"&gt;&lt;br /&gt;ഒരു ആദിവാസി വിഭാഗത്തിന്റെ അധീനതയിലാണ്‌ പൂർണ്ണമായും ആ കാട്. തികച്ചും കർക്കശക്കാരായ ഒരു കൂട്ടർ. സർക്കാരുദ്യോഗസ്ഥർക്കു പോലും അവരുടെ അനുമതിയില്ലാതെ അവിടെ പ്രവേശിക്കുക വിഷമം. അപരിചിതർക്ക് ഒരു ചുവടു വയ്ക്കാൻ പറ്റില്ല. പുറംജനങ്ങളുമായി അവർക്ക് വലിയ സമ്പർക്കങ്ങളുമില്ല. കേട്ടപ്പോൾ ആ കാട്ടിലൂടൊന്ന് കറങ്ങണമെന്ന് മോഹം തോന്നി.&lt;br /&gt;&lt;br /&gt;“വിഷമമാണ്‌. അവർ സമ്മതിച്ചാൽ തന്നെ നന്നായി വഴികളറിയുന്നവർ ആരെങ്കിലും കൂടെയില്ലാതെ അതെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട. ഞാൻ പോലും ഇതുവരെ ആ കാട്ടിൽ കയറിയിട്ടില്ല. എങ്കിലും നമുക്കൊന്ന് ശ്രമിച്ചു നോക്കാം,” അയൽനാട്ടിലെ ജില്ലാ ഭരണാധികാരിയുടെ കത്തുമായി വന്ന, സമ്മാനങ്ങൾക്ക് ഒരു കുറവും വരുത്താത്ത അതിഥിക്കായി എന്തും ചെയ്യാൻ സത്രക്കാരൻ തയ്യാറായിരുന്നു.&lt;br /&gt;“അതുകഴിഞ്ഞിട്ട് ദേവദാസിപ്പുരകളിൽ പോകാം. നാലഞ്ചു കന്യകമാർ അവിടെ ഋതുമതികളായിട്ടുണ്ട്. ഒത്താൽ താങ്കൾക്ക് ഒരു ‘വിശിഷ്ടാതിഥി’യുമാകാം,” ഞാൻ മഹത്തായതെന്തോ ചെയ്യാൻ പോകുന്നുവെന്ന ഭാവമായിരുന്നു അയാൾക്ക്.&lt;br /&gt;&lt;br /&gt;പിറ്റേന്ന് അയാൾക്കൊപ്പം ആദിവാസിഗ്രാമത്തിലേക്ക് വച്ചുപിടിച്ചു. ധാന്യങ്ങളും പഴങ്ങളും വസ്ത്രവും കാഴ്ച നൽകി മൂപ്പനെ വണങ്ങി. പ്രാചീനമായൊരു ഭാഷയിൽ സത്രക്കാരനും മൂപ്പനും തമ്മിൽ ഏറെനേരം എന്തൊക്കെയോ സംസാരിച്ചു.&lt;br /&gt;“എല്ലാം ശരിയായി,” അവസാനം തീരുമാനമായി.&lt;br /&gt;തൊട്ടടുത്തു നിന്ന ഒരാദിവാസിക്ക് മൂപ്പൻ എന്തോ നിർദ്ദേശം നൽകി; അത് ഒരു ഭാഷ പോലുമായിരുന്നില്ല, എന്തൊക്കെയോ കുറേ ശബ്ദങ്ങൾ.&lt;br /&gt;&lt;br /&gt;അയാൾ ഉടനെ പുറത്തുപോയി അല്പസമയത്തിനകം ഒരു യുവതിയുമായി മടങ്ങിവന്നു. കരിങ്കല്ലിന്റെ നിറവും മണ്ണിന്റെ മണവുമാർന്നൊരു പെണ്ൺ; നീണ്ടുയർന്ന് ഉറച്ച ദേഹം.&lt;br /&gt;‘ഇവളുടെ മുതുമുത്തശ്ശിയെ കണ്ടാവുമോ പണ്ട് കൗന്തേയൻ മോഹിതനായത്?’ എനിക്കു കുസൃതി തോന്നി. സത്രം സൂക്ഷിപ്പുകാരൻ തന്നിരുന്ന മുന്നറിയിപ്പുകളുടെ നീണ്ട പട്ടികയോർത്ത് അടങ്ങി.&lt;br /&gt;&lt;br /&gt;സഹായിയോട് സംസാരിച്ചതുപോലെ മൂപ്പൻ അവളോടും എന്തോ പറഞ്ഞു. എത്രയോ കാലമായി പരിചയമുള്ള ഒരാളെ കാണുന്നതുപോലെ അവൾ എന്നെ നോക്കി; “നമസ്തേ” കൈകൂപ്പി അഭിവാദ്യം ചെയ്തു.&lt;br /&gt;“ഈ ഗ്രാമത്തിൽ പഠിപ്പുള്ള ഏക ആളാണ്‌,” സത്രക്കാരൻ ചെവിയിൽ മന്ത്രിച്ചു. “കോളേജിൽ വരെ പോയിട്ടുണ്ട്. ഹിന്ദിയും കുറച്ച് ഇംഗ്ളീഷും അറിയാം. മൂപ്പനേക്കാൾ വിഷമമാണ്‌ മെരുക്കാൻ.”&lt;br /&gt;ഞാൻ ചിരിച്ചു.&lt;br /&gt;അപ്പോഴേക്കും മൂപ്പൻ അയാളോട് എന്തോ പറഞ്ഞു.&lt;br /&gt;“ഇവളാണ്‌ ചുമതലക്കാരിയും വഴികാട്ടിയും,” സത്രക്കാരൻ അത് എനിക്കു പരിഭാഷപ്പെടുത്തി. “നാളെ രാവിലെ എത്തിക്കോളാൻ പറഞ്ഞിട്ടുണ്ട്. ഒരാഴ്ചയോളം ഇവിടെ കഴിയാം.”&lt;br /&gt;“എന്തേ കൂടുതൽ പഠിക്കാഞ്ഞത്?” തുടക്കം കിട്ടാൻ ഒരു രക്ഷിതാവിന്റെ കുപ്പായമണിഞ്ഞ് ഞാൻ അവളോടു തിരക്കി.&lt;br /&gt;“കൂടുതൽ വിഡ്ഢിയാവേണ്ടെന്നു കരുതി,” പത്തിക്ക് അടികൊണ്ട പോലെ സമാധാനം കിട്ടി.&lt;br /&gt;പിന്നെ കൂടുതൽ കുശലത്തിനു നിന്നില്ല.&lt;br /&gt;&lt;br /&gt;ഒരു ചമ്മലുണ്ടായെങ്കിലും അസാധ്യമെന്നു കരുതിയത് എളുപ്പം കൈവരാൻ പോകുന്ന ആവേശത്തിലാണ്‌ അന്നു കിടന്നത്. പതിവു തമാശകൾക്കെല്ലാം അവധി നൽകി. പിറ്റേന്ന് അതിരാവിലെ തന്നെ, ഒരാഴ്ച കഴിഞ്ഞ് കാണാമെന്ന് സത്രത്തിലുള്ളവരോട് യാത്രയും പറഞ്ഞ്, പുറപ്പെട്ടു. മറക്കാനാവാത്ത അനുഭവകഥകളുമായി മടങ്ങിവരുമ്പോൾ പകരം തരാൻ വിഷപദാർത്ഥങ്ങളുടെ വൈവിധ്യങ്ങളത്രയും ശേഖരിച്ചുവക്കാമെന്ന് അവർ വാഗ്ദാനം ചെയ്തു.&lt;br /&gt;&lt;br /&gt;“ഇത്രയേയുള്ളോ?” കയ്യിൽ ഒരു ചെറിയ തോൾബാഗ് മാത്രം കണ്ട് അവൾ ചോദിച്ചു.&lt;br /&gt;“ഇതുപോലുമില്ലാതെയല്ലേ കാറ്റ് ഈ ലോകം മുഴുവൻ സഞ്ചരിക്കുന്നത്?”&lt;br /&gt;അത് അവൾക്കിഷ്ടപ്പെട്ടു. “എന്തു ചെയ്യുന്നു?”&lt;br /&gt;“യാത്ര ചെയ്യുന്നു. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക്; ഒരനുഭവത്തിൽ നിന്ന് മറ്റൊരനുഭവത്തിലേക്ക്. മടങ്ങിവരവില്ലാത്ത യാത്രകൾ.”&lt;br /&gt;“അപ്പോൾ കഴിക്കാനും കിടക്കാനുമൊന്നും പ്രത്യേകം ആവശ്യങ്ങളുണ്ടാവില്ലല്ലോ? വേണമെങ്കിൽ ഇവിടെ അതിഥികൾക്കായി ചില സൗകര്യങ്ങളുണ്ട്.”&lt;br /&gt;“നിങ്ങളെങ്ങനെയോ അങ്ങനെ മതി.” “എങ്കിൽ ഒരാഴ്ച കാട്ടിൽ തന്നെയാക്കാം,” ഒരു നാഗരികന്റെ വീരവാദങ്ങളെ പരീക്ഷിക്കാനുള്ള വാശി അതിൽ കണ്ടു.&lt;br /&gt;ഞാൻ മത്തഗജങ്ങളോടു മത്സരിച്ച പൂർവ്വികരേയും പിതൃപരമ്പരയുടെ പ്രാരംഭമായ വായുദേവനേയും പ്രാർത്ഥിച്ചു.&lt;br /&gt;&lt;br /&gt;ഈർപ്പമുള്ളിടത്ത് പൂപ്പൽ പരക്കുന്നതുപോലെ കാടിന്റെ ഉൾത്തടങ്ങളിലേക്ക് ഞാനുമായി അവൾ പടർന്നു. പലയിടത്തും എനിക്കു വേണ്ടി കാത്തു. ഞൊടിയിടയിൽ മറഞ്ഞ് പഴങ്ങളും തേനുമൊക്കെയായി വന്നു. കടുവകൾ സ്നേഹിക്കുന്നതും മാനുകൾ കൊമ്പുകോർക്കുന്നതും മയിൽ പാമ്പിനെത്തിന്നുന്നതും വീട്ടുകാരെപ്പോലെ കണ്ടു. വീഴ്ചകളിൽ അവളെന്നെ താങ്ങി. ചതവുകളിലും മുറിവുകളിലും ഏതൊക്കെയോ ഇലച്ചാറുകൾ പുരട്ടി തലോടി. വേദനകൾക്ക് അവൾക്കു മുന്നിൽ അധികനേരം നിൽക്കാനാവില്ലെന്നത് വിസ്മയത്തോടെ ഞാനറിഞ്ഞു. രാത്രികളിൽ കോർത്തുകെട്ടിയ വലിയ വൃക്ഷശിഖരങ്ങൾക്കു മേലോ, ഉയർന്ന പാറക്കെട്ടുകളിലെ ഗുഹകളിലോ ഇലകൾ കൊണ്ട് മെത്തയൊരുക്കി. ഉന്മത്തമായ ഒരു ഗന്ധത്തിൽ മുങ്ങി, ഏതോ കരുത്തിൽ തലചായ്ച്ച്, പ്രാചീനമായ ഒരു ഗർഭപാത്രത്തിലെന്നപോലെ ഗാഢമായി ഞാൻ ഉറങ്ങി. അവൾക്കരികിൽ നിന്നും ഉണർന്നെഴുന്നേറ്റ ഓരോ പുലരികളിലും ലോകത്തിനു മുഴുവൻ വേണ്ട ഊർജ്ജം എന്നിൽ നിറഞ്ഞു.&lt;br /&gt;&lt;br /&gt;ഞാനവളെ ‘കാളി’ എന്നു വിളിച്ചു.&lt;br /&gt;“നിങ്ങളുടെ ഭാഷയിൽ എന്താണതിനർത്ഥം?” അവൾ ചോദിച്ചു.&lt;br /&gt;“എന്റെ പരദേവതയാണത്,” ഞാൻ അറിയിച്ചു.&lt;br /&gt;പെട്ടെന്നവൾ വഴി മാറ്റി. കുറച്ചു ദൂരം ചെന്നപ്പോൾ ഏതൊക്കെയോ വന്യമൃഗങ്ങളുടെ ചോരയിൽ പ്രസാദിച്ച് കാട്ടുപൂക്കൾ ചൂടിനിൽക്കുന്ന ദുർഗ്ഗയെ കണ്ടു. മൂന്നാൾ പൊക്കത്തിൽ ലക്ഷണങ്ങളൊന്നുമൊക്കാത്ത ഒരു കരിങ്കൽ വിഗ്രഹം.&lt;br /&gt;“ഞങ്ങളുടേയും,” അവൾ പറഞ്ഞു.&lt;br /&gt;ഞാൻ സാഷ്ടാംഗം പ്രണമിച്ചു. എന്റെ ദേഹത്തുപറ്റിയ ചോരപ്പാടുകളിൽ അവൾ നാവോടിച്ചു.&lt;br /&gt;ഞാനവളോട് ദേവിയുടെ ശക്തീഭാവത്തെക്കുറിച്ച് ഉപന്യസിച്ചു.&lt;br /&gt;ഊർജ്ജകേന്ദ്രമായ ബിന്ദുവെ പരിചയപ്പെടുത്തി; “അതിവിടെയാണ്‌,” ഞാനവളുടെ നെറ്റിയുടെ മദ്ധ്യത്തിൽ ചുംബിച്ചു.&lt;br /&gt;&lt;br /&gt;മൂന്നുനാലു ദിവസങ്ങൾക്കപ്പുറം ഒരു പുഴയുടെ തീരത്തെത്തി; ഒരു ചെറിയ വെള്ളച്ചാട്ടത്തിനരികിൽ. പാൽപ്പതകൾ നുരപ്പിച്ച് കുളിർമ്മയേറിയ ജലം ചുറ്റിലും. ഒരു തോർത്തരയിൽ ചുറ്റി ഞാൻ പതിയെ പുഴയിലേക്കിറങ്ങി. നീന്തലറിയാത്തതിലുള്ള കുഞ്ഞുവിഷമത്തോടെ കഴുത്തറ്റം മുങ്ങി അങ്ങനെ കിടക്കുമ്പോൾ തലക്കു മുകളിലൂടെ ഒരു കൊള്ളിമീൻ പായുന്നതുപോലെ തോന്നി. നീന്തിത്തുടിച്ച് അരികിൽ ആ കരിങ്കൽശില; ഭദ്രകാളി, നഗ്ന, വിശ്വരൂപി.&lt;br /&gt;&lt;br /&gt;അവൾ എനിക്കൊപ്പം കുളിച്ചു കയറി വസ്ത്രം ധരിച്ച് നടക്കുമ്പോൾ ലജ്ജയാൽ പതുങ്ങിയത് ഞാനാണ്‌.&lt;br /&gt;“ഇവിടെ ഇങ്ങനെ ധാരാളം സന്ദർശകർ വരാറുണ്ടോ?”&lt;br /&gt;“ഇല്ല. ഇടക്കൊക്കെ.”&lt;br /&gt;“എല്ലാവർക്കു മുന്നിലും നീ ഇങ്ങനെത്തന്നെയാണോ?” എന്നിലെ ‘പുരുഷൻ’ തലപൊക്കി.&lt;br /&gt;“അല്ലാതെ? ഇത് നിങ്ങൾക്കു മുന്നിൽ പുളിയും മറ്റൊരാൾക്കു മുന്നിൽ ആലുമാവുമോ?” അവൾ അരികിലെ മാവിനെ ചൂണ്ടി.&lt;br /&gt;“അപ്പോൾ, എന്തെങ്കിലുമൊക്കെ സംഭവിച്ചാൽ..?” ഞാൻ അങ്ങേയറ്റം അധമനായി.&lt;br /&gt;അവൾ പൊട്ടിച്ചിരിച്ചു. “എന്നെ ആരെങ്കിലും റേപ്പുചെയ്താലോ എന്നാണോ?”&lt;br /&gt;ഞാൻ വല്ലാതെ ചൂളി.&lt;br /&gt;“സുഹൃത്തെ, അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ എനിക്കല്ല, അയാൾക്കാണ്‌ എന്തെങ്കിലും നഷ്ടപ്പെടുന്നത്. എന്റെ ദേഹത്ത് അങ്ങേയറ്റം ഈ പുഴയിലിറങ്ങി ഒന്നു കുളിച്ചാൽ പോകുന്ന അഴുക്കായേക്കാം, അത്രമാത്രം.”&lt;br /&gt;&lt;br /&gt;അഭൗമികമായ ഏതോ ലോകത്തിലൂടെ ഒഴുകി നടക്കുന്നതു പോലെയായിരുന്നു ബാക്കിയുള്ള ദിനങ്ങൾ. പൗരാണികമായ ഏതോ കാലത്ത് വനാന്തരങ്ങളിലൂടെ സഞ്ചരിച്ചിരുന്ന ഗുരുശിഷ്യരാണ്‌ ഞങ്ങളെന്ന് അപ്പോൾ തോന്നി. ഓരോന്നിനേയും ചൂണ്ടി ഇതെല്ലാം എന്തെന്തെന്ന് ഞാൻ ചോദിച്ചു. പ്രകൃതി അവളിലൂടെ എല്ലാ ഉത്തരങ്ങളും തന്നു.&lt;br /&gt;&lt;br /&gt;ഏഴുനാൾ കഴിഞ്ഞ് മടങ്ങാനൊരുങ്ങവെ ഞാനവളെ എന്റെ യാത്രകളിലേക്കു ക്ഷണിച്ചു.&lt;br /&gt;“ഇല്ല. നിങ്ങളെ ഇഷ്ടമാകാഞ്ഞല്ല. ഒരിടത്തും തൃപ്തി കിട്ടാതെ അലയുന്നവനാണ്‌ നിങ്ങൾ. ഞാനോ ഇവിടെ പൂർണ്ണതൃപ്തയും. തൃപ്തിയിൽ നിന്ന് അതൃപ്തിയിലേക്ക് ഞാനെന്തിനു വരണം? അതിലാർക്കാണ്‌ ശാന്തി കിട്ടുക?”&lt;br /&gt;&lt;br /&gt;അവൾക്കു മുന്നിൽ, മണ്ണു പറ്റിക്കിടന്ന്, ഞാൻ നമസ്കരിച്ചു.&lt;br /&gt;സത്രക്കാരൻ പറഞ്ഞുവച്ച പുതിയ ലഹരികളിലേക്കു മടങ്ങാൻ പിന്നെ മനസ്സനുവദിച്ചില്ല. ജനപദത്തിലെത്തിയപ്പോൾ പൂർവ്വദിക്കിലേക്കു പോകുന്ന ഒരു ചരക്കുവണ്ടി. ഞാൻ കൈകാട്ടി.&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-7250662152432527987?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/7250662152432527987/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=7250662152432527987' title='8 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/7250662152432527987'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/7250662152432527987'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2010/09/blog-post.html' title='കാളി'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-3442764423678684373</id><published>2010-08-11T18:19:00.002+04:00</published><updated>2010-08-11T19:41:25.470+04:00</updated><title type='text'>ഫലിതം</title><content type='html'>&lt;span style="font-style: italic;"&gt;   - ശാന്തി &lt;/span&gt;&lt;br /&gt;&lt;br /&gt;ഓർമ്മ പോലെയും&lt;br /&gt;പോയ വർഷങ്ങളിൽ&lt;br /&gt;കാഞ്ഞു വറ്റി -&lt;br /&gt;ക്കഴിഞ്ഞതു പോലെയും&lt;br /&gt;ചുട്ട നെഞ്ഞു&lt;br /&gt;ചുരത്തുവാൻ അത്രമേൽ&lt;br /&gt;മുട്ടുകുത്തി -&lt;br /&gt;ക്കരഞ്ഞതു പോലെയും&lt;br /&gt;എത്രവട്ടം&lt;br /&gt;ചുമരിൽ തലതല്ലി&lt;br /&gt;വീർപ്പുമായ്; രാത്രി&lt;br /&gt;തോറും നരച്ചു ഞാൻ&lt;br /&gt;&lt;br /&gt;എങ്കിലും നർമ്മ -&lt;br /&gt;ബോധത്തിലായിടാം&lt;br /&gt;ഉള്ളിലെന്നും&lt;br /&gt;ചിരിച്ചു ഞാനെപ്പൊഴും&lt;br /&gt;എന്തുകൊണ്ടെ -&lt;br /&gt;ന്നറിഞ്ഞില്ല; സങ്കടം&lt;br /&gt;പണ്ടുപണ്ടേ -&lt;br /&gt;യറിഞ്ഞു ഞാനിങ്ങനെ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-3442764423678684373?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/3442764423678684373/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=3442764423678684373' title='4 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/3442764423678684373'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/3442764423678684373'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2010/08/blog-post.html' title='ഫലിതം'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-1935232195675588306</id><published>2010-07-16T10:57:00.003+04:00</published><updated>2010-07-16T11:29:25.698+04:00</updated><title type='text'>ഒരു കൊച്ചു യാത്ര</title><content type='html'>വളരെ നല്ലൊരു ദിവസം. മനസ്സ് ഇങ്ങനെ നിറഞ്ഞു നിറഞ്ഞു നിൽക്കുന്നു.&lt;br /&gt;ഒപ്പം ഒരു സുഹൃത്തുണ്ടായിരുന്നു, വലിയൊരു പത്രപ്രവർത്തകൻ.&lt;br /&gt;അജയൻ മേനോൻ, ജുബ്ബയും മല്ലുമുണ്ടും ചുറ്റി മുറുക്കാൻ ചെല്ലവുമായി നടക്കുന്ന അന്തർദേശീയ വാണിജ്യ ലേഖകൻ. പാചകവും കൃഷിയും മുഖ്യം :)&lt;br /&gt;മടങ്ങുമ്പോഴേ കൂട്ടുകാർക്കും വീട്ടുകാർക്കുമൊക്കെ ഫോണിൽ വിളിച്ച് മൂപ്പർ അനുഭവങ്ങളുടെ പങ്കുവയ്പ്പു തുടങ്ങി.&lt;br /&gt;ഞാൻ ഇതൊക്കെ ആരോടു പറയും എന്ന് വെറുതേ ചിരിച്ചു.&lt;br /&gt;&lt;br /&gt;കൊച്ചിൻ-ഷൊർണ്ണൂർ പാസഞ്ചറിൽ കയറി വടക്കാഞ്ചേരിയിൽ ഇറങ്ങിയായിരുന്നു യാത്രയുടെ തുടക്കം&lt;br /&gt;അവിടെ നിന്ന് തിരുവില്വാമല ബസ്സിൽ കയറി.&lt;br /&gt;കണ്ടക്റ്ററോട് ‘2 വി.കെ.എൻ.’ എന്നു പറഞ്ഞാലോ എന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു.&lt;br /&gt;(കാണാൻ പോയ പെണ്ണ് വി.കെ.എന്നെ വായിക്കും എന്നു പറഞ്ഞതു കൊണ്ടു മാത്രം കല്ല്യാണമുറപ്പിച്ച കക്ഷിയാണ് സഹയാത്രികൻ)&lt;br /&gt;തിരുവില്വാമലയിൽ ഇറങ്ങി. കേരളത്തിലെ ഏറ്റവും വലിയ ശ്മശാനത്തിലേക്കായിരുന്നു യാത്ര.&lt;br /&gt;പാമ്പാടി ഐവർ മഠം. അവിടെ സംസ്കരിച്ചാൽ പിതൃക്കൾക്ക് മറ്റൊന്നും വേണ്ടന്നാണത്രെ ഐതിഹ്യം!&lt;br /&gt;രമേഷ് എന്ന സുഹൃത്താണ് അവിടുത്തെ പ്രധാനി.&lt;br /&gt;ബിരുദാനന്തര ബിരുദധാരി, മിലിറ്ററി പോലീസിലെ പദവിയടക്കം രാജി വച്ച് പിതൃക്കൾക്കു കൂട്ടിരിക്കാൻ തീരുമാനിച്ചയാൾ.&lt;br /&gt;‘ചുടുവൻ’എന്ന് നിത്യചൈതന്യ യതി സ്നേഹത്തോടെ വിളിച്ചിരുന്നയാൾ.&lt;br /&gt;‘നീ മനുഷ്യരെ കത്തിച്ചു കത്തിച്ചു പ്രസിദ്ധനാവും’ എന്ന് വി.കെ.എൻ. അനുഗ്രഹിച്ചു വിട്ടയാൾ.&lt;br /&gt;രമേഷിന്റെ ഓഫീസിൽ നിന്ന് ഒരോ ചായ കുടിച്ച് ശ്മശാനത്തിലേക്കിറങ്ങി.&lt;br /&gt;ഭാരതപ്പുഴയുടെ തീരത്ത് നൂറോളം ചിതകൾ.&lt;br /&gt;എരിയുന്ന ദേഹങ്ങൾക്കരികിലൂടെ നടന്ന് അരമതിലിലിരുന്നു.&lt;br /&gt;വി. കെ. എന്നെ കുറിച്ച്, ഗുരുവിനെക്കുറിച്ച്, യാത്രകളെക്കുറിച്ച്,&lt;br /&gt;ജീവിതത്തേയും മരണത്തേയും കുറിച്ച് സംസാരിച്ചു.&lt;br /&gt;വിറകും കർമ്മങ്ങൾക്കുള്ള സാധനങ്ങളും ഒക്കെ അടക്കം 1500 രൂപ മാത്രമാണ് അവിടെ ചിലവ്.&lt;br /&gt;അതുകൊണ്ടെങ്ങനെ നടക്കും എന്ന് പല സംസ്കാരങ്ങളും വീട്ടിൽ നടത്തേണ്ടി വന്ന ഞാൻ അത്ഭുതപ്പെട്ടപ്പോൾ&lt;br /&gt;അച്ഛന്റെ ശരീരം വച്ച് അതിലും വിലപേശുന്നവരാണധികമെന്നായിരുന്നു രമേഷിന്റെ മറുപടി.&lt;br /&gt;മിക്കവാറും മക്കൾ വിളിച്ചു പറയുന്നതു തന്നെ,&lt;br /&gt;അച്ഛൻ അല്ലെങ്കിൽ അമ്മ മരിച്ചു എന്നല്ല, ഒരു ബോഡിയുണ്ട് എന്നായിരിക്കുമത്രെ!.&lt;br /&gt;ഒരാൾ വന്നു പറഞ്ഞു, ആരുമില്ലാത്തയാളാണ്, തുക കുറക്കണം എന്ന്.&lt;br /&gt;നിങ്ങളാരാണ് എന്നു ചോദിച്ചപ്പോൾ അനിയന്റെ മകനാണ്!&lt;br /&gt;മനുഷ്യനിങ്ങനെയാണോ 'ഡിസ്പാഷണേറ്റ് ഒബ്സെർവർ' ആകുന്നതെന്ന് ഉള്ളിൽ ഒരു ചിരിയോടെ ഞാൻ ഓർത്തു.&lt;br /&gt;ചിത കത്തി തുടങ്ങുമ്പോഴേക്കും മടങ്ങാനാണ് ബന്ധുക്കൾക്കു തിടുക്കം.&lt;br /&gt;മൂന്നാം നാൾ സഞ്ചയനത്തിനു മിക്കവാറും ആളിനു പകരം വിളിയാവും, നിങ്ങളൊന്നു പെറുക്കി വച്ചേക്ക് എന്ന്.&lt;br /&gt;താനിതിന്റെ നേതൃത്വമേറ്റെടുത്തപ്പോൾ ആഴ്ചയിൽ ഒന്നോ രണ്ടോ പേർ, അതും ചുറ്റുവട്ടത്തുള്ളവർ മാത്രമേ വന്നിരുന്നുള്ളൂ എന്ന് രമേഷ് ഓർക്കുന്നു.&lt;br /&gt;ഇപ്പോൽ ദിവസവും 40-50 മൃതദേഹങ്ങൾ. കാസർഗോഡുമുതൽ തിരുവനന്തപുരം വരെയുള്ളവർ.&lt;br /&gt;വൈകാതെ ഇവിടവും ഒരു കച്ചവടസ്ഥലമായേക്കാമെന്നും എങ്കിൽ താനിത് അവസാനിപ്പിക്കുമെന്നും രമേഷ്.&lt;br /&gt;എന്തൊക്കെയോ അനുഭവങ്ങളിലൂടെ കടന്നു പോയ മണിക്കൂറുകൾ.&lt;br /&gt;‘ദിവസവും അര ലക്ഷത്തിനു മേൽ ടേണോവർ, 70 ഓളം തൊഴിലാളികൾ, ഒരിക്കലും അവസാനിക്കാത്ത കസ്റ്റമേഴ്സ്...&lt;br /&gt;ആ വളർച്ചയിൽ ദുഃഖിതനായ മേധാവി...’ വാർത്തയുടെ തുടക്കം മേനോൻ നിശ്ചയിച്ചുവെന്നു തോന്നി.&lt;br /&gt;&lt;br /&gt;മൂന്നു മണിയായപ്പോൾ എണീറ്റ് അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കു നടന്നു.&lt;br /&gt;സപ്താഹം നടക്കുന്നു. പ്രസാദഊട്ടിനിരുന്ന് ഭക്ഷണം കഴിച്ചു.&lt;br /&gt;നേരെ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലേക്കു വച്ചു പിടിച്ചു.&lt;br /&gt;ആലുകളിൽ നിന്നുള്ള സുഖമുള്ള കാറ്റേറ്റ്, തറയിൽ പാകിയ കരിങ്കല്ലിന്റെ തണുപ്പറിഞ്ഞ് നടന്നു, നേരിയ മഴ ചാറിക്കൊണ്ടിരുന്നു.&lt;br /&gt;പ്രദക്ഷിണ വഴിയിലൂടെ നടന്ന് പുറകിലെത്തിയപ്പോൾ അവധൂതനെപ്പോലൊരാൾ.&lt;br /&gt;‘അന്വേഷിച്ചു നടന്നാൽ നിങ്ങളെ കാണുകയേ ഇല്ലല്ലോ. ഞാൻ ഒരാഴ്ചയിലേറെയായി തപ്പാത്ത സ്ഥലങ്ങളില്ല. ഉണ്ണിയേട്ടാ ഇദ്ദേഹത്തിന്റെ ഒന്നു നോക്കൂ’ രമേഷ് പറഞ്ഞു.&lt;br /&gt;പുറകിലെ വലിയ കരിങ്കൽ കുന്നിനു മുകളിലെ വൃക്ഷത്തണലിലേക്കു നീങ്ങി നിന്ന് ഉണ്ണിയേട്ടൻ എന്റെ കൈ നിവർത്തി.&lt;br /&gt;ശക്തിയായി കാറ്റു വീശാൻ തുടങ്ങി, നനുത്ത തുള്ളികൾ ദേഹത്തു വീണു.&lt;br /&gt;‘അസുരനാണ്’ ഉണ്ണിയേട്ടൻ പറഞ്ഞു തുടങ്ങി.&lt;br /&gt;‘ജയിലിൽ കിടക്കും, സ്ത്രീയിൽ നിന്ന് ദുഃഖമനുഭവിക്കും, കർമ്മരംഗം മാറിക്കൊണ്ടിരിക്കും, ജനിച്ച ഗൃഹം വിടും, അച്ഛൻ, അമ്മ, അമ്മാവൻ മൂവരും ഒരുമിച്ചുണ്ടാകില്ല...’&lt;br /&gt;‘കഴിഞ്ഞു, അല്ലേ?’&lt;br /&gt;‘ഉവ്വ്’&lt;br /&gt;‘സന്യാസിയാവില്ല; ഗൃഹസ്ഥാശ്രമം തന്നെയാണ് വിധി. വീടും വാഹനവും ഒക്കെയുണ്ടാകും. കർമ്മയോഗമാണ്. ദേശാന്തരങ്ങൾ യാത്ര ചെയ്യും...’&lt;br /&gt;പിന്നെ, പവനൻ എന്നു കൂടി ഞങ്ങൾ വിളിക്കാറുള്ള മേനോന്റെ കയ്യിലേക്കു നീങ്ങി.&lt;br /&gt;&lt;br /&gt;ഉണ്ണിയേട്ടനോടു യാത്ര പറഞ്ഞ് രമേഷിന്റെ വീട്ടിലേക്ക്.&lt;br /&gt;അവിടെ അമ്മയുടെ പിറന്നാൾ പായസം.&lt;br /&gt;അന്നു പോകേണ്ടെന്ന് രമേഷ്, തങ്ങാൻ കണക്കാക്കി വൈകാതെ വീണ്ടും വരാമെന്നുറപ്പിച്ച് എണീറ്റു.&lt;br /&gt;അഞ്ചുമണിയോടെ ഒറ്റപ്പാലത്തേക്ക്.&lt;br /&gt;അവിടെ കുട്ടേട്ടൻ എന്നു വിളിക്കുന്ന ഡോ. സേതുമാധവൻ.&lt;br /&gt;കായകല്പ ചികിത്സക്കുള്ള ഒരുക്കത്തിലാണ്, നൂറ്റാണ്ടുകൾക്കു ശേഷം കേരളത്തിൽ ശാസ്ത്രപ്രകാരമുള്ള കുടി ഒരുക്കിക്കഴിഞ്ഞു.&lt;br /&gt;ഗർഭാശയം പോലുള്ള കുടിക്കകത്തിരുന്ന് ഉടനെ ആരംഭിക്കാൻ പോകുന്ന ചികിത്സയെക്കുറിച്ചു സംസാരിച്ചു.&lt;br /&gt;വിഷയത്തിന്റെ ആഴവും പരപ്പും ആ വൈകീട്ടത്തെ അല്പ സമയത്തിനൊതുങ്ങുന്നതായിരുന്നില്ല.&lt;br /&gt;അടുത്തു തന്നെ ഒരു മുഴുവൻ ദിവസമെടുത്ത് ഇരിക്കാം എന്നു നിശ്ചയിച്ചു മടങ്ങി.&lt;br /&gt;&lt;br /&gt;തിരിച്ചു ബസ്സിലിരിക്കുമ്പോൾ മേനോൻ കൈനീട്ടി&lt;br /&gt;‘thanks, my friend. ഈ യാത്ര നമുക്കു വാർത്തയാക്കാൻ പറ്റില്ലല്ലോ...’&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-1935232195675588306?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/1935232195675588306/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=1935232195675588306' title='5 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/1935232195675588306'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/1935232195675588306'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2010/07/blog-post.html' title='ഒരു കൊച്ചു യാത്ര'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-3573648549490979209</id><published>2010-03-15T19:39:00.006+04:00</published><updated>2010-03-18T19:13:13.127+04:00</updated><title type='text'>നിത്യമായ സ്നേഹത്തിന്റെ ഓർമ്മക്ക്...</title><content type='html'>ആദ്യ പ്രണയത്തെക്കുറിച്ചല്ല ഈ കുറിപ്പ്.&lt;br /&gt;എന്തെല്ലാം മറന്നാലും ആദ്യപ്രണയിയുടെ വീട്ടിലേക്കുള്ള വഴി മാത്രം ആരും മറക്കില്ലെന്ന് കവി. എനിക്കങ്ങനെയല്ല. അത് ഒരംഗൻ‌വാടിക്കാലത്തിന്റെ മങ്ങിയ നിഴൽ മാത്രം. ഒരു പമ്പരം, കൈക്കുടന്നയെ മഴവില്ലാക്കുന്ന മിട്ടായികൾ... അങ്ങനെ അവ്യക്തമായ ചില ചിത്രങ്ങൾ. ഏതോ രഹസ്യം പുറത്താകുമോ എന്ന ഭീതിയിൽ അനിയത്തിയെ അംഗൻ‌വാടിയുടെ പടി കടത്താതിരിക്കാൻ വാശി പിടിച്ചിരുന്നതിന്റെ ഓർമ്മ മാത്രം അതു മോഹമായിരുന്നു എന്നതിന്റെ സാക്ഷ്യം. വിഷുക്കാലം കഴിഞ്ഞ് സ്കൂളിലെത്തുമ്പോഴേക്കും പേരുപോലും അവശേഷിപ്പിക്കാതെ അവൾ മാഞ്ഞുപോയി; ഏതോ ദേശത്തിലേക്ക്... ഏതോ കാലത്തിലേക്ക്...&lt;br /&gt;&lt;br /&gt;കിലോമീറ്ററുകൾ നടന്നെത്തണമായിരുന്നു സ്കൂളിലേക്ക്. മഴയിൽ കുതിർന്ന് ആദ്യ ദിനം. കരഞ്ഞെത്തിയവരാരുമുണ്ടായിരുന്നില്ല. സ്വന്തം പേര് മലയാളത്തിലെഴുതണം; അന്നു തന്നെ ആദ്യ പരീക്ഷ. അഞ്ചു ഭാഷയിൽ പേരെഴുതാനറിയാം എന്ന അഹങ്കാരത്തിൽ (അന്നേയുണ്ട്! അഹങ്കാരത്തിന് കയ്യും കാലും താടിയും വച്ചവൻ എന്ന് ആദ്യമായും അവസാനമായും ഇഷ്ടം പറഞ്ഞ പെൺകുട്ടി, ‘അറപ്പുളവാക്കുന്നൊരു ജന്തു’ എന്ന് തിരിച്ചറിയുന്നതിനും മുൻപ്, തന്ന വിശേഷണം.) സ്ലേറ്റെടുത്തു. ഓരോരുത്തരുടേയും തെറ്റുകൾ കണ്ടെത്തി വന്ന നാരായണൻ മാഷ് എനിക്കും തെറ്റിട്ടു. ഇനീഷ്യൽ ഇംഗ്ലീഷിലായതിന്റെ തെറ്റ്. (അന്നു തുടങ്ങിയതാണ് ആ ഭാഷയുമായുള്ള കലഹം; പിന്നെ ഞങ്ങളിന്നുവരെ സ്വരുമയിലായിട്ടില്ല.) നാല്പത്തൊന്നു പേരുണ്ടായിരുന്ന ക്ലാസ്സിൽ അവൾ മാത്രം ശരി നേടി. മൂന്നക്ഷരങ്ങൾ നിറഞ്ഞു നിന്ന ഓറഞ്ചു ചട്ടയിട്ട തകര സ്ലേറ്റ് മാഷ് ഉയർത്തിക്കാട്ടി.&lt;br /&gt;&lt;div id=":3f1" class="ii gt"&gt;&lt;br /&gt;ഞങ്ങൾ വേഗം കൂട്ടുകാരായി. പഠിത്തക്കാരുടെ കൂട്ടിലും കുഴപ്പക്കാരുടെ കൂട്ടിലും ഞാൻ ഒരുപോലെ നിന്നെങ്കിൽ ആദ്യത്തെ കൂട്ടത്തിൽ മാത്രമായിരുന്നു അവൾ. ഞങ്ങൾ കഥാപുസ്തകങ്ങൾ കൈമാറി, ഒരുമിച്ച് ഒളിച്ചു കളിച്ചു, കള്ളനും പോലീസുമായി... ഒരിക്കൽ അവൾ ചൂടി വന്ന റോസാപ്പൂവിൽ എനിക്കു കൌതുകം തോന്നി. അവളത് എനിക്കു സമ്മാനിച്ചു. ഞങ്ങൾക്കിടയിലെന്തോ ഉണ്ട് എന്ന് സ്ഥാപിക്കാൻ തക്കം പാർത്ത കുഴപ്പക്കാരുടെ കൂട്ടം അത് ഒന്നാം നമ്പർ തെളിവാ‍ക്കി. എനിക്കത് ‘അയ്യേ’ ആയിരുന്നു. എന്റെ സങ്കല്പത്തിലെ പെണ്ണായിരുന്നില്ല ഒരിക്കലും അവൾ. അവളുടെ കണങ്കാലിൽ എപ്പോഴുമുണ്ടായിരുന്ന ഉണങ്ങാത്ത മുറിപ്പാടുകൾ ആ ഒരിഷ്ടത്തിൽ നിന്നും എന്നെ കൂടുതൽ അകറ്റി.&lt;br /&gt;&lt;br /&gt;അഞ്ചാം ക്ലാസ്സിലെത്തിയപ്പോൾ സ്കൂളു മാറി. ഞങ്ങളപ്പോഴും ഒരേ ക്ലാസ്സിലായി. ആ പ്രായത്തിൽ സ്കൂളിലെ ഏറ്റവും സുന്ദരിയായ അവളെ മോഹിക്കാൻ അപ്പോഴേക്കും ഒരുപാടു പേരായി. എന്റെ പേരിനൊപ്പം ചേർക്കാൻ അവർ പുതിയ പേരുകൾക്കായി പരതി. ആ വാശിയിലാകണം അവളെ ഞാൻ അങ്ങനെ ഇഷ്ടപ്പെടാൻ തുടങ്ങിയത്. ഞങ്ങൾ തമ്മിലുള്ള കലഹങ്ങളും അതോടെ തുടങ്ങി.&lt;br /&gt;&lt;br /&gt;പലപ്പോഴും എനിക്കെതിരെയുള്ള പരാതിക്കാരിയായി. ഞാനൊറ്റപ്പെട്ട സംഘടിതാക്രമണങ്ങളിൽ മുൻ‌നിരക്കാരിയായി. സംഘബലം എനിക്കാകുന്ന വേളയിൽ ഒറ്റയാൾ പടയായും എതിർനിന്നു. സ്കൂളിലെ ചട്ടമ്പിയാവാനുള്ള മത്സരത്തിൽ, എതിർസ്ഥാനാർത്ഥി വരെ കൂടെ നിന്നപ്പോഴും, ആ പെട്ടിയിൽ വീണ വിരലിലെണ്ണാവുന്ന വോട്ടുകൾ അവളുടേതും കൂട്ടുകാരികളുടേതുമായി. ഇതിനൊക്കെ ഒപ്പം സയൻസ് എക്സിബിഷനും കലോത്സവങ്ങൾക്കും മറ്റ് പാഠ്യാനുബന്ധ പരിപാടികൾക്കും സ്കൂളിനു പുറത്തേക്കുള്ള യാത്രകളിൽ ‘നീയുണ്ടെങ്കിലേ ഉള്ളൂ’ എന്നവൾ വാശി കാട്ടി. വിനോദയാത്രയിലും മറ്റും എന്റെ സ്നേഹസൽക്കാരങ്ങൾ സ്വീകരിച്ചു.&lt;br /&gt;&lt;br /&gt;ആ സാമീപ്യത്തിനായി, ഇഷ്ടത്തിനായി, മുന്നിൽ കേമനാവാനായി ഇപ്പോളോർക്കുമ്പോൾ ചിരി വരുന്ന ഒരുപാടു കോമാളിത്തങ്ങൾ കാട്ടി. അവളെക്കാത്തു മാത്രം സ്കൂളിൽ നേരത്തേ എത്തി. അവൾ പോകുന്നതുവരെ ചുറ്റിപ്പറ്റി നിന്നു. ടീച്ചർമാർ ക്ലാസ്സെടുത്തുകൊണ്ടിരിക്കുമ്പോൾ ഇൻസ്ട്രുമെന്റ് ബോക്സിനുള്ളിൽ കണ്ണാടിത്തുണ്ടുവച്ച് അവളെത്തന്നെ നോക്കിയിരുന്നു. കുട്ടുകാരനെ കൊണ്ടാക്കാനെന്ന പേരിൽ അവൾ പോകുന്ന വഴിക്ക് സൈക്കിൾ ചവുട്ടി. യൂണിഫോമിലല്ലാത്ത അവളെക്കാണാൻ മാത്രം നാട്ടിലെ ഉത്സവപ്പറമ്പിൽ ഉറക്കമൊഴിച്ചു. സ്കൂളിൽ‌പ്പോക്കു പോലും മടിയായിരുന്നിട്ടും അവൾ ട്യൂഷനു പോകുന്നുവെന്നറിഞ്ഞപ്പോൾ, ഏറ്റവും പ്രിയമേറിയ ഉറക്കത്തെക്കൊന്ന് പുലർച്ചെകളിൽ അവിടെയെത്തി. എന്നാൽ മുത്തച്ഛനും അമ്മൂമ്മയും അമ്മാവനും അച്ഛനും അമ്മയും അനിയത്തിയും ഒക്കെ കൂട്ടുകാരായിട്ടും അവളുടെ വീട്ടിലേക്ക് ഒരിക്കൽ പോലും കയറിയില്ല.&lt;br /&gt;&lt;br /&gt;സ്കൂളിൽ അവസാനത്തെ ഗ്രൂപ്പ് ഫോട്ടോക്ക് ഞങ്ങൾ അടുത്തും അകന്നും നിന്നു. കോളേജുകളിൽ അവളെപ്പോഴും വനിതാകോളേജുകളിലായി. (എന്നെപ്പേടിച്ചാവുമോ എന്തോ? :)) ആദ്യകാലത്ത് അവൾ പോകാറുള്ള കോളേജ് വാനിനൊപ്പം പോകുന്ന ബസ്സിൽ ഞാനും കയറുമായിരുന്നു. മിക്കപ്പോഴും അടഞ്ഞു കിട്ടാറുള്ള റെയിൽ‌വെ ഗേറ്റിനരികിൽ ഒന്നു കാണാൻ, പറ്റിയാൽ ഏതാനും നിമിഷങ്ങൾ സംസാരിക്കാൻ. പിന്നെപ്പിന്നെ ഞങ്ങളുടെ സമയങ്ങൾ മാറി. ഇടയിലെ ദൂരം കൂടിക്കൂടി വന്നു. ഞങ്ങൾ അകന്നകന്നു പോയി.&lt;br /&gt;&lt;br /&gt;ഉന്നത ബിരുദങ്ങൾ നേടി അവൾ മുന്നേറവെ രാഷ്ട്രീയത്തിന്റെ വഴിയിലായി എന്റെ യാത്ര. അവൾ പഠിച്ചിരുന്ന കോളേജുകളിൽ സംഘടനയുണ്ടാക്കാനും തിരഞ്ഞെടുപ്പു നടത്താനും ഒക്കെ പിന്നീട് പോകേണ്ടി വന്നു. അവിടുത്തെ മൺ‌തരികളിൽ അവളുടെ കാലടിപ്പാടിനായി പരതി. ശരീരത്തിലേൽ‌ക്കുന്ന ഓരോ കാറ്റലയിലും അവളുടെ നിശ്വാസത്തിന്റെ ചൂടുണ്ടോ എന്നു ശ്രദ്ധിച്ചു...&lt;br /&gt;&lt;br /&gt;കുറച്ചു വർഷങ്ങൾ കൂടിക്കഴിഞ്ഞു. ഒരിക്കൽ വീട്ടിലെത്തിയപ്പോൾ അവളുടെ കല്ല്യാണക്കുറി. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹം. ആദ്യമായി അവളെ ഫോണിൽ വിളിച്ചു. മംഗളാശംസകൾ നേർന്നു. പോകേണ്ടെന്നു കരുതാതിരുന്നിട്ടും കല്ല്യാണത്തിന് പോകാനായില്ല. (പിന്നീട് ആ കല്ല്യാണ ആൽബം കാട്ടി അനിയത്തി പറഞ്ഞു, ‘made for each other' എന്ന്. ശരിയാണെങ്കിലും എനിക്കത് പറയാനാവില്ലല്ലോ :)) പിന്നെ മറ്റു പലരേയുമെന്നപോലെ ഇന്റർനെറ്റ് ലോകത്ത് കണ്ടുമുട്ടി. 'ഇപ്പോൾ ബാംഗ്ലൂരിലാണ്’, ‘ഒരു മോനുണ്ടായി’... ഇങ്ങനെ നീണ്ട ഇടവേളകളിൽ ഓരോ വിശേഷവും അറിയിച്ചു.&lt;br /&gt;&lt;br /&gt;ഇങ്ങനെയൊക്കെയായിട്ടും അവളോടും മറ്റാരോടും ഈയൊരിഷ്ടം എനിക്കൊരിക്കലും പറയാനായില്ല; സ്വീകരിച്ചാലും നിഷേധിച്ചാലും അതേറ്റെടുക്കാനുള്ള കരുത്തുണ്ടാകുമോ എന്നു ഭയന്നായിരിക്കാം. എന്നിട്ടും അവളതറിഞ്ഞിരുന്നു എന്നെനിക്കറിയാമായിരുന്നു. സ്കൂൾ വിട്ടുപോകുമ്പോഴുള്ള ഓട്ടോഗ്രാഫുപചാരത്തിൽ, അവളെനിക്കു നീട്ടിയ പുസ്തകത്താളിൽ ‘... നിത്യമായ സ്നേഹത്തിന്റെ ഓർമ്മയ്ക്ക്’ എന്നു ഞാനെഴുതി. ഞാൻ നീട്ടിയ പുസ്തകം എപ്പോഴും ‘പിന്നെയാവട്ടെ’ എന്നു പറഞ്ഞു മടക്കി. പല നിറങ്ങളിലുള്ള കടലാസുകളുമായി വെൽ‌വെറ്റു ചട്ടയിട്ട ആ പുസ്തകത്തിൽ അവൾക്കായുള്ള താൾ ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു; എന്റെ ഹൃദയത്തിലേതെന്നപോലെ.&lt;br /&gt;&lt;br /&gt;എനിക്കിപ്പോഴും ആഗ്രഹമുണ്ട്; എന്റെ ഇഷ്ടത്തെ നീയും ഇഷ്ടപ്പെട്ടിരുന്നോ, അതോ നിനക്കും, എന്നെപ്പോലെ വെറുപ്പു തോന്നിക്കുന്ന ഒന്നു മാത്രമായിരുന്നോ എന്റെ ഇഷ്ടവും എന്നറിയാൻ. പഴയ ഭയവും ഇപ്പോഴുമുണ്ട്. എന്നാലും പ്രിയപ്പെട്ടവളെ, ആ ഒഴിഞ്ഞ താളിൽ ഇനിയെങ്കിലും എന്തെങ്കിലുമൊന്നെഴുതൂ...&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-3573648549490979209?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/3573648549490979209/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=3573648549490979209' title='4 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/3573648549490979209'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/3573648549490979209'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2010/03/blog-post.html' title='നിത്യമായ സ്നേഹത്തിന്റെ ഓർമ്മക്ക്...'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-3416187382757508158</id><published>2010-02-19T09:38:00.001+04:00</published><updated>2010-02-19T09:43:56.769+04:00</updated><title type='text'>പ്രകൃതി നിയമം</title><content type='html'>ഇപ്പോഴും കക്കയത്തുകൂടി പോകുമ്പോൾ ഡാമിനടുത്തുള്ള വലിയ കെട്ടിടത്തിലേക്ക് വെറുതേ നോക്കും. അതിന്റെ ഭിത്തിയിൽ തേച്ചുപിടിപ്പിച്ചിരിക്കുന്ന കുമ്മായത്തിൽ എവിടെയാണ് അവന്റെ കനലെരിഞ്ഞിരുന്ന കണ്ണുകൾ? എവിടെ തലമുടി? എവിടെ കൈകാലുകൾ? ശ്രുതിമധുരമായ കണ്ഠം? എവിടെ ഒരുപാട് സ്നേഹമുണ്ടായിരുന്ന ഹൃദയം...?&lt;br /&gt;&lt;br /&gt;കൊച്ചിയിലെ റോഡുകളിലൂടെ നഗ്നയായി ഓടിക്കൊണ്ടിരുന്ന ഒരു സ്ത്രീയിൽ നിന്നായിരുന്നു അന്വേഷണങ്ങൾക്കു തുടക്കം. പിടിച്ച് ജീപ്പിൽ കയറ്റി കൊണ്ടുപോകുമ്പോൾ തല മുഴുവൻ നരച്ച ഒരു ഹെഡ്കോൺസ്റ്റബിൾ പിറുപിറുക്കുന്നതു കേട്ടു, ‘കർമ്മഫലം!‘&lt;br /&gt;ആ വാക്കിനു പിന്നിലെ കഥക്ക് മൂന്നു പതിറ്റാണ്ടിന്റെ പഴക്കം; കോഴിക്കോട് റീജിയണൽ എഞ്ചിനീയറിങ്ങ് കോളേജിലെ പി. രാജൻ എന്ന വിദ്യാർത്ഥിയിൽ നിന്ന് തുടക്കം.&lt;br /&gt;രാജന്റെ മൃതദേഹം കക്കയം ക്യാമ്പിനടുത്ത കെട്ടിടത്തിന് വെള്ള പൂശാൻ കൊണ്ടു വന്നിരുന്ന കുമ്മായക്കൂനക്കുള്ളിൽ ഒരു രാത്രി മുഴുവനിട്ട് നീറ്റുകയായിരുന്നത്രെ.&lt;br /&gt;കുമ്മായത്തിൽ അലിഞ്ഞു ചേരാത്ത ഷർട്ടിന്റെ ബട്ടൻസു പോലുള്ള പ്ലാസ്റ്റിക് വസ്തുക്കൾ കണ്ട് പിറ്റേന്നു വരുന്ന തൊഴിലാളികൾ സംശയിക്കേണ്ടെന്നു കരുതി ദേഹത്തിൽ നിന്നും വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റിയായിരുന്നു സംസ്കാരം. ആ കർമ്മം നിർവ്വഹിച്ച കോൺസ്റ്റബിളായിരുന്നു ഇടക്കിടെയുണ്ടാവുന്ന ഉന്മാദത്തിന്റെ മൂർധന്യത്തിൽ നഗരത്തിലൂടെ നഗ്നയായി ഓടുന്ന ആ പെൺകുട്ടിയുടെ അച്ഛൻ.&lt;br /&gt;പിന്നെ അന്വേഷണം സംഭവവുമായി ബന്ധപ്പെട്ട മറ്റുള്ളവരെക്കുറിച്ചായി.&lt;br /&gt;രാജനെ ഉരുട്ടിക്കൊന്ന പോലീസുകാരന്റെ മകൻ വൈകാതെ സ്കൂളിൽ നിന്നും മടങ്ങവെ ലോറിക്കടിയിൽ‌പ്പെട്ടു മരിച്ചു. ചതഞ്ഞരഞ്ഞ മൃതദേഹത്തിന്റെ പല ഭാഗങ്ങളും ഒരു ചട്ടിയിൽ വാരിക്കൊണ്ടുപോകേണ്ടി വന്നു.&lt;br /&gt;പീഡനത്തിനു നേതൃത്വം നൽകിയ ഇൻസ്പെക്ടർക്ക് മക്കളുണ്ടായില്ല. ന്യായമായും അന്യായമായും സമ്പാദിച്ചതൊക്കെ ഭാര്യാസഹോദരന്മാരുടെ പേരിലായിരുന്നു നിക്ഷേപിച്ചത്. ജോലിയിൽ നിന്നും വിരമിച്ചപ്പോൾ ആരും ഒന്നും തിരിച്ചു കൊടുത്തില്ല. ഭാര്യ സഹോദരങ്ങൾക്കൊപ്പം പോയി. ക്വാർട്ടേഴ്സിനു മുന്നിൽ തൂങ്ങുകയായി പിന്നെ അവശേഷിച്ച മാർഗ്ഗം.&lt;br /&gt;ക്യാമ്പിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥനും കുട്ടികളുണ്ടായില്ല. രാജന്റെ മൃതദേഹം വീട്ടുകാർക്ക് നൽകാമെന്നഭിപ്രായപ്പെട്ട ഏക വ്യക്തി ഇദ്ദേഹമായിരുന്നത്രെ. അവസാനകാലം നിത്യദാരിദ്ര്യത്തിന്റേതായി. പോലീസ് ക്വാർട്ടേഴ്സുകളിൽ നടന്ന് യാചിച്ചാണ് ഭാര്യയുടെ ശവസംസ്കാരച്ചെലവ് കണ്ടെത്തിയത്. ആരും തിരിഞ്ഞു നോക്കാനില്ലാത്ത അവസ്ഥയിൽ അനാഥ മൃതദേഹമായി കിടന്ന് ആ ജീവിതം തീർന്നു.&lt;br /&gt;അക്രമങ്ങൾക്കു നേതൃത്വം കൊടുത്ത ഉയർന്ന ഉദ്യോഗസ്ഥരിൽ ഒരാൾ അവസാന കാലമായപ്പോഴേക്കും കൊലക്കേസ് പ്രതിയായി. മകൻ പല സംരഭങ്ങൾക്കുമിറങ്ങി സ്വത്ത് ഒരുവിധം തീർത്തു. മകൾ അരാജകജീവിതത്തിലൂടെ കുടുംബബന്ധങ്ങളും തകർത്തു.&lt;br /&gt;മറ്റൊരുദ്യോഗസ്ഥന്റെ ഭാര്യക്ക് അകാല വാർധക്യം ബാധിച്ചു. ഒരിക്കൽ നിശ്ചയം വരെ കഴിഞ്ഞിട്ടും മകളുടെ വിവാഹം നടക്കാതെ പോയി. ഒരു മകന്റെ കാഴ്ച നഷ്ടപ്പെട്ടു. മറ്റൊരു മകന്റെ വിദ്യാഭ്യാസവും തൊഴിലും ഒക്കെ എവിടെയുമെത്താതെ കറങ്ങി.&lt;br /&gt;രേഖകളിലുള്ളവർ പലരുമാ‍യിരുന്നില്ല പിന്നിലുണ്ടായിരുന്നവർ. അവരെല്ലാവരും ഒടുങ്ങിയത് ദുരിതക്കയങ്ങളിൽ മുങ്ങി. ഇനിയും ബാക്കിയായവരിൽ സമാധാനത്തോടെ ഉറങ്ങുന്നവരുമില്ല.&lt;br /&gt;&lt;br /&gt;ജനങ്ങൾക്കുവേണ്ടി സമരം ചെയ്തവരെ വഴിവക്കിൽ കെട്ടിയിട്ടു തല്ലി ചോര ഛർദ്ദിപ്പിച്ചിരുന്ന സത്യനേശൻ നാടാർ എന്ന ക്രൂരനായ പോലീസ് ഇൻസ്പെക്ടറെ ആലപ്പുഴയിലെ വളരെ പഴയ തലമുറ ഇപ്പോഴും ഓർക്കുന്നു;&lt;br /&gt;മനുഷ്യരുടെ വേദനകൾ ഏറ്റെടുത്ത ഹൃദയസ്പർശിയായ ഒട്ടേറെ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ സത്യൻ എന്ന മഹാനടൻ രോഗബാധയാൽ വലഞ്ഞ് ചോര ഛർദ്ദിച്ച് അന്തരിച്ചതും.&lt;br /&gt;&lt;br /&gt;***&lt;br /&gt;ഏതെങ്കിലും സിദ്ധാന്തങ്ങൾക്കോ ആശയങ്ങൾക്കോ വേണ്ടിയുള്ള വാദമോ തെളിവുനിരത്തലോ അല്ല ഇത്. ചില സംഭവങ്ങളുടെ വിവരണം, അത്രമാത്രം.&lt;br /&gt;ഞാനൊരു കമ്മ്യൂണിസ്റ്റുകാരനോ വിശ്വാസിയോ അല്ല; ഒരു കൂലിയെഴുത്തുകാരൻ, അത്രമാത്രം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-3416187382757508158?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/3416187382757508158/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=3416187382757508158' title='8 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/3416187382757508158'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/3416187382757508158'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2010/02/blog-post.html' title='പ്രകൃതി നിയമം'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-876716385664035730</id><published>2010-01-26T12:20:00.003+04:00</published><updated>2010-01-28T06:01:21.315+04:00</updated><title type='text'>വിട</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_hofaCRowNi4/S16tcd4M_nI/AAAAAAAAAM0/3EGlnd0PhuQ/s1600-h/6.1.jpg"&gt;&lt;img style="cursor: pointer; width: 320px; height: 213px;" src="http://2.bp.blogspot.com/_hofaCRowNi4/S16tcd4M_nI/AAAAAAAAAM0/3EGlnd0PhuQ/s320/6.1.jpg" alt="" id="BLOGGER_PHOTO_ID_5430968905223700082" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;‘പറഞ്ഞതു ശരി, എഴുതിയതും ശരി. പക്ഷേ, ഇതാർക്കു വേണം മിസ്റ്റർ?’ പത്രപ്രവർത്തനം പഠിക്കുന്ന നാളുകളിൽ കിട്ടിയ അസൈന്മെന്റുകളിൽ ഒന്നിലെ മാർജിനിൽ ചുമന്ന മഷികൊണ്ട് കൊലുന്നനെ എണ്ണമറ്റ വാർത്തകൾ കണ്ട കണ്ണുകൾ എഴുതി. പിന്നീടെപ്പോഴും, ഓരോ വരി എഴുതുമ്പോഴും പറയുമ്പോഴും മറക്കാതിരുന്ന വാക്കുകൾ; പാലിക്കാൻ പലപ്പോഴും കഴിഞ്ഞിട്ടില്ലെങ്കിലും.&lt;br /&gt;&lt;br /&gt;രാഷ്ട്രീയം മതിയാക്കി പൂരനഗരിയിൽനിന്ന് കാക്കനാട്ടേക്കു വണ്ടി കയറുമ്പോൾ കുറച്ചു നാളത്തെ അജ്ഞാതവാസം മാത്രമായിരുന്നു ലക്ഷ്യം. ‘ചികിത്സയെങ്കിലും നടക്കുമല്ലോ’ എന്നു തമാശ. പഴഞ്ചൻ മാമൂലുകൾ പേറുന്ന, കോൺഗ്രസ്സ് മൂരാച്ചികളായ കുറെ വൃദ്ധർ വാഴുന്നിടം എന്നതായിരുന്നു പ്രസ്സ് അക്കാദമിയെക്കുറിച്ചുള്ള കേൾവികളിൽ മുഖ്യം. ആ വൃദ്ധരോളം യുവാക്കളായി അധികം പേരില്ലെന്ന് പതിയെ അറിഞ്ഞു. ഇന്ദിരാഗാന്ധിയും ഞങ്ങളും ആദരവോടെ വി.പി.ആർ. എന്നു വിളിച്ച വി. പി. രാമചന്ദ്രൻ, ഇരുതല മൂർച്ചയുള്ള ധിഷണയുടേയും നാക്കിന്റെയും കാതലായ നിഷേധത്തിന്റെ ആൾ‌രൂപം പി. രാജൻ, മലയാള പത്രപ്രവർത്തനത്തിലെ അവസാനിക്കാത്ത ഊർജ്ജസാന്നിദ്ധ്യം തോമസ് ജേക്കബ്, ന്യൂസ് പേപ്പർ എഡിറ്റിങ്ങിന്റെ പെരുന്തച്ചൻ ടി. വേണുഗോപാലൻ, അനുഭവങ്ങളുടെ കലവറയായ കെ.എം. റോയ്, മലയാളത്തിന്റെ അമ്മ എം. ലീലാവതി... ഇങ്ങനെ മഹാരഥികളുടെ ഒരു നിരയായിരുന്നു അവിടെ ഞങ്ങളെ കാത്തുനിന്നിരുന്നത്. (ഇവരുടെയൊക്കെ ക്ലാസ്സുകളിൽ ഇരുന്നാണ് പഠിച്ചതെന്ന് ഇപ്പോഴും വിശ്വസിക്കാൻ പ്രയാസം.) സമകാലീനരായ സീനിയർ പത്രപ്രവർത്തകരും പുതിയ മുറകൾ പണിഞ്ഞു തുടങ്ങിയ തൊട്ടു മുതിർന്നവരും ഇതിനു പുറമെ. ഈ മുത്തുകളെയൊക്കെ കോർത്തിണക്കുന്ന സ്വർണ്ണ നൂലായിരുന്നു സത്യൻ സാർ; സത്യേട്ടൻ; എൻ. എൻ. സത്യവ്രതൻ. ഒരു കാലത്തെ കേരളത്തിന്റെ രാഷ്ട്രീയത്തെ, ചരിത്രത്തെ, ജീവിതത്തെ അണിയിച്ചൊരുക്കിയ ഒരാൾ.&lt;br /&gt;&lt;br /&gt;‘അവസാന നിമിഷം വരെ ദൈനംദിന വാർത്തകളിൽ ഇത്രയും അഭിരമിച്ച മറ്റൊരാളില്ലായിരുന്നു. വാർത്തകളുമായി കൈകോർത്തു നടക്കലായിരുന്നു സത്യന് ജീവിതം’ രാജൻ സാർ പറഞ്ഞു. തീരെച്ചെറിയ വാചകങ്ങളും ഏറ്റവും ലളിതമായ വാക്കുകളും കാട്ടിയാണ് സത്യൻ സാർ ആദ്യം കൊതിപ്പിച്ചത്. പിന്നെ ആരും കാണാത്തിടത്ത് വാർത്ത കാണുന്ന കണ്ണുകൾ കൊണ്ട്, പിന്നെ അതിനെ മനോഹരമായി പൊലിപ്പിച്ചെടുക്കുന്ന ക്രാഫ്റ്റ് കൊണ്ട്, കൃത്യതയും വിശദാംശങ്ങളും ഒട്ടും ചോർന്നുപോകാത്ത സൂക്ഷ്മത കൊണ്ട്,  വാർത്തകൾ ആസൂത്രണം ചെയ്യുകയും യോഗ്യമായവരെ അതു തയ്യാറാക്കാൻ ചുമതലപ്പെടുത്തുകയും ചെയ്യുന്ന സംഘാടക മികവുകൊണ്ട്... പിന്നെ പിന്നെ വിസ്മയങ്ങൾക്ക് അവസാനമില്ലാതായി. വിദ്യാർത്ഥികൾക്കു വേണ്ടി ഓരോ ദിവസവും ഷഷ്ടി പൂർത്തി കഴിഞ്ഞ ആ മനുഷ്യൻ വിദ്യാർത്ഥികളുടെ ഇരട്ടി   അദ്ധ്വാനിച്ചുകൊണ്ടിരുന്നു. ‘എന്താണു മിസ്റ്റർ, ഈ കാണിച്ചു വച്ചിരിക്കുന്നത്’ എന്നു പറഞ്ഞ് പിറ്റേന്ന് സാറിന്റെ വിളി വരുമോ എന്നു പേടിക്കാതെ ഒരു വാർത്തയേയും സമീപിക്കാനാകാത്ത നൂറുകണക്കിനു പേരുണ്ട് ഇന്നു പല മാധ്യമങ്ങളിലായി ലോകം മുഴുവനും.   &lt;br /&gt;&lt;br /&gt;ഓരോ വിദ്യാർത്ഥിയുടെയും വ്യക്തിപരമായ മികവുകളും ദൌർബല്യങ്ങളും വരെ സാർ അടുത്തറിഞ്ഞു. പഠനശേഷവും ഓരോ ജീവിത സന്ദർഭത്തിലും വഴികാട്ടാനെത്തി. ഒട്ടേറെ പ്രണയങ്ങൾക്ക് വിവാഹത്തിന്റെ മധുരം നൽകി. ‘നമ്മൾ ഫ്രണ്ട്സ് ആണ്’ ഓരോ കുട്ടിയോടും എപ്പോഴും മുഖത്തുള്ള കുസൃതിച്ചിരിയോടെ സാർ പറഞ്ഞു. അങ്ങനെത്തന്നെ ആയിരിക്കുകയും ചെയ്തു. അകലങ്ങളിലുള്ള പഴയ ശിഷ്യരുടെ കത്തുകൾക്ക് നീണ്ട മറുപടികളെഴുതി. വിദ്യാർത്ഥികളുടെ അച്ഛനമ്മമാർ പോലും തങ്ങളുടെ പ്രശ്നങ്ങളുമായി സമീപിക്കാവുന്ന ഒരാളായി സാറിനെ കണ്ടു. ‘എങ്ങനെ ഇതിനു കഴിയുന്നു, ഇത്രമാത്രം സാന്ത്വനമാകാൻ?’ ഒരിക്കൽ സാറിന്റെ ശിഷ്യനും പിന്നീട് അക്കാദമിയിലെ അദ്ധ്യാപകനുമായൊരാൾ ചോദിച്ചു. ‘എന്റെ ഹൃദയത്തിൽ ഒരു സ്പോഞ്ച് ഉണ്ടെന്നു തോന്നുന്നു. എന്നിലേക്കു വരുന്ന സങ്കടങ്ങളും ദേഷ്യങ്ങളും എല്ലാം ഒപ്പിയെടുക്കുന്ന ഒരു സ്പോഞ്ച്’ സാർ മറുപടി പറഞ്ഞു.&lt;br /&gt;&lt;br /&gt;സത്യവ്രതൻ എന്ന ട്രേഡ് യൂണിയൻ നേതാവിനെക്കുറിച്ചു കേൾക്കുന്നത് പത്രപ്രവർത്തനം ജോലിയായി തുടങ്ങിയിട്ടാണ്. അർദ്ധപട്ടിണിയിലും അനാഥത്വത്തിലും കഴിഞ്ഞിരുന്ന പത്രപ്രവർത്തകരെ സംഘടിപ്പിച്ച ആദ്യ പഥികരിലൊരാൾ. അനിവാര്യമായ അവകാശങ്ങൾ ശക്തമായി സമരം ചെയ്ത് നേടിയെടുത്ത നേതാവ്. ഇന്ത്യയിലെ ആദ്യത്തെ പ്രസ്സ് ക്ലബ്ബിന്റെ ശില്പി. ഓരോ കഥകൾ‌ കേൾക്കുമ്പോഴും ഇതിനുമാത്രം സമയവും ഊർജ്ജവും എവിടെ നിന്നെന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ലാതായി. അത്രമാത്രം സംഭവബഹുലമായിരുന്നു ആ ജീവിതത്തിലെ ഓരോ താളും.&lt;br /&gt;&lt;br /&gt;ഒരു മനുഷ്യന്റെ എല്ലാ ദൌർബല്യങ്ങളും ഉള്ള ഒരാളായിരുന്നു സത്യൻ സാർ. സ്നേഹം പോലെ തന്നെ ദേഷ്യങ്ങളും പരിഭവങ്ങളും ഒക്കെ ഉള്ളൊരാൾ. ഇഷ്ടം പോലെ ഇഷ്ടമില്ലായ്മയും ഉണ്ടായിരുന്നൊരാൾ.&lt;br /&gt;കടുത്ത രോഗബാധയിൽ നിന്നും കരകയറുന്നുവെന്നു തോന്നിയപ്പോൾ സാർ ഫോൺ ചെയ്തു, ‘എനിക്കിതൊരു റീബർത്ത് ആണെടോ. ഞാനിപ്പോൾ പുതിയൊരു മനുഷ്യനാണ്, വ്യത്യസ്തനായ ഒരു മനുഷ്യൻ. ഇനി കലഹങ്ങളില്ല. ഒരു പുസ്തകം കൂടി ഇറക്കണം എന്നുണ്ട്, എന്റെ അനുഭവക്കുറിപ്പുകൾ. സുഖമില്ലാത്തതിനാൽ മനസ്സ് ഉറക്കുന്നില്ല. ഇരുന്നെഴുതാനും വയ്യ. അതുകൊണ്ട് ഹോം നഴ്സിന് പറഞ്ഞുകൊടുത്ത് കുറെ എഴുതിച്ചു വച്ചിട്ടുണ്ട്. താനതൊന്ന് നോക്കണം’ സാർ ആദ്യമായും അവസാനമായും ആവശ്യപ്പെട്ട കാര്യം. സഹജമായ അലസത കൊണ്ട് അതിനോടും പൂർണ്ണമായും നീതി പുലർത്താനായില്ല എന്ന സ്വകാര്യ ദുഃഖം ഇപ്പോൾ ബാക്കി.&lt;br /&gt;&lt;br /&gt;സത്യൻ സാറിന്റെ മൃതദേഹത്തിനരികെ ഏറ്റവും തളർന്നിരുന്നത് ഏറ്റവും കരുത്തനായ വി.പി.ആറാണ്. ഏതോ പത്രം അനുശോചനക്കുറിപ്പു ചോദിച്ചപ്പോൾ, കുറച്ചു നേരം പേനയും കടലാസുമായിരുന്ന ശേഷം അടുത്തുണ്ടായിരുന്ന എന്നെ വിളിച്ചു, ‘എഴുതാൻ പറ്റുന്നില്ലടോ, താനൊന്ന് എഴുതിയെടുക്കാമോ?’  തുടർന്ന് ദീർഘമായ ഒരാത്മബന്ധത്തിന്റെ ദിനങ്ങളെക്കുറിച്ചു പറഞ്ഞു. എഴുതി വായിച്ചു കേൾപ്പിച്ചു. കുറെ നേരം നിശ്ശബ്ദനായിരുന്ന ശേഷം ആരോടെന്നില്ലാതെ മന്ത്രിച്ചു, ‘സത്യന് നിങ്ങളെല്ലാമുണ്ടായിരുന്നു. എനിക്ക് സത്യൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.’&lt;br /&gt;ഞങ്ങൾക്കും ഒരുപാടുപേരുണ്ട്; എന്നാൽ സത്യൻ സാറിനു പകരം...? പെട്ടെന്ന് എവിടെയോ ഒറ്റയായതുപോലെ...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-876716385664035730?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/876716385664035730/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=876716385664035730' title='2 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/876716385664035730'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/876716385664035730'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2010/01/blog-post.html' title='വിട'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_hofaCRowNi4/S16tcd4M_nI/AAAAAAAAAM0/3EGlnd0PhuQ/s72-c/6.1.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-1779318390825285929</id><published>2009-12-19T05:30:00.000+04:00</published><updated>2009-12-19T05:36:17.238+04:00</updated><title type='text'>കള്ളനും പോലീസും</title><content type='html'>‘ലിൻപിയാവോ ചെർപ്പുളശ്ശേരിയിൽ!’&lt;br /&gt;മടക്കത്തിൽ ആദ്യമായി ആ പേരുകൾ പരിചയപ്പെടുത്തിയ രൂപം മനസ്സിൽ നിറഞ്ഞു. കരിമ്പനകൾക്ക് പതിയെ കാറ്റുപിടിച്ചു.&lt;br /&gt;സുഹൃത്തിന്റെ വിവാഹമായിരുന്നു വിശേഷം. ഷൊർണ്ണൂരിൽ നിന്ന് മടക്കത്തീവണ്ടി.&lt;br /&gt;തിരക്കേറിയേക്കാം എന്ന മുൻ‌കരുതലിനെ ഭയന്ന് മൂന്നു പോലീസ് വേഷങ്ങൾ കണ്ടിടത്ത് ചാടിക്കയറി ഇരുന്നു. ‘വള‘യിട്ട ഒരു ചങ്ങാതിയെ കാസർഗോഡുനിന്ന് കൊണ്ടുവരികയാണ് ‘കിറുക്ക‘ന്മാർ. ചങ്ങാതിക്ക് ആലുവ കോടതിയിൽ കേസുണ്ടത്രെ! വിയ്യൂരിൽ നിന്നും തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും ഇതുപോലെ നടത്തിയിരുന്ന യാത്രകൾ വെറുതേ ഓർത്തു.&lt;br /&gt;&lt;br /&gt;പതിവുകാർ വന്നുപോയ്ക്കൊണ്ടിരുന്നു; പുസ്തകക്കച്ചവടക്കാർ, ലോട്ടറിക്കാരൻ, ഭർത്താവിനു സുഖമില്ലാത്തതിനാൽ സഹായിക്കണമെന്ന മഞ്ഞ കാർഡുമായി സുന്ദരിയായ ഒരു യുവതി, ഒരന്ധൻ, ഒരു തൂപ്പുകാരൻ...&lt;br /&gt;തീവണ്ടിയിൽ പോലീസുകാരോ റെയിൽ‌വേ ഉദ്യോഗസ്ഥരോ പണം നൽകി എന്തെങ്കിലും വാങ്ങുന്നത് അപൂർവ്വമാണ്. കച്ചവടം നിയമവിരുദ്ധമായതിനാൽ പിടിച്ചുപറിയാണ് പതിവ്. ആർക്കും പരാതിയില്ലാത്ത സമ്പ്രദായം. എന്നിട്ടും പണം നൽകി ഒരു റെയിൽ‌വേ ടൈംടേബിൾ വാങ്ങി പോലീസുകാർ രണ്ടു ദിവസം കഴിഞ്ഞുള്ള മടക്കം പ്ലാൻ ചെയ്തു തുടങ്ങി. സംഭാഷണങ്ങളിൽ സാധാരണ കൂട്ടുയാത്രക്കാരനെപ്പോലെ തടവുകാരനും പങ്കുചേർന്നു. കാവൽക്കാർ അവന് ചായയും വടയും നൽകി സൽക്കരിച്ചു; സർക്കാർ കണക്കിൽ പെടാത്തതാണ്; ചെലവ് കയ്യിൽ നിന്നു പോകും; എന്നിട്ടും.&lt;br /&gt;കുറച്ചുകഴിഞ്ഞപ്പോൾ ചങ്ങാതിക്കു മൂത്രമൊഴിക്കണം. സാധാരണ ഒരു പോലീസുകാരൻ തീർത്തും അലസനായി ഒപ്പം പോവുകയാണ് പതിവ്. ജീവനിൽ അത്ര കൊതിയില്ലാത്തവർ മാത്രമേ ഓടുന്ന തീവണ്ടിയിൽ നിന്ന് ചാടാൻ നോക്കുകയുള്ളല്ലോ. ഇവിടെ മുന്നിലും പിന്നിലും ഓരോരുത്തരായി നീങ്ങി. ‘പുള്ളി’ ടോയ്‌ലറ്റിൽ കയറിയപ്പോൾ വാതിലിനിരുവശത്തും സ്റ്റാൻഡറ്റീസായി നിന്നു. പോയപോലെ തിരിച്ചുവന്നു. എല്ലാം കൃത്യം ചട്ടപ്രകാരം.&lt;br /&gt;പിന്നെ പോലീസുകാർ തങ്ങളുടെ മൊബൈൽ‌ഫോൺ എടുത്ത് പരസ്പരം സെറ്റുകളുടെ വിശേഷങ്ങൾ കൈമാറാനും ആർക്കൊക്കെയോ വിളിക്കാനുമൊക്കെ തുടങ്ങി.&lt;br /&gt;തിരക്കേറി വന്നു. ഞാൻ മറ്റു മനുഷ്യരിലേക്കു നീങ്ങി.&lt;br /&gt;&lt;br /&gt;അടുത്ത കാഴ്ച തടവുകാരനും അടുത്തിരിക്കുന്ന പോലീസുകാരനും ഇയർഫോൺ ഷെയർ ചെയ്ത് പാട്ടുകേട്ട് കണ്ണടച്ച് പരസ്പരം ചാരിയിരിക്കുന്നതാണ്. പോലീസുകാരന്റെ ഫോൺ തടവുപുള്ളിയുടെ കയ്യിലും!&lt;br /&gt;മനുഷ്യനിലുള്ള എന്റെ എല്ലാ വിശ്വാസങ്ങൾക്കും മേലെയായ കാഴ്ച! ആ വിസ്മയം പങ്കുവയ്ക്കാൻ മാത്രം സഹൃദയത്വമുള്ള ഒരു ചങ്ങാതിക്ക് ഉടനെ എസ്.എം.എസ്സി. ‘എടുക്കടാ പോട്ടം,’ അവൻ തിരിച്ചലറി. തെറ്റിദ്ധരിച്ചേക്കാമെന്ന ശങ്ക... ചിത്രത്തിൽ പകർത്താവുന്നതിലും അപ്പുറത്തല്ലേ ആ കാഴ്ച എന്ന തോന്നൽ... അതു വേണ്ടെന്നു വച്ചു. ‘ഇല്ല. നാലു പേരും കരുത്തർ, ചെറുപ്പക്കാർ, അടുത്ത ചെവി കൂടി കളയാൻ വയ്യ’ മറുപടിയയച്ചു.&lt;br /&gt;&lt;br /&gt;അതിനിടെ ആളുകൾ തിങ്ങി നിറഞ്ഞപ്പോൾ എതിരെയിരുന്ന പോലീസുകാരൻ തൊട്ടപ്പുറം നിന്നയാളെ പെട്ടി മുകളിലെ തട്ടിലേക്കു വയ്ക്കാൻ സഹായിക്കുന്നതു കണ്ടു. തിക്കിത്തിരക്കി നിന്ന ഒരു കൊച്ചുകുട്ടിയെ വിളിച്ച് അയാൾ അരികത്തിരുത്തി; അവനോട് കഥകൾ പറഞ്ഞു.&lt;br /&gt;വണ്ടി ചാലക്കുടിയെത്തുന്നു. അടുത്തിരുന്ന യാത്രക്കാരൻ പുള്ളിയുടെ വശത്ത് തൊട്ടപ്പുറമുള്ള എമർജൻസി എക്സിറ്റിന്റെ ഗ്രില്ല് ഉയർത്താൻ ശ്രമിച്ചു. പാട്ടുകേട്ടിരുന്ന പോലീസുകാരൻ അതു സൌമ്യമായി വിലക്കി.&lt;br /&gt;ആലുവ. ഇറങ്ങി നടക്കുന്ന അവരെത്തന്നെ നോക്കി  ഞാനിരുന്നു. ഇടക്കൊരാൾ എന്തിനോ തിരിഞ്ഞു നോക്കി. ഒരു കുട്ടിയെപ്പോലെ ഞാൻ കൈവീശി.&lt;br /&gt;&lt;br /&gt;***&lt;br /&gt;എറണാകുളം. വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാളാണ്. നഗരത്തിലെ സൌന്ദര്യം മുഴുവൻ ഒഴുകിയെത്തുന്ന രാവ്. വെറുതേ കറങ്ങി നടന്നു. ഒരു ബലൂണും കരിമ്പും ഒരുപൊതി തേൻ‌നിലാവും വാങ്ങി; എന്തൊക്കെയോ ഓർമ്മകളുടെ സ്മരണയിൽ...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-1779318390825285929?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/1779318390825285929/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=1779318390825285929' title='8 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/1779318390825285929'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/1779318390825285929'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2009/12/blog-post_19.html' title='കള്ളനും പോലീസും'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-2270674811567556430</id><published>2009-12-11T23:11:00.002+04:00</published><updated>2009-12-11T23:19:28.849+04:00</updated><title type='text'>സ്വകാര്യം</title><content type='html'>&lt;span style="font-style: italic;"&gt;- ശാന്തി&lt;/span&gt;&lt;br /&gt;&lt;br /&gt;അത്ര സാമാന്യ-&lt;br /&gt;വൽ‌ക്കൃതയെന്നെയി-&lt;br /&gt;ന്നെത്ര മേലോ-&lt;br /&gt;ട്ടുയർത്തി നിർത്തുന്നതായ്,&lt;br /&gt;പഞ്ചഭൂതവും&lt;br /&gt;തൊട്ടുണർത്തുന്നതായ്,&lt;br /&gt;നെഞ്ചിലെന്നും&lt;br /&gt;പൊരുതി നിൽക്കുന്നതായ്,&lt;br /&gt;അല്ല; കത്തി-&lt;br /&gt;ജ്ജ്വലിച്ചെന്റെ സങ്കടം&lt;br /&gt;മണ്ണിലേയ്ക്കാ-&lt;br /&gt;യുരുക്കിയൊഴിപ്പതായ്&lt;br /&gt;ഞാനറിഞ്ഞതി-&lt;br /&gt;ലേറ്റവും വിസ്മയം&lt;br /&gt;നീയുമായുള്ള&lt;br /&gt;സ്നേഹമാണോമലേ&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-2270674811567556430?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/2270674811567556430/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=2270674811567556430' title='4 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/2270674811567556430'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/2270674811567556430'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2009/12/blog-post.html' title='സ്വകാര്യം'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-3990224569216725498</id><published>2009-11-07T11:56:00.002+04:00</published><updated>2009-11-07T12:00:19.022+04:00</updated><title type='text'>ഒരു പൊതി ചോറ്</title><content type='html'>വീണ്ടും ഒരു ജയിൽക്കാലം.&lt;br /&gt;വ്യത്യസ്തനായിരുന്നു ജയിലർ, മൂർച്ചയേറിയ തമാശകളിലായിരുന്നു സ്വീകരണം തന്നെ.&lt;br /&gt;പിന്നെ അല്പം കാര്യമായി പറഞ്ഞു,‘ആരും രണ്ടാമത് ഇവിടെ വരുന്നത് ഞങ്ങൾ ഇഷ്ടപ്പെടാറില്ല; എന്നാലും അതു തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളൊക്കെ അറിവു കൂടിയതു കൊണ്ട് ഇവിടെ എത്തുന്നതാണ്,  ഞങ്ങൾക്കൊന്നും പറയാനില്ല. എന്നാൽ അറിവില്ലാ‍ത്തതുകൊണ്ട് ഇവിടെയെത്തിയ കുറെപ്പേരെ അകത്തുകാണും. നിങ്ങളെപ്പോലുള്ള ചെറുപ്പക്കാർ. കുറച്ചുകാലത്തേക്കെങ്കിലും നിങ്ങളുടെ കൂട്ടുതാമസക്കാരാകുന്ന അവരോട് കഴിയുന്നതും നിങ്ങളും പറയണം.’&lt;div&gt;&lt;br /&gt;പതിവുപോലെ രസകരമായോ വിരസകരമായോ ദിവസങ്ങൾ നീങ്ങി. രാവിലെ എല്ലാവരും കുളിത്തൊട്ടിക്കരികിൽ തിമിർക്കുമ്പോൾ പതിവുപോലെ കാഴ്ചക്കാരനായി നിന്നു. ‘സഖാവേ, ഒരാഴ്ചയായില്ലെ; ഇന്നെങ്കിലും ഒന്നു കുളിക്കാം’ എന്ന് ആ കൂട്ടുകാർ ആർത്തു. ‘ഇതിലും വലിയ പെരുന്നാളുണ്ടായിട്ട് വാപ്പ പള്ളീപ്പോയിട്ടില്ല’ എന്നവരോട് കുസൃതി പറഞ്ഞു. കുളിക്കുകയും പുതുവസ്ത്രങ്ങൾ ധരിക്കുകയും ചെയ്താൽ കാണാൻ വരുന്ന സഹപ്രവർത്തകർ തിരിച്ചറിയില്ലെന്നു കുത്തി. മാസങ്ങളും വർഷങ്ങളും നീണ്ട തടവു ജീവിതത്തിനിടയിൽ ഒരിക്കൽ‌പോലും ആരും കാണാനെത്താനില്ലാത്തവരായിരുന്നു പലരും. ദിവസവും കിട്ടുന്ന സിഗരറ്റുകൾ വീതിച്ചു നൽകി അവരെ സാന്ത്വനിപ്പിച്ചു. (മുറിബീഡി കൈവശമുള്ളവൻ പോലും പ്രഭുവാണ് ജയിലിൽ; അവിടെ ദിവസവും പാക്കറ്റു കണക്കിന് സിഗരറ്റ് ദാനം ചെയ്യുന്നവൻ സാക്ഷാൽ ദൈവം :)) ചോറിനൊപ്പം ഉപ്പുപൊതിയെത്തിച്ചും ചായയിൽ കടുക്കയിടാതിരുന്നും അവർ സ്നേഹം പകരം നൽകി.&lt;/div&gt;&lt;div&gt;&lt;br /&gt;'ക്വട്ടേഷൻ’ എന്ന് ഇന്ന് മാന്യത നേടിയ പഴയ കൂലിത്തല്ലിൽ പെട്ട് അകത്തായ ഒരു ചെറുപ്പക്കാരന തേടി അന്ന് അവന്റെ അമ്മ വന്നു. ഒരു കള്ളിമുണ്ടും നരച്ച ബ്ലൌസും തോളിൽ ഒരു തോർത്തുമിട്ട് ഒരു സാധുസ്ത്രീ. കൂടെകൊണ്ടുവന്ന പൊതിച്ചോർ മകനു കൊടുത്തോട്ടേ എന്ന അപേക്ഷ, നിയമങ്ങൾക്കു വിരുദ്ധമായിട്ടും, ജയിലർ സമ്മതിച്ചു. സെല്ലിൽ നിന്ന് പുറത്തിറങ്ങിയ മകനെ കണ്ടതും ആ അമ്മയുടെ കണ്ണ് ഒഴുകിത്തുടങ്ങി. അധികം സമയമെടുക്കരുത് എന്ന കർശനനിർദ്ദേശമുള്ളതിനാൽ വേഗം വരാന്തയുടെ ഒതുക്കിലിരുന്ന് ചോറുപൊതി തുറന്നു. നോക്കി നിൽക്കുന്ന മകനെ സ്നേഹത്തോടെ ക്ഷണിച്ചു. കാലുയർത്തി അവൻ ആ പൊതി തട്ടിത്തെറിപ്പിക്കുന്നതാണ് പിന്നെ അഴികൾക്കു പിന്നിൽ നിന്ന് ഞങ്ങൾ കണ്ടത്. ആരും അറിയാതിരിക്കാനെന്നവണ്ണം ശബ്ദമൊതുക്കിയുള്ള ഒരു തേങ്ങൽ കേട്ടു. ദൂരെ ഇതെല്ലാം കണ്ടു നിന്ന ജയിലറുടെ നിർദ്ദേശാനുസാരമാകണം, രണ്ടു പേർ വന്ന് അവനെ വലിച്ചു കൊണ്ടു പോകുന്നതു കണ്ടു. തൊട്ടുപിന്നാലെ ജയിലർ വന്ന് ആ സ്ത്രീയെ സമാധാനിപ്പിച്ചയച്ചു.&lt;/div&gt;&lt;div&gt;&lt;br /&gt;‘അതു മുഴുവൻ അവനെക്കൊണ്ടു നക്കി തീറ്റിപ്പിക്കണം സാറേ’ സെല്ലിനു മുന്നിലൂടെ പോകുന്ന ജയിലറോട് നിലത്തു ചിതറിക്കിടക്കുന്ന ചോറു ചൂണ്ടി ഒരു തടവുകാരൻ രോഷം പ്രകടിപ്പിച്ചു. ‘പട്ടിക്കു കൊടുത്താലും അതിലൊരു വറ്റുപോലും അവനു കൊടുക്കില്ല’ ജയിലറുടെ പല്ലിറുമ്മൽ ആദ്യമായി പലരും കേട്ടു.&lt;br /&gt;കുറെക്കഴിഞ്ഞ് ജയിലിലെ ചിട്ടപ്പടി സൽക്കാരത്താൽ അവശനായ ആ മകനെ കൊണ്ടുപോയവർ തന്നെ താങ്ങിയെടുത്ത് സെല്ലിൽ കൊണ്ടു കിടത്തി.&lt;/div&gt;&lt;div&gt;&lt;br /&gt;എത്രയെത്ര കുരുക്കുകൾ കൊണ്ടുകൂടിയാണ് ജിവിതം മനുഷ്യനെ വിസ്മയിപ്പിക്കുന്നത് എന്ന് ജയിലറുടേയും അമ്മയുടേയും മകന്റേയും ദുഃഖങ്ങൾക്കു നടുവിൽ നിന്ന് ഞാനോർത്തു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-3990224569216725498?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/3990224569216725498/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=3990224569216725498' title='3 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/3990224569216725498'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/3990224569216725498'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2009/11/blog-post.html' title='ഒരു പൊതി ചോറ്'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-1641326969130644630</id><published>2009-10-18T11:35:00.001+04:00</published><updated>2009-10-18T11:42:56.401+04:00</updated><title type='text'>Proof of no God</title><content type='html'>&lt;object width="560" height="340"&gt;&lt;param name="movie" value="http://www.youtube.com/v/i1-bbz3crjw&amp;amp;hl=en&amp;amp;fs=1&amp;amp;"&gt;&lt;param name="allowFullScreen" value="true"&gt;&lt;param name="allowscriptaccess" value="always"&gt;&lt;embed src="http://www.youtube.com/v/i1-bbz3crjw&amp;amp;hl=en&amp;amp;fs=1&amp;amp;" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" width="560" height="340"&gt;&lt;/embed&gt;&lt;/object&gt;&lt;br /&gt;&lt;br /&gt;ഇപ്പോൾ ബോധ്യമായില്ലേ? :)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-1641326969130644630?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/1641326969130644630/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=1641326969130644630' title='1 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/1641326969130644630'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/1641326969130644630'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2009/10/proof-of-no-god.html' title='Proof of no God'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-6037381027951681461</id><published>2009-10-06T17:22:00.002+04:00</published><updated>2009-10-06T17:30:04.234+04:00</updated><title type='text'>ലാൽ‌സലാം</title><content type='html'>&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പ്രിയപ്പെട്ടവരെ, &lt;/div&gt;&lt;div&gt;എസ്. എഫ്. ഐ. ജീവിതത്തിൽ എന്റെ അവസാനത്തെ വാക്കുകൾ അല്പം ദീർഘമായെങ്കിൽ ക്ഷമിക്കുക.&lt;/div&gt;&lt;div&gt;ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, വിശ്വസിക്കുകയും ചെയ്യുന്നു. അല്പമായിട്ടല്ല, വളരെ ഗാഢമായിട്ട്.&lt;/div&gt;&lt;div&gt;അതുകൊണ്ടുമാത്രമാണ് ഈ വാക്കുകൾ പറയുവാൻ എനിക്ക് ധൈര്യമുണ്ടായിരിക്കുന്നത്.&lt;/div&gt;&lt;div&gt;തെറ്റായ ഒരുപാടു തീരുമാനങ്ങളുടേതായിരിക്കാം ഞാൻ പിന്നിട്ട ജീവിതം.&lt;/div&gt;&lt;div&gt;എന്നാൽ എന്റെ ദൃഢനിശ്ചയങ്ങളെ, ദുഃശ്ശാഠ്യങ്ങളെ കൈവിടാൻ എനിക്കാവില്ല. &lt;/div&gt;&lt;div&gt;പലതിനോടും രാജിയാവാൻ എനിക്കു വയ്യ.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഈ ചെറിയ സംഘടനാജീവിതത്തിൽ ഞാൻ പങ്കാളിയാവേണ്ടിയിരുന്ന, പങ്കാളിയായിരുന്ന&lt;/div&gt;&lt;div&gt;സമരങ്ങളെ, കലഹങ്ങളെ ഒരിക്കലും ഞാനുപേക്ഷിച്ചുപോയിട്ടില്ല.&lt;/div&gt;&lt;div&gt;താൽക്കാലികമായ പല ജയങ്ങളും യഥാർത്ഥത്തിൽ പരാജയമായിരുന്നുവെന്ന് &lt;/div&gt;&lt;div&gt;മനസ്സിലാക്കാൻ പലപ്പോഴും വൈകിപ്പോകുമെങ്കിലും&lt;/div&gt;&lt;div&gt;പോരാളികളെന്നു കരുതപ്പെട്ട പലരും ഒറ്റുകാരായേക്കാമെങ്കിലും&lt;/div&gt;&lt;div&gt;തോൽക്കുന്നവനായി വീണുപോയേക്കാമെങ്കിലും &lt;/div&gt;&lt;div&gt;വിപ്ലവകാരിക്ക് സമരം തുടരേണ്ടതുണ്ടെന്ന് ഞാൻ കരുതി.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഈ പ്രാചീനന്റെ സത്യവാങ്മൂലം ഒരു മുഷിഞ്ഞ കടലാസിൽ വളരെ പഴയ ഭാഷയിലാണ്.&lt;/div&gt;&lt;div&gt;ഇമെ‌യ്‌ലോ മൊബൈലോ അല്ല. &lt;/div&gt;&lt;div&gt;പുതുതായൊന്നും എനിക്കു പറയുവാനുമില്ല. പലരും പറഞ്ഞു കഴിഞ്ഞതിന്റെ ഒരേച്ചു കെട്ടൽ.&lt;/div&gt;&lt;div&gt;മുഴ മാത്രം എന്റെ സ്വന്തം.&lt;/div&gt;&lt;div&gt;റോയൽ ഡിഷ്, അലസവും ലോലവുമായ ചങ്ങാത്തങ്ങൾ, 100 സിസി യന്ത്രശകടങ്ങൾ...&lt;/div&gt;&lt;div&gt;പുതിയ കാലത്തിന്റെ വ്യാകരണങ്ങൾ ശീലമില്ലാത്തവന്റെ രീതികൾ ജനകീയമാകണമെന്നുമില്ല.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എന്റെ പ്രിയപ്പെട്ട കവിയാണ് നെരൂദ.&lt;/div&gt;&lt;div&gt;അസാധാരണമായ ചില സാദൃശ്യങ്ങൾ കൊണ്ടാകാം&lt;/div&gt;&lt;div&gt;അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകൾ കവിതയേക്കാളേറെ എന്നെ സ്പർശിച്ചത്.&lt;/div&gt;&lt;div&gt;ലോകം മുഴുവൻ പാടിയലഞ്ഞവനാണ് നെരൂദ; ഞാൻ നാടു മുഴുവൻ പാടാതെ അലഞ്ഞവനും.&lt;/div&gt;&lt;div&gt;(ഈ താരതമ്യത്തിൽ നിങ്ങളത്ഭുതപ്പെട്ടേക്കാം.&lt;/div&gt;&lt;div&gt;ചരിത്രത്തിന്റെ ആവർത്തനമായി സ്വയം കരുതുക ഒരു സുഖമാണ്.&lt;/div&gt;&lt;div&gt;ചരിത്രം ആവർത്തിക്കുന്നത് ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായുമാണെന്ന് മറക്കാതിരിക്കുമ്പോൾ.)&lt;/div&gt;&lt;div&gt;നെരൂദയിലേക്കു വരാം, നെരൂദ ഇങ്ങനെയെല്ലാം പറയുന്നു:&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;i&gt;'വിപ്ലവത്തെ സ്നേഹിക്കാനും ബഹുമാനിക്കാനും അതേക്കുറിച്ചുപാടാനുമാണ് എന്റെ ആഗ്രഹം, ശ്രമം.&lt;/i&gt;&lt;/div&gt;&lt;div&gt;&lt;i&gt;ഞാൻ വളരെ ലളിതനായ ഒരു മനുഷ്യനാണ്. ഇതാണ് എനിക്കുള്ള ഗുണവും പോരായ്മയുമെന്നു തോന്നുന്നു.&lt;/i&gt;&lt;/div&gt;&lt;div&gt;&lt;i&gt;വിധി പ്രസ്താവിക്കാനല്ല, സ്നേഹിക്കാനാണു ഞാൻ ജീവിച്ചത്. &lt;/i&gt;&lt;/div&gt;&lt;div&gt;&lt;i&gt;മനുഷ്യരുടെ ശത്രുക്കൾ മാത്രമാണ് എന്റെ ശത്രുക്കൾ.&lt;/i&gt;&lt;/div&gt;&lt;div&gt;&lt;i&gt;ഓരോരുത്തനും അവന്റേതായ പരാജയമുണ്ട്. എനിക്കാകട്ടെ ഒരുപാടു തോൽ‌വികളുണ്ട്.&lt;/i&gt;&lt;/div&gt;&lt;div&gt;&lt;i&gt;എങ്കിലും അറിഞ്ഞോ അറിയാതെയോ ചിലരുടെ കൈ പിടിച്ചു കുലുക്കാൻ എനിക്കാവില്ല.&lt;/i&gt;&lt;/div&gt;&lt;div&gt;&lt;i&gt;ഇപ്പോഴും എനിക്കു മാനഹാനിയുണ്ടാക്കുന്ന ചിലതു ചെയ്തവരാണവർ.&lt;/i&gt;&lt;/div&gt;&lt;div&gt;&lt;i&gt;എനിക്കു സഹിക്കേണ്ടിയിരുന്നു, സമരം ചെയ്യേണ്ടിയിരുന്നു, പാടേണ്ടിയിരുന്നു.&lt;/i&gt;&lt;/div&gt;&lt;div&gt;&lt;i&gt;ലോകത്തിൽ എന്റെ വിഹിതം വിജയങ്ങളും പരാജയങ്ങളും ഞാൻ നേടി.&lt;/i&gt;&lt;/div&gt;&lt;div&gt;&lt;i&gt;ഞാൻ അപ്പവും ചോരയും രുചിച്ചറിഞ്ഞു. ഒരു കവി ഇതിൽക്കൂടുതൽ എന്തു പ്രതീക്ഷിക്കാനാണ്?&lt;/i&gt;&lt;/div&gt;&lt;div&gt;&lt;i&gt;കവി തെരുവിലും യുദ്ധത്തിലും ഇടപെടണം.&lt;/i&gt;&lt;/div&gt;&lt;div&gt;&lt;i&gt;അതിലും ഇതിലും ഏതിലും ചെന്നു ചാടുകയെന്നതും കവിതയുടെ നിയോഗമാണ്; അല്ല ബാധ്യതയാണ്.&lt;/i&gt;&lt;/div&gt;&lt;div&gt;&lt;i&gt;കവി വിമതനെന്നു വിളിക്കപ്പെടട്ടെ. &lt;/i&gt;&lt;/div&gt;&lt;div&gt;&lt;i&gt;ഓരോ ദിവസവും സമരത്തിന്റേയും നിയമലംഘനത്തിന്റേയും പാതയിലാണു കവിത.&lt;/i&gt;&lt;/div&gt;&lt;div&gt;&lt;i&gt;വിമതമാണ് എവിടേയും വസന്തം.'&lt;/i&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;നല്ലവരെ മോശക്കാരാക്കുന്നതിൽ മിക്ക ജനസമൂഹങ്ങളും നന്നായി സംഘടിക്കും.&lt;/div&gt;&lt;div&gt;അതിനാൽ അക്ഷരങ്ങൾ കൊണ്ട് ഇന്ദ്രജാലം തീർക്കാൻ കഴിവുള്ള നെരൂദക്ക്&lt;/div&gt;&lt;div&gt;പൂവിരിച്ച പാതകൾ തെരെഞ്ഞെടുക്കാമായിരുന്നു.&lt;/div&gt;&lt;div&gt;എന്നാൽ അദ്ദേഹം തെരെഞ്ഞെടുത്തത് സമരത്തിന്റേയും സഹനത്തിന്റേയും മുൾക്കിരീടമാണ്.&lt;/div&gt;&lt;div&gt;നേടാമായിരുന്ന പലതും വിപ്ലവത്തിനായി ത്യജിച്ച നെരൂദയിൽ നിന്നും ഒരുപാടു പഠിക്കുവാനുണ്ട്.&lt;/div&gt;&lt;div&gt;ആ വാക്കുകളിൽ ഓരോ കലാപകാരിയുടേയും ഹൃദയമുണ്ട്.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;നമ്മുടെ വർത്തമാനം പ്രക്ഷോഭത്തിന്റെ തീക്കാറ്റിലാണ്.&lt;/div&gt;&lt;div&gt;സമരമുഖങ്ങൾ ഓരോ പടയാളിയുടേയും സൂക്ഷ്മപരിശോധനയാണ്.&lt;/div&gt;&lt;div&gt;പ്രതിസന്ധികളിൽ പെട്ടെന്ന് കാണാതാകുന്ന മുഖങ്ങളെ നാം സംശയിച്ചേ മതിയാകൂ.&lt;/div&gt;&lt;div&gt;കഠിനമായ വഴികളിൽ പുഞ്ചിരിക്കുന്ന പല വെളുത്ത കുപ്പായങ്ങളും &lt;/div&gt;&lt;div&gt;പുറകോട്ടു പോകും - നന്നായി പ്രസംഗിക്കുന്നവർ.&lt;/div&gt;&lt;div&gt;കൊടുങ്കാറ്റുപോലെ ചിലർ അഗ്നി വിതക്കും - അറിയപ്പെടാത്തവർ; ആരും കണ്ടിട്ടേയില്ലാത്തവർ.&lt;/div&gt;&lt;div&gt;സഖാക്കളെ, നിങ്ങളിലൂടെയാണ്; ഞങ്ങളിലൂടെയല്ല, ഈ പ്രസ്ഥാനം ജീവിക്കുന്നത്.&lt;/div&gt;&lt;div&gt;ഈ സമൂഹത്തിൽ നമ്മെ തീവ്രമായി വെറുക്കേണ്ട ചിലരുണ്ട്.&lt;/div&gt;&lt;div&gt;അവരുടെ സ്നേഹപാത്രമാകുക അത്ര നല്ലതായ ഒരു കാര്യമല്ല.&lt;/div&gt;&lt;div&gt;പണയം വയ്ക്കപ്പെടാത്ത യുവത്വത്തിനു മാത്രമേ&lt;/div&gt;&lt;div&gt;ഇന്ന് തീവ്രവാദിയാകാനാകൂ, ഒത്തുതീർപ്പുകളിൽ അഭിരമിക്കാതിരിക്കാനാകൂ, ചീത്ത കുട്ടിയാകാനാകൂ.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;മരിച്ചാലും കൈവിടാത്ത മൂല്യബോധമാണ് ഒരു കമ്മ്യൂണിസ്റ്റുകാരന്റെ മൂലധനം.&lt;/div&gt;&lt;div&gt;ചെയ്യേണ്ട ചിലതിനൊപ്പം ഒരിക്കലും ചെയ്തുകൂടാത്ത ചിലതുമുണ്ടെന്ന് അങ്ങനെയുള്ളവർ കരുതുന്നു.&lt;/div&gt;&lt;div&gt;അപമാനകരമായ ശീലങ്ങളിൽ ജീവിക്കുന്നവർക്ക് മറ്റെന്തായാലും ഒരിക്കലും വിപ്ലവകാരിയാവാനാകില്ല.&lt;/div&gt;&lt;div&gt;സാങ്കേതികമായ ഒരുപാടു വിജയങ്ങൾക്കിടയിലാണെങ്കിലും&lt;/div&gt;&lt;div&gt;യഥാർത്ഥത്തിൽ ഇപ്പോൾ നാം ഒരു ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നതെന്ന് എനിക്കു തോന്നുന്നു.&lt;/div&gt;&lt;div&gt;ഇടയിലെവിടെയോ വച്ച് പ്രിയപ്പെട്ട ആരോ, എന്തോ കൊല്ലപ്പെട്ടിരിക്കുന്നു.&lt;/div&gt;&lt;div&gt;അർദ്ധരാത്രിയിൽ നിഷാദൻ വൈജയന്തിയേറ്റു വീണത് &lt;/div&gt;&lt;div&gt;പാടിക്കേൾക്കേണ്ട ഒരു വീരചരിതമല്ലെന്നാണല്ലോ പുരോഹിതരുടെ ഭാഷ്യം.&lt;/div&gt;&lt;div&gt;കുരുവംശത്തിന്റെ നീതിബോധങ്ങൾ എനിക്കു മനസ്സിലാകുന്നതിനുമപ്പുറത്താണ്.&lt;/div&gt;&lt;div&gt;സൂതരും മാഗധരും ഗാഥകൾ തുടരട്ടെ.&lt;/div&gt;&lt;div&gt;തോഴരേ, നിങ്ങൾക്കു മംഗളം.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇനി യാത്രയാണ്.&lt;/div&gt;&lt;div&gt;കൂട്ടം തെറ്റിപ്പോയ ആട്ടിൻ‌കുട്ടിയുടെ കഥ നാം കേട്ടിട്ടുണ്ട്.&lt;/div&gt;&lt;div&gt;ഇവിടെ വഴി തെറ്റി വന്നത് ഒരു കുറുക്കനാണ്. ആ കുറുക്കൻ ഇനി തെരുവിലേക്കും കാട്ടിലേക്കും മടങ്ങട്ടെ.&lt;/div&gt;&lt;div&gt;രസകരമായിരുന്നു ഈ ദിനങ്ങളൊക്കെ. സന്തുഷ്ടമായിരുന്നു ഈ ജീവിതം.&lt;/div&gt;&lt;div&gt;എസ്.എഫ്.ഐ. പ്രവർത്തകനാവുകയും വിട പറയുകയും അസാധ്യമോ എളുപ്പമോ അല്ല.&lt;/div&gt;&lt;div&gt;എനിക്കുറപ്പുണ്ട്, നാം തുഴഞ്ഞ വഞ്ചികൾ തുറന്ന കടലിലേക്കു നിങ്ങൾ കൊണ്ടുപോകും.&lt;/div&gt;&lt;div&gt;എന്നാൽ തെറ്റിയോടുന്ന ഈ സെക്കന്റ് സൂചി കണിശമായ ഘടികാരങ്ങൾക്കു ചേർന്നതല്ല.&lt;/div&gt;&lt;div&gt;ശിരസ്സിൽ ഉന്മാദവും രക്തത്തിൽ ലഹരിയും ഉള്ളവനിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുതെന്ന് കവി.&lt;/div&gt;&lt;div&gt;ഈ സമൂഹത്തിൽ ഇവനൊരധികപ്പറ്റാണ്; എക്സ്പയറി ഡേറ്റു കഴിഞ്ഞ, കാലഹരണപ്പെട്ട ഒന്ന്.&lt;/div&gt;&lt;div&gt;എന്റെ അനർഘമായ അനുഭവത്തിന്റെ വർഷങ്ങളോടാണ് ഞാൻ വിട പറയുന്നത്.&lt;/div&gt;&lt;div&gt;എങ്കിലും ശരിയാണു ഞാൻ ചെയ്യുന്നതെന്ന ബോധം എനിക്കുണ്ട്.&lt;/div&gt;&lt;div&gt;ഒരു അരാജകവാദിക്ക് ഈ മുറിഞ്ഞുപോകൽ അനിവാര്യമാണ്.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പുതിയ പാട്ടുകൾ പാടുന്ന ഒരു പുതിയ ജനതയെക്കാണാൻ &lt;/div&gt;&lt;div&gt;നരച്ച താടി രോമങ്ങളുമായി ഞാൻ ജീവിച്ചിരുന്നേക്കാം എന്ന് നാസിം ഹിക്മെത്.&lt;/div&gt;&lt;div&gt;എങ്കിലും അവസാനമായി ഞാനൊരിക്കൽക്കൂടി കേൾക്കട്ടെ,&lt;/div&gt;&lt;div&gt;സഖാക്കളെ, ഇടി മുഴങ്ങുന്ന നിങ്ങളുടെ ശബ്ദം.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പ്രിയപ്പെട്ടവരെ, നന്ദി.&lt;/div&gt;&lt;div&gt;ലാൽ‌സലാം.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;***************************************************&lt;/div&gt;&lt;div&gt;ഈയിടെ ഒരു ചെറിയ ചായക്കടയിൽ വച്ച് ലാപ്ടോപ് തുറക്കേണ്ടി വന്നപ്പോൾ&lt;/div&gt;&lt;div&gt;തന്റെ മൊബൈലിൽ അതിന്റെ പടമെടുത്ത് സുഹൃത്ത് ചിരിച്ചു; ഞാനും.&lt;/div&gt;&lt;div&gt;പഴയ ചില ഓർമ്മകളിൽ നിന്നുള്ള ചിരി.&lt;/div&gt;&lt;div&gt;കൂടുതൽ വലിയ ഉത്തരവാദിത്വങ്ങൾ ഏല്പിക്കാൻ തീരുമാനിക്കപ്പെട്ടിരുന്ന യോഗത്തിൽ&lt;/div&gt;&lt;div&gt;‘ഞാനവസാനിപ്പിക്കുകയാണ്’ എന്നു പറയുമ്പോൾ പലർക്കും അത് അപ്രതീക്ഷിതമായിരുന്നു.&lt;/div&gt;&lt;div&gt;എന്നാൽ പ്രസംഗങ്ങൾ  മുൻ‌കൂട്ടി തയ്യാറാക്കുക പതിവില്ലാത്ത ഞാൻ &lt;/div&gt;&lt;div&gt;ഒരു മാസമെങ്കിലും മുൻപ് ആലോചിച്ചുറപ്പിച്ചവയായിരുന്നു ഈ വിടവാങ്ങൽ പ്രസംഗത്തിലെ ഓരോ വാക്കും.&lt;/div&gt;&lt;div&gt;നാടിന്റെ നാനാഭാഗത്തു നിന്നും തങ്ങളുടെ സ്കൂളുകളിൽ, കോളേജുകളിൽ, നാടുകളിൽ&lt;/div&gt;&lt;div&gt;സംഘടയെ നയിക്കുന്നവർ ഒത്തുകൂടിയ വലിയ സമ്മേളനത്തിൽ വച്ച്&lt;/div&gt;&lt;div&gt;വർഷങ്ങൾ നീണ്ട ഒരു ജീവിതത്തോടു വിടവാങ്ങി ഇങ്ങനെയൊക്കെ പറഞ്ഞിറങ്ങുമ്പോൾ&lt;/div&gt;&lt;div&gt;എല്ലാവർക്കുമെന്നപോലെ അവരെനിക്കുവേണ്ടിയും വിളിച്ചു,&lt;/div&gt;&lt;div&gt;&lt;i&gt;‘പോരാട്ടത്തിൽ നാളുകളിൽ ഞങ്ങളെയാകെ നയിച്ച സഖാവേ...&lt;/i&gt;&lt;/div&gt;&lt;div&gt;&lt;i&gt;ധീര സഖാവേ... നേതാവേ...&lt;/i&gt;&lt;/div&gt;&lt;div&gt;&lt;i&gt;അങ്ങേക്കായിരമഭിവാദ്യങ്ങൾ... അഭിവാദ്യത്തിൽ ചോരപ്പൂക്കൾ...’&lt;/i&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-6037381027951681461?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/6037381027951681461/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=6037381027951681461' title='3 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/6037381027951681461'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/6037381027951681461'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2009/10/blog-post.html' title='ലാൽ‌സലാം'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-5030790386014722030</id><published>2009-09-14T14:28:00.002+04:00</published><updated>2009-09-14T14:57:14.535+04:00</updated><title type='text'>ശാന്തിക്ക്‌, ശാന്തിക്ക്‌</title><content type='html'>&lt;span class="Apple-style-span" style="font-family: arial; border-collapse: collapse; font-size: 13px; "&gt;&lt;div&gt;&lt;br /&gt;&lt;/div&gt;'Call me Santhi'  നാലു മീനാരങ്ങൾക്കരികിലെ നക്ഷത്രമദ്യശാലയുടെ അരണ്ട വെളിച്ചത്തിൽ അരികിൽ വന്ന് അവൾ കൈനീട്ടി. 'I am Herman Merville' ലഘുഹസ്തദാനത്തിനിടയിൽ ഞാൻ പറഞ്ഞു. ഞങ്ങൾ പൊട്ടിച്ചിരിച്ചു. എതിരെയുള്ള കസേരയിൽ ഇരുന്ന് അവൾ ഓരോ ബ്ലഡിമേരി ഓർഡർ ചെയ്തു.&lt;br /&gt;&lt;br /&gt;ഒരാഴ്ചയോളം മുമ്പായിരുന്നു ആദ്യ കൂടിക്കാഴ്ച. നൈസാമിന്റെ നഗരത്തിൽ വഴിയരികിൽ സെക്കന്റ്‌ ബുക്സ്‌ തിരഞ്ഞു നിൽക്കുന്നതിനിടെ. തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള വിശ്വസാഹിത്യങ്ങൾക്കിടക്കു കണ്ട മലയാളം അക്ഷരങ്ങൾ, കൗതുകത്താൽ വാങ്ങാനൊരുങ്ങവേ 'അത്‌ അവരുടേതാണെ'ന്ന് വിൽപനക്കാരൻ ചൂണ്ടി.&lt;br /&gt;ഒരു നിമിഷം ഞങ്ങൾ പരസ്പരം നോക്കി. അവൾ കടക്കാരനോട്‌ തെലുങ്കിലെന്തോ പറഞ്ഞു. പുസ്തകം എന്റേതായി. ടാഗോറിന്റെ ഗീതാഞ്ജലിക്ക്‌ നിത്യൻ നൽകിയ വിവർത്തനം. വില നൽകി നന്ദി പറയാൻ തിരിയുമ്പോഴേക്കും സമുദ്രത്തിൽ വീണ ഒരു തുള്ളി പോലെ വൈകീട്ടത്തെ ആൾത്തിരക്കിൽ അവൾ അലിഞ്ഞു കഴിഞ്ഞിരുന്നു.&lt;br /&gt;&lt;br /&gt;അടുത്ത ദിവസങ്ങളിൽ ഒന്നു രണ്ടു വട്ടം ഞങ്ങൾ പരസ്പരം കടന്നുപോയി. ആ പുസ്തകം അവൾക്കു സമ്മാനിക്കാൻ ഞാൻ നിശ്ചയിച്ചു. 'അജ്ഞാതയായ സുഹൃത്തിന്‌' എന്നെഴുതി ഒപ്പിട്ട്‌ ബാഗിലിട്ടു. രണ്ടുദിവസം കഴിഞ്ഞു കണ്ടപ്പോൾ കൈമാറി. ഒന്നും മിണ്ടാതെ എതിർദിശകളിലേക്കുള്ള നടത്തം തുടർന്നു. പിന്നത്തെ ഏറ്റുമുട്ടലായിരുന്നു ബാറിൽ.&lt;br /&gt;&lt;br /&gt;'എന്തു ചെയ്യുന്നു?' അവൾ തുടങ്ങി.&lt;br /&gt;'അലഞ്ഞു തിരിയുന്നു.'&lt;br /&gt;'പരിവ്രാജകൻ?'&lt;br /&gt;'അങ്ങനെ പറയാം.'&lt;br /&gt;'ആത്മാന്വേഷികൾ മദ്യപിക്കുമോ?'&lt;br /&gt;'ഒന്നിലും ആസക്തനല്ലാത്തവൻ എന്നതുപോലെ ഒന്നിനേയും നിഷേധിക്കാത്തവനുമാണ്‌ സന്ന്യാസി.'&lt;br /&gt;'അങ്ങനെയുള്ളൊരാൾക്ക്‌ ഇവിടെ പൊടിക്കാനുള്ള പണമൊക്കെ?'&lt;br /&gt;'ജീവിക്കാനുള്ള തരികിടകൾ. കൂടുതൽ പണം കൈയിൽ വന്നു പെട്ടാൽ ഇങ്ങനെയൊക്കെ.'&lt;br /&gt;'എന്നെക്കുറിച്ചൊന്നും ചോദിക്കാനില്ലേ?'&lt;br /&gt;'അറിയാമല്ലോ,' ഞാൻ ചിരിച്ചു.&lt;br /&gt;&lt;br /&gt;ബില്ല് അവൾ കൊടുത്തു. അൽപനേരം ഒരുമിച്ചു നടന്ന് പിരിഞ്ഞു. പിന്നെ ഞങ്ങളുടെ വഴികൾ ഒരേ ദിശകളിലേക്കായി. ചരിത്രവും സാഹിത്യവും തത്ത്വചിന്തയും രാഷ്ട്രീയവും ഒക്കെ ചർച്ച ചെയ്തു. ഏറെ അടുപ്പിക്കുന്ന വിയോജിപ്പുകളും യോജിപ്പുകളും പങ്കുവച്ചു. പ്രായത്തിൽ എത്രയോ ഇളയതായിട്ടും ചേച്ചിയെന്നു വിളിക്കുമ്പോൾ ശുണ്ഠിയെടുത്തു. നീയെന്നോ ശാന്തിയെന്നോ വിളിക്കണമെന്നു ശഠിച്ചു.&lt;br /&gt;&lt;br /&gt;ഒരു ദിവസം ചോദിക്കാതെ തന്നെ സ്വന്തം കഥ പറഞ്ഞു.&lt;br /&gt;മലബാറിലെ വലിയ തറവാടുകളിലൊന്നിൽ നിന്നായിരുന്നു വരവ്‌. ബിസിനസ്സുകാരനായ ഭർത്താവിന്റെ പ്രധാന ചരക്ക്‌ വൈകാതെ അവളായി. വീട്ടിൽ നിന്നിറങ്ങാൻ ഏറെയൊന്നും ആലോചിക്കേണ്ടി വന്നില്ല. ജീവിതത്തിന്റെ അടരുകൾക്ക്‌ കനം കൂടിക്കൂടി വന്നു. ഏറ്റവും വിലയേറിയ ഒരു വധുകൂടി നഗരത്തിനു സ്വന്തമായി.&lt;br /&gt;&lt;br /&gt;അവളുടെ ഹോട്ടലിനു മുന്നിൽ നടത്തമവസാനിച്ചപ്പോൾ പേഴ്സിൽ നിന്നും ഒരു കാർഡെടുത്തു നീട്ടി.&lt;br /&gt;'ഒരു രാത്രിക്ക്‌ ആയിരങ്ങൾ ചെലവഴിക്കാൻ മാത്രം സമ്പന്നനല്ലെങ്കിലും, തെമ്മാടിയായ ചെറുപ്പക്കാരാ, നിനക്കു സ്വാഗതം.' ഇരുവർക്കും പ്രിയമായ കഥാകൃത്തിന്റെ വാക്കുകൾ.&lt;br /&gt;അവൾ അകത്തേക്കു കയറി. സ്വർണ്ണ നിറത്തിൽ 316 എന്ന അക്കം മാത്രം കൊത്തിയ കാർഡ്‌ എന്റെ കയ്യിലിരുന്നു ചിരിച്ചു.&lt;br /&gt;&lt;br /&gt;ചന്ദ്രൻ ഒരു വട്ടം കൂടി ഭൂമിയെ ചുറ്റി. മുത്തുകളുടെ ദേശം വെടിയാൻ ഞാൻ തീരുമാനിച്ചു. അന്നു രാത്രി ആ മുറിയിലേക്കു ചെന്നു.&lt;br /&gt;കഴിഞ്ഞ രണ്ടു-രണ്ടര മാസത്തിനിടയിൽ ഏറ്റവും സന്തോഷഭരിതയായി അവളെ കണ്ടു. രാത്രി വൈകുവോളം പലതും സംസാരിച്ചിരുന്നു; എപ്പോളോ കിടന്നു.&lt;br /&gt;&lt;br /&gt;നെഞ്ചിനു കനം തോന്നിയാണ്‌ രാവിലെ ഉണർന്നത്‌. ഒരു പൂച്ചക്കുട്ടിയെപ്പോലെ പതുങ്ങി കിടക്കുന്ന അവളെ കുലുക്കി വിളിച്ചപ്പോൾ 'കുറച്ചുനേരം കൂടി' എന്നു കുറുങ്ങി. ഒരു മണിക്കൂറോളം കഴിഞ്ഞ്‌ എഴുന്നേൽക്കുമ്പോൾ ആ കണ്ണുകൾ നനഞ്ഞിരിക്കുന്നത്‌ ആദ്യമായി ഞാൻ കണ്ടു.&lt;br /&gt;'എത്രയോ വർഷങ്ങൾക്കുശേഷം, അച്ഛനൊപ്പം കിടക്കുന്നതുപോലെ എനിക്കു തോന്നി.'&lt;br /&gt;മേശപ്പുറത്തിരുന്നിരുന്ന പഴയ പുസ്തകമെടുത്ത്‌ 'അജ്ഞാത'യും 'സുഹൃത്തും' വെട്ടി ഞാനതിൽ 'ശാന്തിക്ക്‌, ശാന്തിക്ക്‌' എന്നെഴുതി. &lt;br /&gt;&lt;br /&gt;നാട്ടിലെത്തുമ്പോൾ, നാരുകൾ എഴുന്നു നിൽക്കുന്ന കടലാസിൽ, മനോഹരമായ അക്ഷരങ്ങളാൽ അവളെന്നെ കാത്തു കിടന്നിരുന്നു. സുന്ദരമായ ദിനങ്ങളെ ഓർമ്മിപ്പിക്കുന്ന സുന്ദരമായ ഒരു കവിതയായി.&lt;br /&gt;'ഞാനിത്‌ അച്ചടിക്കട്ടെ?' മറുപടിയെഴുതി.&lt;br /&gt;'ഞാനെഴുതുന്നത്‌ നിനക്കു മാത്രമായിട്ടാണ്‌. ഈ കത്തുകൾ സൂക്ഷിച്ചു വക്കുക കൂടിചെയ്യരുത്‌ എന്നാണെനിക്ക്‌. മറുപടിയും അയക്കരുത്‌. ഇനി നിന്റെ ഇഷ്ടം പോലെ,' അടുത്ത കത്തിൽ ഇങ്ങനെ മൂന്നു വരികൾ കൂടിയുണ്ടായിരുന്നു.&lt;br /&gt;ഒന്നു രണ്ടു കവിതകൾ കൂടി വന്നു.&lt;br /&gt;പിന്നെ അവളെഴുതി, അവസാനമായി, 'ഞാനിറങ്ങുകയാണ്‌. ജനങ്ങൾക്കു വേണ്ടി പോരാടാൻ. ഇനി നമ്മൾ കണ്ടേക്കില്ല. നന്ദി.'&lt;br /&gt;വെടിയുണ്ടകൾ പെയ്യുന്ന ഉദ്യാനങ്ങളിലേക്ക്‌ ചുവന്ന സ്വപ്നങ്ങൾ വിരിയുന്നതും തേടി എന്നെങ്കിലും താനിറങ്ങി നടന്നേക്കാമെന്ന് അവൾ ഒരിക്കൽ പറഞ്ഞിരുന്നു.&lt;br /&gt;ആ കത്തിൽ കവിതയുണ്ടായിരുന്നില്ല.&lt;br /&gt;&lt;br /&gt;വർഷങ്ങൾ കഴിഞ്ഞു.&lt;br /&gt;ഇപ്പോഴും 'ചുവന്ന ഇടനാഴി'യിൽ നിന്നുള്ള കലാപങ്ങളുടെ വാർത്തകൾക്കിടയിൽ ആ പേര്‌ ഞാൻ തിരയാറുണ്ട്‌.&lt;br /&gt;'രക്തസാക്ഷികൾ അമരന്മാർ' എന്നലറി വിളിച്ചിരുന്നപ്പോഴൊക്കെ അവൾക്കു വേണ്ടി കൂടിയാണോ എന്നു ഞെട്ടിയിട്ടുണ്ട്‌.&lt;br /&gt;എവിടെയോ ഉണ്ടാകുമെന്ന് വെറുതെയെങ്കിലും കൊതിക്കാറുണ്ട്‌.&lt;br /&gt;&lt;br /&gt;ശാന്തീ, പറഞ്ഞതു പോലെ നീ തന്ന കടലാസുകളൊക്കെ ഞാൻ തീയെരിച്ചു. എന്നാൽ അതിൽ പകർന്ന ഓരോ വാക്കും, നിന്റെ ഓരോ നിശ്വാസവും എന്നിലിന്നും തീ പോലെ പൊള്ളുന്നു.&lt;br /&gt;ഒരിക്കലും കെട്ടുപോകില്ലെന്നുറപ്പുള്ള സ്നേഹത്തെ മാത്രം  എന്തുചെയ്യണമെന്ന് നീയൊരിക്കലും പറഞ്ഞില്ലല്ലോ...&lt;br /&gt;&lt;/span&gt;&lt;div&gt;&lt;span class="Apple-style-span"   style="font-family:arial;font-size:100%;"&gt;&lt;span class="Apple-style-span" style="border-collapse: collapse; font-size: 13px;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-5030790386014722030?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/5030790386014722030/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=5030790386014722030' title='6 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/5030790386014722030'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/5030790386014722030'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2009/09/blog-post_14.html' title='ശാന്തിക്ക്‌, ശാന്തിക്ക്‌'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-586688436871974262</id><published>2009-09-01T09:59:00.002+04:00</published><updated>2009-09-01T10:16:22.766+04:00</updated><title type='text'>ബോധോദയം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_hofaCRowNi4/Spy79rIkH9I/AAAAAAAAAJk/oBOWSA0ZyKI/s1600-h/nithya+and+guru2.jpg"&gt;&lt;img style="cursor:pointer; cursor:hand;width: 320px; height: 304px;" src="http://1.bp.blogspot.com/_hofaCRowNi4/Spy79rIkH9I/AAAAAAAAAJk/oBOWSA0ZyKI/s320/nithya+and+guru2.jpg" border="0" alt="" id="BLOGGER_PHOTO_ID_5376378723398590418" /&gt;&lt;/a&gt;&lt;div&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_hofaCRowNi4/Spy79rIkH9I/AAAAAAAAAJk/oBOWSA0ZyKI/s1600-h/nithya+and+guru2.jpg"&gt;&lt;/a&gt;&lt;br /&gt;പറഞ്ഞുകേട്ട കഥയാണ്.&lt;div&gt;&lt;br /&gt;&lt;div&gt;നിത്യചൈതന്യയതി നടരാജഗുരുവിനരികിൽ ചെന്നെത്തിയ കാലം;&lt;/div&gt;&lt;div&gt;ഇരുവരുമൊരുമിച്ചുള്ള ഒരു വിമാനയാത്ര.&lt;/div&gt;&lt;div&gt;പരിചയമുള്ള യാത്രക്കാർ അഭിവാദ്യം ചെയ്യുന്നു;&lt;/div&gt;&lt;div&gt;എയർഹോസ്റ്റസുമാർ പുഞ്ചിരിയോടെ കുശലമന്വേഷിക്കുന്നു.&lt;/div&gt;&lt;div&gt;ഇതിലൊന്നും ശ്രദ്ധിക്കാതെ, പുതുസന്ന്യാസത്തിന്റെ ഗൌരവത്തോടെ&lt;/div&gt;&lt;div&gt;ബലം പിടിച്ച് താഴോട്ടുനോക്കി ഒരേ ഇരിപ്പാണ് നിത്യൻ.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഗുരു ശിഷ്യനെ തോണ്ടി വിളിച്ചു,&lt;/div&gt;&lt;div&gt;‘എടോ, സുന്ദരികളായ ഈ എയർഹോസ്റ്റസുമാർ &lt;/div&gt;&lt;div&gt;മണിക്കൂറുകളെടുത്ത് ഇങ്ങനെ ഒരുങ്ങി വരുന്നത് നമുക്കു വേണ്ടിയാണ്.&lt;/div&gt;&lt;div&gt;അവരെയൊന്ന് നോക്കുക കൂടി ചെയ്യാതെ ഇങ്ങനെ മുഖം കുനിച്ചിരുന്നാൽ&lt;/div&gt;&lt;div&gt;താഴെ, ഭൂമി ചിലപ്പോൾ എൻലൈറ്റൻഡ് ആയേക്കാം, നമ്മളാവില്ല!’&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-586688436871974262?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/586688436871974262/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=586688436871974262' title='1 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/586688436871974262'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/586688436871974262'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2009/09/blog-post.html' title='ബോധോദയം'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_hofaCRowNi4/Spy79rIkH9I/AAAAAAAAAJk/oBOWSA0ZyKI/s72-c/nithya+and+guru2.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-2761696366592913780</id><published>2009-08-07T16:04:00.005+04:00</published><updated>2009-08-07T16:16:26.172+04:00</updated><title type='text'>ചതിയൻ!</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_hofaCRowNi4/SnwZ8pX5P9I/AAAAAAAAAJE/1PAPYnmeeqA/s1600-h/scan0002.jpg"&gt;&lt;img style="cursor: pointer; width: 320px; height: 157px;" src="http://2.bp.blogspot.com/_hofaCRowNi4/SnwZ8pX5P9I/AAAAAAAAAJE/1PAPYnmeeqA/s320/scan0002.jpg" alt="" id="BLOGGER_PHOTO_ID_5367193385607708626" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഈയിടെ മംഗളം വാരികയിൽ കണ്ട കാർട്ടൂൺ.&lt;br /&gt;&lt;span style="font-style: italic;"&gt;'ടീച്ചര്‌ വയക്കിട്ടതിന്‌ ഒരുമിച്ച്‌ പൊയയിൽ ചാടി ചാകാമെന്നു പരഞ്ഞിട്ട്‌ ഈ മൊട്ട എന്നെ &lt;span&gt;ചതിച്ചു &lt;/span&gt;'&lt;br /&gt;&lt;/span&gt; &lt;span style="font-style: italic;"&gt;'യ്യോ‍ാ... എന്നിട്ട്‌ എന്തുപറ്റി?'&lt;/span&gt; &lt;span style="font-style: italic;"&gt;&lt;br /&gt;'അവൻ നീന്തി രച്ചപ്പെട്ടു. ചതിയൻ!'&lt;/span&gt; &lt;span style="font-style: italic;"&gt;&lt;br /&gt;'അപ്പോ... കാന്താരീ, നീയോ?'&lt;/span&gt; &lt;span style="font-style: italic;"&gt;&lt;br /&gt;'നാൻ ചാടിയതേയില്ല!'&lt;/span&gt;&lt;br /&gt;&lt;br /&gt;ഇതിലേറെ എന്ത്‌ ആഴമുണ്ട്‌, നമ്മുടെ പരാതികൾക്ക്‌? പരിഭവങ്ങൾക്ക്‌? വിദ്വേഷങ്ങൾക്ക്‌? വെറുപ്പുകൾക്ക്‌..?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-2761696366592913780?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/2761696366592913780/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=2761696366592913780' title='4 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/2761696366592913780'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/2761696366592913780'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2009/08/blog-post.html' title='ചതിയൻ!'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_hofaCRowNi4/SnwZ8pX5P9I/AAAAAAAAAJE/1PAPYnmeeqA/s72-c/scan0002.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-2212890632010212479</id><published>2009-07-28T21:46:00.004+04:00</published><updated>2009-07-28T21:51:09.968+04:00</updated><title type='text'>പെയ്തു</title><content type='html'>&lt;span style="font-style: italic;"&gt;- ശാന്തി&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ജലസംഭൃതം നോക്കൂ&lt;br /&gt;കരിനീലമാം ഋതു;&lt;br /&gt;വരവായ് വീണ്ടും കാറ്റും&lt;br /&gt;കോളുമോർമ്മയുമെന്നിൽ&lt;br /&gt;&lt;br /&gt;പകലെപ്പൊഴോ നീയും&lt;br /&gt;സ്വപ്നവുമൊരുമിച്ചു&lt;br /&gt;പതിയെ നടന്നൊരീ&lt;br /&gt;പാതയിൽ ഏകാന്ത ഞാൻ&lt;br /&gt;&lt;br /&gt;നീയിപ്പോൾ കഴുതയെ -&lt;br /&gt;പ്പോലെയങ്ങനെ പിന്നി -&lt;br /&gt;ലീറനും ചുമന്നെങ്ങോ&lt;br /&gt;തെണ്ടുകയാവാം, കാട്ടിൽ&lt;br /&gt;പായലിൽ വഴുവഴു -&lt;br /&gt;ത്തീടുന്ന പാറക്കെട്ടിൽ&lt;br /&gt;നീ നിന്റെ കവിതയെ -&lt;br /&gt;പ്പോലെ വീഴുകയാവാം&lt;br /&gt;എട്ടുകാലിയെപ്പോലെ&lt;br /&gt;പാട്ടു പാടുകയാവാം&lt;br /&gt;കൂട്ടിലും കിളിയെപ്പോൽ&lt;br /&gt;വല നെയ്യുകയാവാം&lt;br /&gt;പ്രിയത പുഴയുടെ&lt;br /&gt;കരയിൽ ‘ആഴം നീല&lt;br /&gt;ഇലകൾ കടും പച്ച’&lt;br /&gt;വിസ്മയിക്കുകയാവാം&lt;br /&gt;എപ്പൊഴും നിറം മങ്ങു -&lt;br /&gt;മെന്നറിഞ്ഞാലും പൂവിൻ&lt;br /&gt;ചിത്രങ്ങൾ എഴുതുക -&lt;br /&gt;യായിടാം കുഞ്ഞുങ്ങൾക്കായ്&lt;br /&gt;എത്രയാണസംബന്ധ -&lt;br /&gt;നാടകങ്ങളിൽ വേഷം&lt;br /&gt;ഒറ്റയ്ക്കു തുടരുന്നു&lt;br /&gt;ജീവിതം കുടിച്ചു നീ&lt;br /&gt;&lt;br /&gt;മഴയാണിപ്പോൾ എന്റെ&lt;br /&gt;വഴിയിൽ മുറ്റിത്തഴ -&lt;br /&gt;ച്ചരികെയിളകുക-&lt;br /&gt;യായ് ചെടിത്തലപ്പുകൾ&lt;br /&gt;എനിക്കു പറയുവാ -&lt;br /&gt;നാകുന്നു മണത്തതു&lt;br /&gt;കണക്കെപ്പെയ്തേ നിൽക്കും&lt;br /&gt;നിന്റെയോർമ്മതൻ &lt;span&gt;മഴ&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-2212890632010212479?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/2212890632010212479/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=2212890632010212479' title='2 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/2212890632010212479'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/2212890632010212479'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2009/07/blog-post_28.html' title='പെയ്തു'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-7304156338434165246</id><published>2009-07-03T15:56:00.001+04:00</published><updated>2009-07-03T15:58:47.166+04:00</updated><title type='text'>വേനൽ</title><content type='html'>&lt;span style="font-style:italic;"&gt;വേനലും മഴയാണ്‌ എനിക്ക്‌. എന്നാൽ മഴയേക്കാൾ വേനലിനെ സ്നേഹിക്കുന്നു ചില പ്രിയപ്പെട്ടവർ. എന്റെ മഴ അവർക്ക്‌ വേനലാകുന്നു. ഇങ്ങനെത്തന്നെയെന്നു തോന്നിയ ആ വേനലെഴുത്തുകൾ, വീണ്ടുമൊരു മഴക്കാലത്ത്‌.&lt;/span&gt;&lt;br /&gt;&lt;br /&gt;ഒന്ന് വന്നിരുന്നെങ്കിൽ എന്ന് ഏറ്റവും തീവ്രമായി ഞാൻ കാത്തിരുന്നത്‌ വേനൽക്കാലത്തെയാണ്‌. ഉറ്റവരെ ഓരോരുത്തരെയായി മഴക്കാലമാണ്‌ കൊണ്ടുപോയത്‌; ഉറ്റവരെ ഓരോരുത്തരെയായി വേനൽക്കാലമാണ്‌ തന്നത്‌. എനിക്കീ ചൂടുള്ള കാലം പെരുത്തിഷ്ടം. വെയിൽ കടിച്ചുതിന്നാൻ തോന്നിയിട്ടുണ്ടെനിക്ക്‌. 'ഊഷ്മളമായ' എന്ന വാക്കാണ്‌ 'ശീതളമായ' എന്ന വാക്കിനേക്കാൾ ഇഷ്ടം. ആത്മാർത്ഥതയും ആവേശവും ചൂടാണ്‌. കൈ പൊള്ളണം തൊടുമ്പോൾ, ചുണ്ട്‌ പൊള്ളണം ചുംബിക്കുമ്പോൾ. ചൂടും ചൊടിയുമുള്ളതേ എനിക്ക്‌ പ്രിയം. മാമ്പൂവിനെ മാമ്പഴമാക്കുന്ന ശക്തിയോടാണ്‌ എനിക്കു ഭക്തി. ദാമ്പത്യത്തെ മഴയത്തും പ്രേമത്തെ വെയിലത്തും നിർത്തി വൈലോപ്പിള്ളി.&lt;br /&gt;സൗരോർജ്ജത്താൽ പ്രവർത്തിക്കുന്നവയാണ്‌ നമ്മുടെ ഉത്സവങ്ങൾ, പൂരങ്ങൾ, കല്ല്യാണങ്ങൾ, സ്കൂളടക്കുമ്പോൾ തീവ്രമാകുന്ന പ്രണയങ്ങൾ, ആദ്യത്തെ സഹിക്കവയ്യാത്ത വിരഹങ്ങൾ, മാമ്പഴങ്ങൾ, ആസകലം പൂത്തുനിൽക്കുന്ന വാകകൾ, കണിക്കൊന്നകൾ, സൂക്ഷ്മമായിപ്പറഞ്ഞാൽ കേരളമൊട്ടാകെ. സൂര്യോർജ്ജം കിട്ടാതെ കഷ്ടപ്പെട്ടിരുന്ന, കൂടെക്കൂടെ നിന്നുപോയിരുന്ന, കെട്ടുപോയിരുന്ന ഒരു നാട്ടിലായിരുന്നു ബാല്യം കഴിച്ചത്‌ എന്നതിനാൽ ഞാനതധികമറിയുന്നു. വെയിലത്ത്‌ ഓർക്കാപ്പുറത്തൊന്ന് കൊണിഞ്ഞ്‌ മേലോട്ടൊന്ന് ചാടി കയറുപൊട്ടിച്ച്‌ കുതിച്ചോടുന്ന പൈക്കുട്ടികളുടേയും കാളക്കുട്ടന്മാരുടേയും ഊർജ്ജം കണ്ടുകണ്ട്‌ ശീലമായതിനാൽ വിശേഷിച്ചും  &lt;span style="font-style:italic;"&gt;- കൽപറ്റ നാരായണൻ.&lt;/span&gt;&lt;br /&gt;&lt;br /&gt;കാടും കടലും മഴയും നിലാവും പോലെ വേനൽപ്പുറങ്ങളുടെ തിറയും തെയ്യവും അവിവാഹിതന്റെ പച്ചക്കെട്ടിലും പുരാണക്കെട്ടിലും ഉണ്ട്‌. തൃഷ്ണയുടെ പ്രലോഭനമായിരുന്നു പണ്ട്‌ വേനൽ. മാരീചനായി സീതയെ പ്രലോഭിപ്പിച്ചതും മായാമൃഗമായി പാഞ്ചാലിയിൽ നിന്നു പാണ്ഡവരെ അകറ്റിയതും മൃഗതൃഷ്ണതന്നെ. ഒരു വേനൽക്കാലത്തല്ലോ പട്ടിണികൊണ്ട്‌ വിശ്വാമിത്രൻ പട്ടിയിറച്ചി തിന്നത്‌. മാതംഗി അനുരാഗവിവശയായി ആനന്ദഭിക്ഷുവിന്റെ പാദമുദ്രകൾ പിന്തുടർന്നത്‌. ആകെക്കൂടി നമുക്കു വെയിലും അതിന്റെ വേട്ടാളൻ കുഞ്ഞുങ്ങളും ചുട്ട മണവും ചുനയുമേ ഉള്ളൂ. ഇടയ്ക്ക്‌ രണ്ടോ മൂന്നോ മഴ. മലമണ്ടയിലെങ്ങോ ഇടക്കുളിര്‌. സ്വപ്നമായി മുന്നിൽ തുടിച്ചുതുള്ളുന്ന തടാകതീർത്ഥം തൊടാനാവാതെ തൊട്ടിപ്പുറം ദീർഘയാത്രാക്ലേശഭാരത്താൽ തളർന്നു വീഴുന്ന അഹോരാത്രങ്ങളെ ഞാൻ കാണാതിരിക്കുന്നില്ല.&lt;span style="font-style:italic;"&gt; - ഡി. വിനയചന്ദ്രൻ.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;'ചൂടാണ്‌ സത്യം. ജീവിതം നിരന്തരമായി മാന്തിപ്പറിക്കുന്ന ഒരാൾക്ക്‌ തണുപ്പുണ്ടെന്ന് വിശ്വസിക്കാനാകുമോ?'&lt;/span&gt; - ഫലശ്രുതിപോലെ ഒടുവിൽ അർഷാദ്‌ ബത്തേരി എന്ന കഥാകൃത്ത്‌.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-7304156338434165246?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/7304156338434165246/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=7304156338434165246' title='5 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/7304156338434165246'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/7304156338434165246'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2009/07/blog-post.html' title='വേനൽ'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-1291120216494905816</id><published>2009-06-04T22:03:00.000+04:00</published><updated>2009-06-04T22:05:38.219+04:00</updated><title type='text'>എത്രയെത്ര നിസ്സഹായതകൾ...</title><content type='html'>ഒരിക്കൽ ഒരു കാടിനു തീ പിടിച്ചു. തീ ആളിപ്പടർന്നു. മൃഗങ്ങളും പക്ഷികളും ചിതറിയോടി. അപ്പോൾ ഒരു കുഞ്ഞു പക്ഷി കടലിലേക്കു പറന്നിറങ്ങി തന്റെ ചിറകുകളിൽ നിറഞ്ഞ വെള്ളവുമായി കാട്ടുതീക്കു മുകളിലെത്തി ചിറകു കുടഞ്ഞു. പക്ഷി ഇതാവർത്തിച്ചുകൊണ്ടിരുന്നു. അതുകണ്ട് ക്ഷമകെട്ട മറ്റൊരു പക്ഷി അടുത്തെത്തി ചോദിച്ചു, ‘നിനക്കു ഭ്രാന്തുണ്ടോ? നിന്റെയീ കുഞ്ഞുതൂവലുകളിൽ നിന്ന് ഇറ്റിറ്റു വീഴുന്ന വെള്ളം കൊണ്ട് എന്തു സംഭവിക്കാനാണ്? കാട്ടുതീയിൽ‌പ്പെട്ട് ചത്തുപോകാതെ രക്ഷപ്പെടാൻ നോക്ക്.’&lt;br /&gt;ആ പക്ഷി പറഞ്ഞു, ‘അറിയാം സുഹൃത്തേ, ഒന്നും സംഭവിക്കില്ലെന്നറിയാം. ഈ ശ്രമത്തിനിടയിൽ ഞാൻ ചത്തുപോയേക്കാമെന്നും. എന്നാൽ എനിക്കിതു ചെയ്യാതിരിക്കാനാവില്ല. ഈ ദയനീയാവസ്ഥ കണ്ടില്ലെന്നു നടിച്ച് രക്ഷപ്പെടാൻ എന്റെ മനസ്സനുവദിക്കുന്നില്ല.’&lt;br /&gt;ഇതു തന്നെയാണ് കൃഷ്ണമൂർത്തിയും പറഞ്ഞത്. അദ്ദേഹത്തിന്റെ അവസാന കാലത്ത് ജീവചരിത്രം തയ്യാറാക്കിക്കൊണ്ടിരുന്ന സുഹൃത്ത് അദ്ദേഹത്തോടു ചോദിച്ചു: ‘നിങ്ങൾ ലോകം മുഴുവൻ സഞ്ചരിച്ച് നിങ്ങളുടെ ഉൾവെളിച്ചങ്ങൾ സുഹൃത്തുക്കളുമായി പങ്കുവെച്ചു. ഞാൻ ഒന്നു ചോദിക്കട്ടെ, നിങ്ങൾ പറഞ്ഞത് കേട്ട് അതേ അർത്ഥത്തിൽ മനസ്സിലാക്കി ജീവിക്കുന്ന ഒരാളെയെങ്കിലും നിങ്ങൾ കണ്ടു മുട്ടിയോ?’&lt;br /&gt;കൃഷ്ണമൂർത്തി പറഞ്ഞു, ‘ഇല്ല.’&lt;br /&gt;‘പിന്നെ എന്തിനാണ് നിങ്ങൾ ഇതൊക്കെ ചെയ്തത്?’&lt;br /&gt;‘അത് ഒരു പൂവിനോട് എന്തിനാണ് പൂത്തതെന്ന് ചോദിക്കുന്നതു പോലെയാണ്?’&lt;br /&gt;&lt;br /&gt;അതെ, വ്യക്തവും യുക്തിബന്ധവുമായ വിശദീകരണങ്ങളില്ലാതെ ചെയ്തുപോകുന്നതാണ് നമ്മുടെ മൌലികമായ എല്ലാ പ്രവൃത്തികളും. നന്മയെന്ന് നാം എണ്ണുന്നവ മാത്രമല്ല, തിന്മയെന്ന് കരുതുന്നവയും. മറ്റുള്ളവർക്കോ തനിക്കോ ആത്യന്തിക സുഖം പകരുന്നവയല്ല ചെയ്യുന്നതൊന്നും എന്നറിഞ്ഞുതന്നെയാണ് തെറ്റെന്ന് കാണുന്ന കാര്യങ്ങളിൽ മനുഷ്യർ വ്യാപരിക്കുന്നത്.&lt;br /&gt;അർജ്ജുനൻ ഗീതയിൽ ഭഗവാനോട് ചോദിക്കുന്നു, ‘അഥ കേന പ്രയുക്തോയം പാപം ചരതി പൂരുഷ, അനിച്ഛന്നപി വാർഷ്ണേയ ബലാദിവ നിയോജിതഃ - അല്ലയോ ഭഗവാനേ, ഇച്ഛിക്കാതിരുന്നിട്ടും അരാൽ പ്രേരിപ്പിക്കപ്പെട്ടിട്ടാണ്, ബലമായി നിയോഗിക്കപ്പെട്ടിട്ടാണ്, മനുഷ്യർ പാപം ചെയ്യുന്നത്?‘ &lt;br /&gt;‘ചെയ്യേണ്ടതെന്താണെന്ന് എനിക്കറിയാം; പക്ഷെ ചെയ്യാൻ വയ്യ. ചെയ്യരുതാത്തതെന്താണെന്നും എനിക്കറിയാം; പക്ഷെ ചെയ്യാതിരിക്കാൻ വയ്യ‘ എന്ന് മഹാഭാരതത്തിൽ ഒരു സന്ദർഭത്തിൽ ധൃതരാഷ്ട്രരും പറയുന്നു. &lt;br /&gt;എത്രയെത്ര നിസ്സഹായതകൾ... ഇവിടെ ആരെയാണ് നാം പുകഴ്ത്തുക? ആരെയാണ് ഇകഴ്ത്തുക?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-1291120216494905816?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/1291120216494905816/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=1291120216494905816' title='1 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/1291120216494905816'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/1291120216494905816'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2009/06/blog-post.html' title='എത്രയെത്ര നിസ്സഹായതകൾ...'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-5024978867619338852</id><published>2009-05-22T00:18:00.001+04:00</published><updated>2009-05-22T11:46:51.591+04:00</updated><title type='text'>ഉണരല്ലേ... ഉണരല്ലേ... എന്ന്...</title><content type='html'>എന്റെ കടുത്ത ശത്രുക്കൾ പോലും പറയാനിടയില്ലാത്ത ഒരാരോപണമാണ് എനിക്ക് ഭക്ഷണത്തിൽ ‘പണി കിട്ടും’ എന്നത്. പക്ഷെ കിട്ടി. അത് ചെസ്റ്റ് ഇൻഫെക്ഷനായി; ഒരാഴ്ചയോളംകിടപ്പിലുമായി.&lt;br /&gt;പൂർണ്ണമായും സുഖമായിട്ടല്ല എങ്കിലും തലസ്ഥാനം വരെ ഒന്നു പോകേണ്ടി വന്നു. പ്രാരബ്ധം!&lt;br /&gt;തിരിച്ച് റെയിൽ‌വെ സ്റ്റേഷനിലെത്തുന്നത് മാവേലി പുറപ്പെടാൻ ചൂളം വിളി തുടങ്ങുമ്പോഴാണ്. ടിക്കറ്റെടുക്കാനാകുമോ എന്നു സംശയിച്ച് ക്യൂവിനു പിന്നിൽ പരുങ്ങുമ്പോൾ ഒരപരിചിതൻ.&lt;br /&gt;‘എവിടേക്കാണ്?&lt;br /&gt;‘എറണാകുളത്തിന്.’&lt;br /&gt;‘ഓ,’ അയാൾ തിരിഞ്ഞു നടക്കാൻ തുടങ്ങി. അപ്പോഴാണ് കണ്ടത്, കയ്യിലൊരു ചുരുട്ടിയ കടലാസുകഷ്ണം.&lt;br /&gt;‘എവിടേക്കുള്ളതാണ്?’&lt;br /&gt;‘ഇത് കണ്ണൂരിലേക്കാണ്.’&lt;br /&gt;‘തന്നേക്കൂ.’ ഒന്നാം തരം റിസർവ്വേഷൻ ടിക്കറ്റ്!&lt;br /&gt;ഓടി വണ്ടിയിൽ കയറിയപ്പോഴാണ് ആ അപരിചിതൻ മാലാഖയായിരുന്നു എന്ന് തോന്നിയത്. റിസർവ്വേഷൻ കമ്പാർട്ടുമെന്റുകളിൽ പോലും സൂചി കുത്താൻ സ്ഥലമില്ല.&lt;br /&gt;തപ്പിപ്പിടിച്ച് സീറ്റ് കണ്ടെത്തി.&lt;br /&gt;ഏഴരയേ ആയിട്ടുള്ളൂ എങ്കിലും സീറ്റിൽ ഒരു യുവതി കിടന്ന് നല്ല ഉറക്കം. എതിർവശത്ത് രണ്ടാണുങ്ങളും പ്രായമായ ഒരമ്മയും നിറഞ്ഞിരിക്കുന്നു; അമ്മയുടെ കയ്യിലാണെങ്കിൽ ഒരു കൈക്കുഞ്ഞും.&lt;br /&gt;യുവതിയുടെ കാൽക്കൽ ഇരുന്നു.&lt;br /&gt;ഒന്നു രണ്ടു ഫോൺ; നാലഞ്ച് എസ്. എം. എസ്. പിന്നെ വിനയനെ വായിക്കാൻ മാതൃഭൂമി മറിച്ചു.&lt;br /&gt;നിത്യകൌതുകമായതിനാൽ അരികിലെ കാലുകളിലേക്ക് ഒന്നു പാളി നോക്കി.&lt;br /&gt;ഉള്ളിലൂടെ എന്തൊക്കെയാണ് കടന്നുപോയതെന്നറിയില്ല.&lt;br /&gt;എത്രയോ വട്ടം ഞാനോമനിച്ച മുറിപ്പാടുകൾ...&lt;br /&gt;ചെക്കർ വന്നു, മിഡിൽ ബർത്തെന്നുറപ്പിച്ചു.&lt;br /&gt;അമ്മ പറഞ്ഞു, ‘കിടക്കാറായാൽ എണീപ്പിക്കാം ട്ടോ. എന്തോ, കയറിയ ഉടനെ വയ്യാന്നു പറഞ്ഞ് കിടന്നതാ.’&lt;br /&gt;‘വേണ്ട, കിടന്നോട്ടെ. എറണാകുളത്തിറങ്ങണം. അതുവരെ ഇരിക്കുന്നേയുള്ളൂ.’&lt;br /&gt;ഒക്കത്തിരുന്ന കുട്ടി ഇടക്കിടെ പാളി നോക്കി. ക്യാമറ ഓൺ ചെയ്ത് മൊബൈൽ സ്ക്രീനിൽ മിന്നിമറയുന്ന ചിത്രങ്ങൾ കാട്ടി കുറച്ചുനേരം കുട്ടിയെ കളിപ്പിച്ചു.&lt;br /&gt;‘മോളുടെ കുട്ടിയാ, ഞങ്ങൾ കണ്ണൂർക്കാ,‘ അവളുടെ ഭർത്താവിന്റെ അമ്മയാകണം, പറഞ്ഞു.&lt;br /&gt;ഇടക്കെപ്പോഴോ അവൾ തിരിഞ്ഞു.&lt;br /&gt;കുങ്കുമം പടർന്ന നെറ്റികൊണ്ട് എന്നെതന്നെ നോക്കി കിടന്നു.&lt;br /&gt;ആ തിരിയലിൽ മടിയിലേക്കു നീണ്ട കാലുകളെടുത്ത് ഒതുക്കി വക്കുമ്പോൾ ഞാനൊരുപാടു തവണ ഞെട്ടി.&lt;br /&gt;ഉണരല്ലേ ഉണരല്ലേ എന്ന്  ഉള്ളിൽ കരഞ്ഞു പ്രാർത്ഥിച്ചു.&lt;br /&gt;കുറച്ചു കഴിഞ്ഞപ്പോഴേക്കും കമ്പാർട്ടുമെന്റിലെ ലൈറ്റുകൾ അണഞ്ഞു.&lt;br /&gt;അമ്മയും കുഞ്ഞും മറ്റെല്ലാവരും ഉറങ്ങി.&lt;br /&gt;അവൾ കണ്ണു തുറന്നില്ല.&lt;br /&gt;അർദ്ധരാത്രി കഴിഞ്ഞു, എറണാകുളമെത്തി. &lt;br /&gt;എന്തൊക്കെയോ ഓർത്ത് ലോഡ്ജിലേക്കുള്ള കിലോമീറ്ററുകളത്രയും ഞാൻ നടന്നു.&lt;br /&gt;ആർക്കൊക്കെയോ വേണ്ടി മഴ കനത്തു പെയ്തു കൊണ്ടിരുന്നു.&lt;br /&gt;നാളെ പനിക്കുമോ? അറിഞ്ഞുകൂട.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-5024978867619338852?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/5024978867619338852/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=5024978867619338852' title='3 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/5024978867619338852'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/5024978867619338852'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2009/05/blog-post_22.html' title='ഉണരല്ലേ... ഉണരല്ലേ... എന്ന്...'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-141781749492022719</id><published>2009-05-10T18:26:00.002+04:00</published><updated>2009-05-10T21:09:54.936+04:00</updated><title type='text'>കൂട്ടുകാരീ, മാപ്പ്.</title><content type='html'>കിടപ്പുമുറി കൂടിയായ പാർട്ടിയാപ്പീസിന്റെ കൊതുകുകൾ നിറഞ്ഞ ഹാളിലിരുന്ന് ആ വലിയ ഡയറിയുടെ പേജുകൾ സവകാശം മറിച്ചു. നാലഞ്ചു പേജുകൾ വീതമുള്ള മൂന്നോ നാലോ കഥകളാണ് തുടക്കത്തിൽ. ആഗ്രഹിച്ച പലതും ലഭിക്കാതെപോയ ബാല്യവും കൌമാരവുമൊക്കെ നിറഞ്ഞ വരികൾ. പിന്നെ ശൂന്യമായ പത്തിരുപതു പേജുകൾ. അതു കഴിഞ്ഞ് അവസാന പേജുവരെ നിറയെ എന്തെല്ലാമോ! രണ്ടു വരികൾ തമ്മിൽ പോലും യാതൊരു ബന്ധവുമില്ലാത്ത എഴുത്ത്. ഒരു വലിയ ഉന്മാദത്തെ കണ്ടതു പോലെ തോന്നി. പല ഭാഗങ്ങളും രണ്ടോ മൂന്നോ വട്ടം വായിച്ചിട്ടും ഒന്നും മനസ്സിലായില്ല. കുറച്ചുനേരം കയ്യിൽ വച്ച് വീണ്ടും അവസാന പേജു തുറന്ന് വെറുതേ കണ്ണോടിച്ചു. പെട്ടെന്ന് കുസൃതി പിടികിട്ടി. അവസാന പേജിലെ അവസാന വരിയിലാണ് തുടക്കം. അവിടെ നിന്ന് ഓരോ വരിയും പിന്നിലേക്ക് പിന്നിലേക്ക്. അങ്ങനെ നൂറിലേറെ പേജുകൾ. വായന തുടങ്ങി.&lt;br /&gt;&lt;br /&gt;*&lt;br /&gt;ആ രാജകലാലയം പലതുകൊണ്ടും വ്യത്യസ്തമായിരുന്നു. സർഗ്ഗാത്മകതയുടെ പ്രക്ഷുബ്ധതകൾ എപ്പോഴും വട്ടമിട്ടു പറന്നയിടം. പതിവിൽ നിന്നു വ്യത്യസ്തമായാണ് അത്തവണത്തെ പ്രീഡിഗ്രി ബാച്ചിലേക്ക് ഒരു പറ്റം എസ്. എസ്. എൽ. സി. റാങ്കുകാർ പറങ്ങിയത്; ഒന്നാം റാങ്കു മുതലുള്ളവർ! അപരിചിതമായ ഈ കൂട്ടത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് രാഷ്ട്രീയ കാര്യശാലകളും ബൌദ്ധിക കേന്ദ്രങ്ങളും തല പുകഞ്ഞാലോചിച്ചു. അതിനൊക്കെയും നേരെ ചിരിച്ചുകാട്ടി ആ ചെറുപ്പം കോളേജിന്റെ സിരകളിൽ പടർന്നു. പ്രകടനങ്ങളിൽ കൊടിപിടിച്ച് മുദ്രാവാക്യം വിളിച്ചു. ചർച്ചകളിലും കലാവേദികളിലും തീപ്പൊരി പാറിച്ചു. കൂട്ടത്തിലെ ഭൂരിപക്ഷം വരുന്ന പെൺപുലികളുടെ ശൌര്യത്തിനു പിന്നിൽ പലപ്പോഴും രാജസിംഹങ്ങൾ വരെ പതറി.&lt;br /&gt;പല തിരക്കുകൾക്കിടയിൽ നിന്നും കാമ്പസ്സിലെത്തിയ ഒരു ദിവസം അവരിലൊരാൾ ‘വായിച്ച് അഭിപ്രായം പറയാമോ?’ എന്നു ചോദിച്ച് തരികയായിരുന്നു മറ്റൊരാളുടെ ആ ഡയറി.&lt;br /&gt;&lt;br /&gt;*&lt;br /&gt;അവസാന പേജും വായിച്ചു തീർത്തപ്പോൾ അർധരാത്രി കഴിഞ്ഞു. വൃശ്ചികക്കുളിരിന്റെ ആ രാത്രി ഞാൻ‌ വല്ലാതെ വിയർത്തു. ‘പ്രായം കൊണ്ടും ജീവിതം കൊണ്ടും ഒരുപാടു മുതിർന്ന നിന്നെ ഇതുവരെ ഞാൻ ചേട്ടനെന്നേ വിളിച്ചിട്ടുള്ളൂ. ഇനി അതു വയ്യ,‘ എന്ന തുടക്കത്തോടെ അപരിചിതമായ ഗിരിശൃംഗങ്ങളിലേക്ക് അവളുടെ വാക്കുകൾ കയറിക്കയറിപ്പോയി. ഒരു കൊല്ലത്തോളമായി കാത്തുവച്ച വാക്കുകൾ എന്നു പറഞ്ഞ് ‘അറിയാനാവാതെ പോയ ജീവിതത്തിന്റെ രസങ്ങളെല്ലാം ഇനി നീയെനിക്കു തരണ’മെന്ന് ഇടക്കവൾ വാശി കാട്ടി. ‘ഇനി നിന്നെ കാണുമ്പോൾ എങ്ങനെയാണു പെരുമാറുക എന്നെനിക്കറിഞ്ഞുകൂട. നാം ചുറ്റും കൂടി നിന്ന് മുദ്രാവാക്യം വിളിച്ച കൊടിമരത്തിന്റേയും പ്രാർത്ഥനകൾ പ്രദക്ഷിണം വക്കുന്ന ആലിന്റേയും ഇടക്കു വച്ച് ഞാൻ നിന്നെ കെട്ടിപ്പിടിച്ചേക്കാം. എന്നിട്ട് എണ്ണമറ്റ ഉമ്മകളാൽ നിന്റെ ഓരോ കോശത്തിൽ നിന്നും നീ സഞ്ചരിച്ച ദേശങ്ങളെയൊന്നാകെ എനിക്ക് ഒപ്പിയെടുക്കണം. ഇതൊക്കെ നീയെങ്ങനെ കാണും എന്ന് ഞാൻ ചിന്തിക്കുന്നില്ല. ഇനിയും എനിക്കിത് പറയാതിരിക്കാനാവില്ല. അതുകൊണ്ടാണ് ഇങ്ങനെ,’ ആ വാക്കുകൾ പെയ്തു തോർന്നു.&lt;br /&gt;&lt;br /&gt;*&lt;br /&gt;വെടിവക്കാൻ വരെയുള്ള ഉത്തരവുമായെത്തുന്ന പോലീസുകാരും തിളങ്ങുന്ന മൂർച്ചകളുമായി കാത്തുനിൽക്കുന്ന പ്രതിയോഗികളും കാമ്പസിനെ വിജനമാക്കുന്ന അപൂർവ്വ നിമിഷങ്ങളാണ്. അപ്പോഴൊക്കെയും നെഞ്ചും വിരിച്ച് കയറിച്ചെന്നിരുന്ന ആ മതിൽക്കെട്ടിനകത്തേക്ക് ഒരാഴ്ച ഞാൻ കടന്നില്ല. അപരിചിതമായ ഒരു യുദ്ധമുഖത്ത് എന്തുചെയ്യണമെന്നറിയാതെ നിന്നു. ഒടുവിൽ അതൊരു കൊച്ചുകുട്ടിയുടെ മതിഭ്രമമാണെന്നുറപ്പിച്ചു. കൈകാര്യം ചെയ്യാൻ കോളേജ് മാഗസിൻ എഡിറ്ററായ സുഹൃത്തിനെ ഏല്പിച്ചു.&lt;br /&gt;കരിമ്പനകൾക്കു കാറ്റുപിടിക്കുന്ന നാട്ടിൽ സർവ്വകലാശാലാ കലോത്സവ വേദിയിൽ വച്ചാണ് ഡയറി ഏല്പിച്ച ആൾക്ക് പിന്നെ എന്നെ കാണാനായത്. ‘അതു വായിച്ചിരുന്നോ?’ ‘ങാ, ഒന്നു മറിച്ചു നോക്കാനേ പറ്റിയുള്ളൂ. ചില കഥകളായിരുന്നില്ലേ? എഡിറ്ററെ ഏല്പിച്ചിട്ടുണ്ട്. നല്ല ഒരെണ്ണം മാഗസിനിൽ കൊടുക്കാം,‘ പതിവു ഗൌരവം വിടാതിരിക്കാൻ ഞാനേറെ ശ്രദ്ധിച്ചു.&lt;br /&gt;വൈകാതെ സുഹൃത്ത് ഡയറിയുടെ ഉടമയെ വിളിച്ച് ‘സഖാക്കളുടേതായ രീതി’യിൽ സംസാരിച്ചു. ഒന്നോ രണ്ടോ തുള്ളി കണ്ണുനീരിൽ ആ അധ്യായം കഴിഞ്ഞു.&lt;br /&gt;&lt;br /&gt;*&lt;br /&gt;പരസ്പരം കാര്യങ്ങൾ അറിഞ്ഞിട്ടില്ലെന്ന് പിന്നെ നാം നന്നായി അഭിനയിച്ചു. കാലത്തിന്റെ തോണിയിൽ അജ്ഞാതമായ ഇടങ്ങളിലേക്ക് തുഴഞ്ഞു തുഴഞ്ഞ് അകന്നകന്നു പോയി. എല്ലാ കാര്യങ്ങളിലുമെന്നപോലെ നീയായിരുന്നോ ഞാനായിരുന്നോ ശരി എന്നെനിക്കിന്നും അറിഞ്ഞുകൂട. ഒരു കുട്ടിക്കളിപോലുമല്ലാത്ത വിധം നീയിതൊക്കെ പാടെ മറന്നിട്ടുമുണ്ടാകാം. എങ്കിലും അവസാനമായി വീണ നിന്റെ കണ്ണുനീർത്തുള്ളികൾ ഇപ്പോഴും എന്നെ ഇടക്കിടെ നനക്കാറുണ്ട്. നീ പങ്കുവച്ച ഹൃദയത്തോട് നേരിട്ടു സംസാരിക്കാൻ പോലും തയ്യാറാകാതിരുന്ന കാപട്യത്തിന്, കൂട്ടുകാരീ, മാപ്പ്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-141781749492022719?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/141781749492022719/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=141781749492022719' title='8 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/141781749492022719'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/141781749492022719'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2009/05/blog-post.html' title='കൂട്ടുകാരീ, മാപ്പ്.'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-5253489181604909523</id><published>2009-04-22T13:35:00.001+04:00</published><updated>2009-04-22T13:57:36.870+04:00</updated><title type='text'>സംഗക്കാര പാലക്കാട്ടുകാരനാണോ?</title><content type='html'>&lt;span class="Apple-style-span"   style="border-collapse: collapse; color: rgb(51, 51, 51);   line-height: 18px; -webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; font-family:'trebuchet ms';font-size:13px;"&gt;&lt;br /&gt;അല്പം പഴയ ഒരു മാസികയുടെ താളുകൾ മറിച്ചു നോക്കി പാലക്കാട്ടുകാരനായ ഒരു സുഹൃത്ത് ചോദിച്ചു.&lt;br /&gt;എന്തേ എന്ന എന്റെ തലയുയർത്തലിനു മറുപടിയായി ആ വാർത്താശകലം അവനുറക്കെ വായിച്ചു. പാക്കിസ്ഥാനിൽ ശ്രീലങ്കൻ ടീമിനു നേരെ നടന്ന ആക്രമണത്തെക്കുറിച്ചാണ്.&lt;br /&gt;സംഗക്കാര പറയുന്നു, ‘ഡ്രൈവർ ഞങ്ങളോട് ബസ്സിൽ കുനിഞ്ഞു കിടക്കുവാൻ പറഞ്ഞു. കുറെനേരം തലക്കു മുകളിലൂടെ വെടിയുണ്ടകൾ ചീറിപ്പാഞ്ഞു പോകുന്ന ശബ്ദങ്ങൾ കേട്ടു. പിന്നെ കുറച്ചുനേരം നിശ്ശബ്ദതയായിരുന്നു. ഞാനൊന്ന് ‘തല പൊക്കി’ നോക്കി. പെട്ടെന്ന് ഒരു വെടിയുണ്ട തൊട്ടുമുകളിലൂടെ പാഞ്ഞുപോയി. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്!' &lt;br /&gt;ഞങ്ങൾ പൊട്ടിച്ചിരിച്ചു.&lt;br /&gt;*&lt;br /&gt;ഏതാനും മാസങ്ങൾക്കു മുമ്പ് ഒരു പരിപാടിയുമായി ബന്ധപ്പെട്ട് പാലക്കാട് താമസിച്ചിരുന്ന ദിവസങ്ങൾ ഓർത്തു. കോഴിക്കോട്ടെ എക്കൌണ്ടിലേക്ക് പണമടക്കാനായി യൂണിയൻ ബാങ്ക് ശാഖയിൽ ചെല്ലുന്നതോടെയാണ് കഥകൾ തുടങ്ങുന്നത്. ഒപ്പം ഒരു ‘പാലക്കാട്ടുകാരൻ’ തന്നെ സഹായത്തിനുണ്ട്. ബാങ്കിലെത്തി കൌണ്ടറിലെ വനിതാരത്നത്തിനോട് വിഷയം അവതരിപ്പിച്ചു.&lt;br /&gt;‘എനിക്ക് നിങ്ങളെ പരിചയമില്ലല്ലോ’ ഉടനെയുള്ള മറുപടി.‘ഞങ്ങൾ നിങ്ങളുടെ മകൾക്ക് കല്ല്യാണമാലോചിക്കാനല്ലല്ലോ വന്നത്’ എന്നു പറയാൻ നാവു തരിച്ചു; പറഞ്ഞില്ല. കാര്യം ഒന്നുകൂടി വിസ്തരിക്കുകയും എല്ലായിടത്തും ചെയ്യാറുള്ളതാണെന്നും പറഞ്ഞു. ‘അതൊന്നും പറഞ്ഞാൽ പറ്റില്ല; ഈ പണം ന്യായമായ മാർഗ്ഗത്തിലുള്ളതാണെന്ന് ഞാനെങ്ങിനെ അറിയും?’ അടുത്ത ചോദ്യം.&lt;br /&gt;മാനേജരെ കണ്ടിട്ടും നോ രക്ഷ. അവസാനം ബാങ്കിന്റെ കേരളാ തലൈവരെ വിളിച്ചു. വണ്ടിയിൽ ചെന്നിരുന്നോളാനും ബാങ്കുദ്യോഗസ്ഥർ ഞങ്ങളുടെ അടുത്ത് വന്ന് പണം വാങ്ങിക്കോളുമെന്നും സമാധാനം കിട്ടി. കാര്യം കഴിഞ്ഞ് മടങ്ങുമ്പോൾ ബാങ്കിലെ ബുദ്ധിമുട്ടിന്റെ കാരണം ‘പാലക്കാടൻ സഹായി’ വിശദീകരിക്കാൻ തുടങ്ങി. ‘അല്ല, ഈ യൂണിയൻ ബാങ്കെന്നത് ട്രേഡ് യൂണിയനുകൾ ചേർന്ന് നടത്തുന്ന ഒരു ബാങ്കാണല്ലോ...’&lt;br /&gt;‘ങേ...’ പല അപകടങ്ങളിലും പെട്ടിട്ടുള്ള പരിചയമുണ്ടായിട്ടും ചെറിയൊരു ഞെട്ടൽ എനിക്കുണ്ടാകാതിരുന്നില്ല.&lt;br /&gt;‘പാലക്കാട് ഈ മാർക്സിസ്റ്റുകാർ വളരെ ശക്തരാണേ. അവരുടെ യൂണിയനു തന്നെയാകും ഇവിടുത്തെ ബ്രാഞ്ചിന്റെ നിയന്ത്രണം. ആ സ്ത്രീയെ കണ്ടപ്പോഴേ എനിക്കു തോന്നി!‘ &lt;br /&gt;*&lt;br /&gt;യാത്രകൾക്കിടയിൽ ഒരിക്കൽ വഴിയിൽ വച്ച് പെട്ടെന്ന് ഒന്ന് ഇന്റെർനെറ്റ് നോക്കേണ്ട ആവശ്യം വന്നു. അടുത്തു കണ്ട കഫേയിൽ കയറി. ‘ആ ക്യാബിനിലേക്ക് പോയ്ക്കോളൂ,’ ഉടമയെന്ന് തോന്നിക്കുന്നയാൾ കൌണ്ടറിലിരുന്ന് പറഞ്ഞു. നോക്കിയപ്പോൾ അതിൽ രണ്ടു പേരുണ്ട്. അവരിറങ്ങുന്നതു വരെ കാത്തു. എന്നിട്ട് കയറി ബ്രൌസർ തുറന്നതും ഒരാൾ തലയിട്ടു.&lt;br /&gt;‘ഒരു മെയ്‌ൽ ഒന്നു നോക്കിക്കോട്ടെ...’ അതു കഴിഞ്ഞു. അയാൾ തുറന്നിട്ട വിൻഡോകളെല്ലാം ഒന്നടച്ചു കഴിഞ്ഞപ്പോഴേക്കും അടുത്തയാൾ, ‘ഒരു റിസൽട്ട് ഒന്നു നോക്കിക്കോട്ടെ...’ വരുന്നവരെ മുഴുവൻ ഇങ്ങനെ ഓരോ ക്യാബിനിലേക്ക് പറഞ്ഞു വിടുകയാണ് ഉടമ! ഇങ്ങനെ മൂന്നു നാലു പേരുടെ നോട്ടം കഴിഞ്ഞ് ഒരു ഗ്യാപ് കിട്ടി എന്നു തോന്നിയപ്പോൾ സാവകാശം നമ്മുടെ കാര്യം തുടങ്ങി. &lt;br /&gt;അപ്പോൾ അതാ കതകിൽ അടുത്ത മുട്ട്. കഫേയിലെ പയ്യൻ.&lt;br /&gt;‘ഒരു ഫയൽ പ്രിന്റ് വിടണം.’&lt;br /&gt;*&lt;br /&gt;ഒന്നു സുന്ദരനായേക്കാം എന്നു കരുതി ഒരു ദിവസം രാവിലെ 8 മണിയോടെ ബാർബർഷോപ്പിലെത്തി. ആദ്യത്തെ അതിഥിയെ ബാർബർ അത്യാദരപൂർവ്വം സ്വീകരിച്ചു. (സത്യം; കോരിത്തരിക്കും!) മേജർസെറ്റ് കലാപരിപാടി തുടങ്ങി. തലയൊന്ന് തീർന്നപ്പോൾ മണി 9 കഴിഞ്ഞു. പിന്നെ താടിയിൽ കൈവച്ചു. ഒരു വശം ഒന്നൊതുങ്ങിയപ്പോൾ 9.25.&lt;br /&gt;കത്രിക മറുവശത്തേക്കു മാറി. ‘ഒരു വിരൽ വച്ച്’ ഇപ്പുറത്തു വെട്ടിനിർത്തിയതിന്റെ അളവെടുത്ത് പണി തുടർന്നു.&lt;br /&gt;ഇറങ്ങുമ്പോൾ സമയം 9. 45.&lt;br /&gt;*&lt;br /&gt;കുറച്ചു സാധനങ്ങൾ കൊറിയർ ചെയ്യാനായി ഒരു ബാഗിന്റെ ആവശ്യം വന്നു. 'പാലക്കാട്ടുകാരനല്ലാത്ത' ഒരു സ്റ്റാഫിനേയും കൂട്ടിയിറങ്ങി. ചോദിച്ചിടത്തൊന്നും ആവശ്യത്തിനു പറ്റിയ ഒന്നില്ല. ഒരു കടയിൽ നിന്നിറങ്ങുമ്പോൾ കൂടെയുള്ള സ്റ്റാഫ് ഷെൽ‌ഫിലേക്കു ചൂണ്ടി, ‘സർ, ഇതല്ലേ നമുക്കു വേണ്ടത്?’ കൃത്യം സാധനം. &lt;br /&gt;മനസ്സില്ലാ മനസ്സോടെ കടയുടമ മുകളിലെ ഷെൽ‌ഫിൽ നിന്ന് ബാഗ് താഴെയിറക്കി. ഉള്ളിലെ കള്ളികളെല്ലാം എലി വെട്ടി നശിപ്പിച്ച നിലയിലാണ്. എന്നാലും തൽക്കാലം ഉപകാരപ്പെടും. വില ചോദിച്ചു. 395 രൂപ. എലിയുടെ വിക്രിയകൾ കാട്ടി ‘എന്തെങ്കിലുമൊക്കെ കുറയില്ലേ?’ എന്നൊന്നു വിലപേശി.&lt;br /&gt;‘390. അതിൽ നിന്നൊട്ടും കുറയില്ല’ &lt;br /&gt;നോക്കുമ്പോൾ ബാഗ് അതാ പഴയ സ്ഥാനത്ത്!&lt;br /&gt;*&lt;br /&gt;ഒരു വീട്ടിൽ പോകണം. ധോണി ഫാമിനടുത്താണ് വീട്. കുറെ പോയി ഒരു ജംഗ്ഷനിലെത്തി. ഒരോട്ടോക്കാരനോട് വഴി ചോദിച്ചു.&lt;br /&gt;‘ഇടത്തോട്ടു പോയാൽ ചിറ്റൂർ ഭാഗത്തേക്കാണ്. വലത്ത് കൊല്ലങ്കോട്. ഈ വഴി പോയാൽ പുതുനഗരം. ആ വഴി പോയാൽ മലമ്പുഴ. അതിലേ പോയി ഇടത്തോട്ട് തിരിയുന്നതാണ് ഒറ്റപ്പാലത്തേക്കുള്ള വഴി. ഇതിലെയൊന്നും പോകരുത്. അപ്പുറത്ത് ദാമോദരേട്ടന്റെ പീടിക കാണാം. അതിനടുത്ത് വേലായുധൻ നിൽക്കുന്നുണ്ടാവും. അങ്ങേരോടു ചോദിച്ചാൽ കൃത്യം വഴി അറിയാം. മൂപ്പർ ആ ഭാഗത്താണ് താമസം.’&lt;br /&gt;ഇത്രയും പറയലും ഓട്ടോ സ്റ്റാർട്ട് ചെയ്ത് പായലും ഒരു മിന്നൽ പോലെ കഴിഞ്ഞു.&lt;br /&gt;*&lt;br /&gt;തിരിച്ചെത്തി സുഹൃദ്സംഘത്തോട് കഥകളെല്ലാം പറഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞാണ് മുംബൈ ഭീകരാക്രമണം. മരിച്ച മലയാളിയെക്കുറിച്ചുള്ള വാർത്ത. നിലത്തു കിടന്നിരുന്ന കക്ഷിക്ക് ഭീകരർ പോയോ എന്ന് തലയുയർത്തി നോക്കിയപ്പോഴാണത്രേ വെടിയേറ്റത്! &lt;br /&gt;അടുത്ത വരി തുടരുന്നു,&lt;br /&gt;‘പാലക്കാട് സ്വദേശിയായ ഇദ്ദേഹം...’&lt;/span&gt;&lt;div&gt;&lt;span class="Apple-style-span"   style="border-collapse: collapse; color: rgb(51, 51, 51);   line-height: 18px; -webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px;font-family:'trebuchet ms';font-size:13px;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-5253489181604909523?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/5253489181604909523/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=5253489181604909523' title='10 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/5253489181604909523'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/5253489181604909523'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2009/04/blog-post_22.html' title='സംഗക്കാര പാലക്കാട്ടുകാരനാണോ?'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-2859061237575447549</id><published>2009-04-16T20:41:00.001+04:00</published><updated>2009-04-16T21:04:27.152+04:00</updated><title type='text'>ഹവ്വയില്ലാതെ...</title><content type='html'>&lt;div&gt;തലപ്പൊക്കമേറിയതുകൊണ്ട് എപ്പോഴും പിൻബെഞ്ചായിരുന്നു തട്ടകം. രാജ്യാതിർത്തികൾ ബാധകമല്ലാത്ത തീവ്രവാദികളുടെ താവളം. കലഹങ്ങൾ ഒഴിയരുതെന്നും എല്ലാം അവിടെ തന്നെ തീർക്കണമെന്നും കല്ലേപ്പിളർക്കും കല്പനകളുള്ളിടം. പല അറിവുകളും ലഹരികളും പാപങ്ങളും എന്നിലേക്കു വന്നത് ഈ പൂന്തോട്ടത്തിൽ നിന്നാണ്, ഹവ്വയില്ലാതെ.&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പിൻബെഞ്ചുകാർ പാഠപുസ്തകങ്ങളിലേക്കു തല പൂഴ്ത്തിയാൽ വിപ്ലവങ്ങൾ നടക്കുന്നുണ്ടെന്നുറപ്പായിരുന്നു എല്ലാവർക്കും. അവിടെ ചിലർ പട്ടാളക്കാരായി; ചിലർ പുരോഹിതരും ചിലർ പരിവ്രാജകരുമായി. സങ്കല്പങ്ങളിൽ കാണുന്നതിനൊക്കെയും യാഥാർത്ഥ്യത്തിന്റെ ഒരു തലം കൂടിയുണ്ടെന്ന അറിവായിരുന്നു എനിക്ക് ആ വിശുദ്ധ വേദങ്ങളിൽ നിന്ന്.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;രാജ്യം വിസ്തൃതമായി; ക്ലാസ്സ് മുറിയിൽ നിന്ന് നാട്ടുകവലയിലെ ചേട്ടന്മാരിലേക്കും സ്വകാര്യ സൌഹൃദങ്ങളിലേക്കും. പുതിയ പുതിയ ആഘോഷങ്ങൾ. വിശ്വസ്തരായവർ പരസ്പരം കണ്ടെത്തി. പുതിയ ഗന്ധം, പുതിയ കേൾവി, പുതിയ കാഴ്ച, പുതിയ സ്പർശം, പുതിയ രുചി.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അന്നത്തെ ആവേശങ്ങൾക്ക് ഡിക്ഷ്ണറികളിലിപ്പോൾ കടുപ്പമുള്ള പേരുകൾ. ആ സ്വകാര്യങ്ങൾക്ക് രാഷ്ട്രീയമായ ഭൂമികകൾ. വിരുദ്ധമെന്നും ന്യൂനപക്ഷമെന്നും വേഷപ്പകർച്ചകൾ. എന്നാൽ സുഖകരമായ പഴയ തമാശുകളെ, വർഷങ്ങൾക്കിപ്പുറത്തു നിന്ന്, അകത്തുണ്ടായിരുന്നൊരാൾക്ക് എന്തു വിളിക്കാനാകും? എങ്ങനെ വിശേഷിപ്പിക്കാനാകും? ജീവിതത്തിലിങ്ങനെ നഷ്ടപ്പെടുന്ന എത്ര തുടർച്ചകൾ... കൈവരിക്കുന്ന എത്ര ആവേഗങ്ങൾ...&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-2859061237575447549?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/2859061237575447549/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=2859061237575447549' title='4 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/2859061237575447549'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/2859061237575447549'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2009/04/blog-post_16.html' title='ഹവ്വയില്ലാതെ...'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-7447665217663658738</id><published>2009-04-04T18:46:00.000+04:00</published><updated>2009-04-04T18:48:03.534+04:00</updated><title type='text'>അത്ഭുതം</title><content type='html'>&lt;span class="Apple-style-span" style="font-family: AnjaliOldLipi; "&gt;&lt;div style="border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-style: initial; border-color: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 3px; padding-right: 3px; padding-bottom: 3px; padding-left: 3px; width: auto; font: normal normal normal 100%/normal Georgia, serif; text-align: left; "&gt;&lt;div&gt;ദൂരദേശങ്ങൾ താണ്ടിവന്ന യാത്രികൻ ആശ്രമത്തിലെ ഗുരുവിനോടു ചോദിച്ചു, ‘എന്താണ് ഇവിടുത്തെ അത്ഭുതങ്ങൾ?’&lt;/div&gt;&lt;div&gt;‘അത്ഭുതങ്ങളോ?’ ഗുരു ചോദിച്ചു.&lt;/div&gt;&lt;div&gt;‘അതെ. ഞാൻ പല ആശ്രമങ്ങളിലും പോയിട്ടുണ്ട്. പല ദിവ്യപുരുഷന്മാരേയും കണ്ടിട്ടുണ്ട്. എല്ലാവരും നിരവധി അത്ഭുതങ്ങൾ കാട്ടിയിരുന്നു. ഇവിടവും അതുപോലെ വിശേഷപ്പെട്ട ഒരു സ്ഥലമാകും എന്നു ഞാൻ കരുതുന്നു.’&lt;/div&gt;&lt;div&gt;‘മറ്റെല്ലായിടത്തും നിങ്ങൾ കണ്ടത് മനുഷ്യന്റെ ആഗ്രഹങ്ങൾ ഈശ്വരൻ നിറവേറ്റുന്ന കാഴ്ചയാവും. ഇവിടുത്തെ അത്ഭുതം ഈശ്വരന്റെ ഇച്ഛക്കനുസരിച്ച് മനുഷ്യർ ജീവിക്കുന്നതാണ്. അതിൽ കാണാനൊന്നുമുണ്ടാകില്ല.’&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-7447665217663658738?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/7447665217663658738/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=7447665217663658738' title='3 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/7447665217663658738'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/7447665217663658738'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2009/04/blog-post.html' title='അത്ഭുതം'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-1904324628149743261</id><published>2009-03-23T07:59:00.005+04:00</published><updated>2009-03-23T08:03:43.942+04:00</updated><title type='text'>ഒരു വാക്കിന്റെ തോണി</title><content type='html'>&lt;div&gt; ‘പഠനത്തിൽ തീരെ ശ്രദ്ധയില്ല’ റീനയെക്കുറിച്ച് അച്ഛനുമമ്മക്കും പറയാനുണ്ടായിരുന്നത് ഈ ഒറ്റവാചകമായിരുന്നു. ഒമ്പതാം ക്ലാസ്സുകാരിയാണ് റീന. അച്ഛനുമമ്മയും നഗരത്തിലെ പ്രമുഖ സ്കൂളുകളിലെ അദ്ധ്യാപകർ. കഴിഞ്ഞ വർഷം വരെ ക്ലാസ്സിൽ ഒന്നാംനിരക്കാരുടെ പട്ടികയിലായിരുന്നു റീന. ഇപ്പോൾ പരീക്ഷകളിൽ കഷ്ടി ജയം. അടിയും ഉപദേശവും ഒന്നും ഫലം ചെയ്യുന്നില്ല. കൂട്ടുകളും കളികളും വീട്ടുകാര്യങ്ങളിലെ പങ്കാളിത്തവും എല്ലാം ഒപ്പം കുറഞ്ഞിരിക്കുന്നുവെന്ന് കൂടുതൽ സംസാരിച്ചപ്പോൾ വ്യക്തമായി. ഫോണിൽ ഇത്രമതിയെന്നും ബാക്കി നേരിൽ കണ്ടിട്ടാകാമെന്നും നിശ്ചയിച്ചു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പിറ്റേന്നു രാവിലെ തന്നെ അവരെത്തി. ആദ്യം റീനയുമായി ഒറ്റക്ക് അല്പം സംസാരിക്കാമെന്നു കരുതി അച്ഛനമ്മമാരോട് ഉച്ചക്കുവരാൻ പറഞ്ഞ് അയച്ചു. നേരിട്ട് വിഷയത്തിലേക്കു കടന്നു. തനിക്കു വിഷമങ്ങളും പ്രശ്നങ്ങളുമൊന്നുമില്ലെന്നും ഇത്രയൊക്കെയേ പറ്റുന്നുള്ളൂവെന്നുമായിരുന്നു റീനയുടെ മറുപടി. സംഭാഷണം അവൾക്കിഷ്ടപ്പെട്ട കാര്യങ്ങളിലേക്കു മാറി. സിനിമ, ടി. വി. പരിപാടികൾ, പുതിയ വസ്ത്രങ്ങൾ... അല്പം കഴിഞ്ഞ് ഓരോ കാപ്പി തിളപ്പിക്കാനായി എഴുന്നേറ്റപ്പോൾ അവൾ സഹായിക്കാൻ കൂടി. ഒപ്പം പലതും സംസാരിച്ചു. റീനയുടെ ഇന്നലെകളിലൂടെ യാത്ര ചെയ്തു. കുറച്ചുനേരം പറമ്പിലൂടെ നടന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഒരു വർഷം മുമ്പത്തെ ചെറിയൊരു സംഭവം മുന്നിൽ തെളിഞ്ഞുവന്നു. അന്ന് ചെറിയൊരു പനിക്കോളു കണ്ട് സ്കൂളിൽ പോകാതെ വീട്ടിലിരിക്കുകയായിരുന്നു റീന. മുത്തശ്ശിയുമുണ്ട് വീട്ടിൽ.  കുളിക്കാൻ കയറിയ മുത്തശ്ശി കാലുതെന്നി വീണു. പലവട്ടം ശ്രമിച്ചിട്ടും അച്ഛനേയും അമ്മയേയും ഫോണിൽ കിട്ടിയില്ല. ഉടനെ അടുത്തുള്ള വീട്ടുകാരുടെ സഹായത്തോടെ മുത്തശ്ശിയെ ആശുപത്രിയിലെത്തിച്ചു. അസ്ഥിയിൽ പൊട്ടലുണ്ടായിരുന്നു. പ്ലാസ്റ്റർ ചെയ്തു. തിരിച്ചെത്തി വേദയൊന്നു കുറഞ്ഞ് ഭക്ഷണമൊക്കെ കഴിച്ച് മുത്തശ്ശി ഒന്നു മയങ്ങുമ്പോഴേക്കുമാണ് വിവരമറിഞ്ഞ് അച്ഛനുമമ്മയും എത്തുന്നത്. വന്നയുടെ വിശദമായി കാര്യങ്ങൾ അന്വേഷിച്ചു. അടുത്ത വീട്ടുകാർക്ക് നന്ദി പറഞ്ഞു. ഡോക്ടറെ വിളിച്ചു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എല്ലാം കഴിയുമ്പോഴെങ്കിലും അവർ തന്നെ അഭിനന്ദിച്ച് ഒരു നല്ല വാക്കു പറയും എന്ന് റീന കരുതി. പക്ഷെ മകൾ ഇങ്ങനെയൊരു കാര്യം ചെയ്തു എന്ന ഭാവം പോലും അച്ഛനമ്മമാർക്കുണ്ടായില്ല. സ്വാഭാവികമായ ഒരു കാര്യം പോലെ അവരതു വിട്ടു. താനാർക്കും വേണ്ടാത്തവളാണ് എന്ന ചിന്തയാണ് ഈ ചെറിയ സംഭവം ആ കുരുന്നു മനസ്സിൽ നട്ടത്. താനെന്തൊക്കെ ചെയ്താലും എത്രയൊക്കെ നേടിയാലും അതാർക്കും ആവശ്യമില്ല; തനിക്കെന്തെങ്കിലും പറ്റിയാൽ ആരും വിഷമിക്കുകയുമില്ല എന്ന് ആ വിത്ത് വളർന്നു. ഇങ്ങനെയുണ്ടായ അന്തർമുഖത്വമാണ് റീനയുടെ എല്ലാ പിന്നോട്ടുപോക്കിനും കാരണമായത്.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;തിരിച്ചെത്തിയ അച്ഛനമ്മമാരോട് വിശദമായി സംസാരിച്ചു. 8-9 മാസം മുമ്പ് നടന്ന വിഷയത്തിൽ ഇനി എന്തു ചെയ്യാൻ കഴിയും എന്നായിരുന്നു അവരുടെ സംശയം. ഇനി അഭിനന്ദിച്ചാൽ തന്നെ അത് കൃത്രിമമാണെന്ന് മകൾക്കു തോന്നില്ലേ എന്ന്! അവസാനം അവരുടെ തൃപ്തിക്കായി അച്ഛന്റെ ചില സഹാദ്ധ്യാപകർ ചേർന്നുള്ള ഒരു രംഗം ആസൂത്രണം ചെയ്തു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;റീനയുടെ ഉല്ലാസങ്ങൾ തിരികെ വന്നു. കഴിഞ്ഞ ദിവസം ഒരു ബാങ്ക് നടത്തിയ ദേശീയ തല ലേഖനമത്സരത്തിൽ സമ്മാനം കിട്ടിയതിന്റെ ആഹ്ലാദം പങ്കിടാൻ മധുരവുമായി അവൾ വന്നു. അന്ന് അവൾക്കുണ്ടായിരുന്ന പ്രശ്നത്തെക്കുറിച്ച് വിശദമായി സംസാരിച്ചു. എല്ലാം കേട്ട് വിസ്മയത്താൽ വിടർന്ന കണ്ണുകളുമായി അവൾ ‘thanks' പറഞ്ഞു. ഇനി തനിക്ക് യാതൊരു ദുഃഖങ്ങളുമുണ്ടാകില്ലെന്നും താൻ മൂലം മറ്റാർക്കും യാതൊരു ദുഃഖങ്ങളുമുണ്ടാകില്ലെന്നുമുള്ള ഉറപ്പുണ്ടായിരുന്നു ആ കണ്ണുകളിൽ.&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;നമ്മുടെ കുട്ടികൾ നമ്മളേക്കാൾ മിടുക്കരാണ്.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-1904324628149743261?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/1904324628149743261/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=1904324628149743261' title='5 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/1904324628149743261'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/1904324628149743261'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2009/03/blog-post_23.html' title='ഒരു വാക്കിന്റെ തോണി'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-5559177812572228800</id><published>2009-03-15T07:34:00.004+04:00</published><updated>2009-03-15T12:21:59.001+04:00</updated><title type='text'>എനിക്കു നിങ്ങളോട് അറപ്പും വെറുപ്പുമായിരുന്നു...</title><content type='html'>&lt;div&gt;പെട്ടെന്നുള്ള വികാരാവേശങ്ങൾ കൊണ്ടും അപ്രതീക്ഷിതമായ പൊട്ടിത്തെറികൾ കൊണ്ടും ‘അല്ലി’ എന്നാണ് ഞങ്ങൾ സഹപാഠികൾ അവളെ വിളിക്കാറ്. ഒരുവർഷം നീണ്ട പഠനകാലത്ത് ഏറിയാൽ പരസ്പരം നാലോ അഞ്ചോ വാചകങ്ങൾ പറഞ്ഞിട്ടുണ്ടാവണം.&lt;/div&gt;&lt;div&gt;വർഷങ്ങൾ കഴിഞ്ഞ് ‘ഇ’ ലോകത്താണ് പിന്നെ കണ്ടത്. ഒരു സുഖാന്വേഷണത്തിനു മറുപടിയായി അവൾ വിളിച്ചു. ‘എനിക്കു നിങ്ങളോട് അറപ്പും വെറുപ്പുമായിരുന്നു,’ പതിവുപോലെ പൊട്ടിത്തെറിച്ച് തുടങ്ങി.&lt;br /&gt;&lt;/div&gt;&lt;div&gt;‘എന്തേ?’ എനിക്കു ചിരിപൊട്ടി.&lt;/div&gt;&lt;div&gt;‘എനിക്കുള്ള ഏകസൌഹൃദത്തിനിടയിൽ വന്നുവീണതിന്റെ ദേഷ്യമായിരുന്നു ആദ്യം. പിന്നെ നിങ്ങൾ കൂട്ടുകാരെയൊക്കെ കൂട്ടി അവളുടെ വീട്ടിൽ ചെന്ന് കൊല്ലാൻ ശ്രമിച്ചുവെന്നും മറ്റും കേട്ടപ്പോൾ ഭയവുമായി.’&lt;/div&gt;&lt;div&gt;‘സൌഹൃദത്തിന്റെ മറവിൽ ഇല്ലാത്ത പ്രണയം പറഞ്ഞ് പിന്നാലെ നടക്കുകയാണെന്നും ജീവിതം നശിപ്പിക്കാൻ നോക്കുകയാണെന്നുമൊക്കെയേ ഞാൻ കേട്ടിരുന്നുള്ളൂ... പിന്നെ ഇപ്പോൾ?’&lt;/div&gt;&lt;div&gt;‘ഉണ്ടായ കാര്യങ്ങൾ മുഴുവൻ പിന്നെ പലരും പറഞ്ഞു.’&lt;/div&gt;&lt;div&gt;‘അതും സത്യമാകണമെന്നില്ല. ഞാനങ്ങനെയൊക്കെ ചെയ്തിട്ടുണ്ടാവാം.’&lt;/div&gt;&lt;div&gt;‘അല്ല; എനിക്കറിയാം. നിങ്ങൾക്കിങ്ങനെയൊക്കെ ഒരു മനസ്സുണ്ട് എന്ന് ഞങ്ങൾക്കാ‍ർക്കും തോന്നിയിട്ടേയില്ലായിരുന്നു. ഇഷ്ടപ്പെട്ട പുരുഷനൊപ്പം കഴിയുന്ന സന്തുഷ്ടയായ ഒരു വീട്ടമ്മയാണ് ഞാനിപ്പോൾ. എന്നാൽ എല്ലാമറിഞ്ഞപ്പോൾ, അന്ന് നിങ്ങൾ എന്നെ പ്രേമിച്ചില്ലല്ലോ എന്ന് വിഷമം തോന്നി...’&lt;/div&gt;&lt;div&gt;ഒരു മണിക്കൂറോളം, പിന്നീടൊരിക്കലും തുടരാത്ത, ആ ഫോൺ സംഭാഷണം നീണ്ടു. എല്ലാ പരിമിതികൾക്കുമിടയിൽ നിന്ന്, രേഖയുണ്ട് എന്നു പറഞ്ഞ് കൈനിവർത്തി കാണിക്കുന്ന തലത്തിലാണെങ്കിൽ കൂടി,ഒരൊറ്റ വാചകം കൊണ്ട്, എത്രയോ വീരശൂരന്മാരേക്കാളേറേ, കൂട്ടുകാരീ, നീയെന്നെ സാന്ത്വനിപ്പിച്ചല്ലോ, നന്ദി.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;*&lt;/div&gt;&lt;div&gt;വർഷങ്ങൾക്ക് ശേഷം, വഴിയരികിലെ കടയിൽ, എന്നിൽ നിന്ന് രക്ഷിച്ചവൻ എന്ന് വിശേഷിപ്പിച്ച കൂട്ടുകാരനൊപ്പം പച്ചക്കറി തിരഞ്ഞു നിൽക്കുന്ന അവളെ വണ്ടിയിലിരുന്ന് കണ്ടു. നാട്ടിലേക്ക് തീവണ്ടിയിലിരിക്കുമ്പോൾ പലയിടത്തും ഞങ്ങളേറെപ്പറഞ്ഞ മഴ പൊരിവേനലിൽ അപ്രതീക്ഷിതമായെത്തി മണ്ണിനെ നനച്ചിട്ടിരുന്നു. നഗരത്തിലെ പഠനത്തിനുശേഷം ദൂരെയുള്ള നാട്ടിലേക്ക് തിരിച്ചുപോകുന്ന ഒരു കൊച്ചുകൂട്ടുകാരിക്ക് സമ്മാനിക്കാൻ ചില പുസ്തകങ്ങൾ തിരഞ്ഞായിരുന്നു വീട്ടിലേക്കുള്ള യാത്ര. ഷെൽ‌ഫിൽ നിന്നും കയ്യിൽ തടഞ്ഞത് നിത്യചൈതന്യയതിയുടെ ആത്മകഥ. വെറുതേ പേജുകൾ മറിച്ചു. ഒരു പ്രണയത്തെക്കുറിച്ചുപറഞ്ഞ് ഗുരു എഴുതുന്നു, ‘ഒരു പുരുഷന്റെ ഏറ്റവും വലിയ ശക്തി അവന് എല്ലാം മറക്കാൻ കഴിയും എന്നതാണ്. എന്നാൽ സ്ത്രീകളാകട്ടെ, അവളുടെ ഏറ്റവും വലിയ ധനമായി കൊണ്ടുനടക്കുന്നത് സ്നേഹത്തെപറ്റിയുള്ള ഓർമ്മയാണ്.’ &lt;br /&gt;&lt;/div&gt;&lt;div&gt;മനസ്സിന്റെ ഉൾപ്പിരിവുകളറിഞ്ഞ ഗുരു ഇന്നുണ്ടായിരുന്നെങ്കിൽ ചോദിക്കാമായിരുന്നു, ‘എന്തുകൊണ്ടാണ് എപ്പോഴും ഇങ്ങനെയല്ലാത്തത്?’ എന്ന്. &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-5559177812572228800?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/5559177812572228800/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=5559177812572228800' title='4 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/5559177812572228800'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/5559177812572228800'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2009/03/blog-post_15.html' title='എനിക്കു നിങ്ങളോട് അറപ്പും വെറുപ്പുമായിരുന്നു...'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-245332381169950723</id><published>2009-03-06T04:37:00.001+04:00</published><updated>2009-03-06T04:38:54.972+04:00</updated><title type='text'>എനിക്കു വേണ്ടി നീലൻ</title><content type='html'>&lt;div&gt;'തോറ്റ മനുഷ്യന്റെ മനോരോഗമാണ് നൊസ്റ്റാൾജിയ എന്ന് കഴിഞ്ഞ ദിവസം ഒരു സദസ്സിൽ ഊർജസ്വലനായ ഒരു ചെറുപ്പക്കാരൻ എന്റെ മുഖത്തു നോക്കി തുറന്നടിച്ചു. മറുത്തൊന്നും പറഞ്ഞില്ല ഞാൻ അയാളോട്.'&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-245332381169950723?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/245332381169950723/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=245332381169950723' title='2 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/245332381169950723'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/245332381169950723'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2009/03/blog-post.html' title='എനിക്കു വേണ്ടി നീലൻ'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-3417119776434859169</id><published>2009-02-13T20:44:00.003+04:00</published><updated>2009-03-06T04:24:39.371+04:00</updated><title type='text'>അമ്മ</title><content type='html'>&lt;div&gt;അന്ന് ഞങ്ങൾ സർക്കാരിന്റെ അതിഥികളായി വിയ്യൂരിൽ കഴിയുകയായിരുന്നു. തലേന്ന് പകൽ ആരും ഈർക്കിലും കല്ലും പുളിങ്കുരുവും വച്ച് നിര കളിച്ചില്ല. രാത്രി ആരും പ്രണയിച്ചില്ല. ധർമ്മദേവനായിരുന്നു ആ പുലരിയിലെ ദൈവം. വിട്ടുമാറാത്ത മരണഗന്ധത്തിനിടയിലും പിറ്റേന്നത്തെ പകലിന് നീതിശാസ്ത്രത്തിൽ മാറ്റമൊന്നുമുണ്ടായില്ല. രാവിലെ ഉച്ചത്തിൽ ഫയൽ വിളി മുഴങ്ങി. അഴികൾക്കിപ്പുറത്ത് മൂന്നുവരിയായി അന്തേവാസികൾ നിരന്നു. തലയെണ്ണലും പതിവുപദേശങ്ങളും നടന്നു. പിന്നാലെ ഗോതമ്പുണ്ടയും ചമ്മന്തിയുണ്ടയും കടുക്കയിട്ട ചായയും വന്നു. (ഇപ്പോൾ ചപ്പാത്തിയൊക്കെ ആയി എന്നു കേൾക്കുന്നു; കുറെയായി ആ വഴിയൊക്കെ പോയിട്ട്.)&lt;br /&gt;&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;എനിക്ക് അന്ന് കോടതിയുണ്ട്. ജയിലിൽ നിന്നെത്തുന്നവർക്ക് വി. ഐ. പി. പരിഗണനയാണ് കോടതിയിൽ. കേസുവിളിക്കും വരെ കോടതിക്കകത്തെ ബഞ്ചിൽ ഇരിക്കാം. (ചാടിപ്പോകാതിരിക്കാനാണ് ഈ സൌജന്യം. അല്ലെങ്കിൽ വിളിക്കു കാതു കൂർപ്പിച്ച് വാതിൽക്കലെ ജനക്കൂട്ടത്തിനിടയിൽ ഉന്തിത്തള്ളി നിൽക്കണം, മണിക്കൂറുകളോളം.) അരമണിക്കൂർ കഴിഞ്ഞപ്പോൾ വിളിച്ചു. വക്കീൽ ജാമ്യാപേക്ഷ നൽകി കരഞ്ഞു, ‘സാധുവാണു സാർ...’ ജഡ്ജി കേസ് ഷീറ്റോടിച്ചു നോക്കി, ചാർജ്ജുകൾ എല്ലാം തറവാട്ടിൽ പിറന്നവ! ഉച്ചക്കു ശേഷം നോക്കാം എന്നു പറഞ്ഞ് മാറ്റി. കാ‍ത്തിരിപ്പ് നീണ്ടു.  പ്രതിക്കൂട്ടിലും സാക്ഷിക്കൂട്ടിലും പലരും കയറിയിറങ്ങിപ്പോയി.&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;പെട്ടെന്ന് കോടതിയിലെ എല്ലാ കണ്ണുകളും ഒരാളിൽ പതിഞ്ഞു. സാക്ഷിയായി അസാധാരണമാം വിധം തേജസ്സാർന്ന ഒരമ്മ. പ്രതിക്കൂട്ടിൽ കൌമാരം വിടാത്ത നാലുപേർ. ആ അമ്മയുടെ തലക്കടിച്ച് ബോധം കെടുത്തി കവർച്ച നടത്തിയെന്നാണ് കേസ്. (ക്രിമിനൽ കേസുകളിൽ വാദി എപ്പോഴും സർക്കാരാണ്. കുറ്റകൃത്യത്തിന് വിധേയരായവർ പ്രോസിക്യൂഷൻ സാക്ഷികളായാണ് വരിക.) വിചാരണ തുടങ്ങി. അമ്മ പറഞ്ഞു, ‘ജീവിക്കാൻ വേണ്ടി ചെയ്തതാവാം ഇവർ. അല്ലാതെ ആരും ഇങ്ങനെയൊക്കെ ചെയ്യണമെന്ന് ആഗ്രഹിക്കില്ലല്ലോ. എന്റെ കയ്യിലൊന്നുമില്ലെന്ന് ഇവർ കരുതിയിട്ടുമുണ്ടാവില്ല. എനിക്ക് പരാതിയൊന്നുമില്ല. ഇവർക്ക് ഇനിയെങ്കിലും ഇത്തരം തെറ്റുകളിലൊന്നും പെടാതെ സമാധാനമായി ജീവിക്കാൻ കഴിയട്ടേ എന്ന പ്രാർത്ഥന മാത്രമേയുള്ളൂ. എന്റെ മക്കളെപ്പോലുള്ള കുട്ടികളല്ലേ...’ അരികിൽ നിന്ന മകന്റെ കൈപിടിച്ച് പതുക്കെ ഇറങ്ങി ആ അമ്മ പുറത്തെക്കു നടന്നു.&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;ഭൂമിയിൽ സ്നേഹത്തിന്റെ ദിനങ്ങൾ അവസാനിക്കുകയില്ല എന്നു ഞാനറിഞത് അങ്ങനെയാണ്. ജയിൽ ഒരോരുത്തർക്കും ഓരോന്നാണ്. എനിക്ക് മതിവരും വരെ, രാവും പകലും, മതികെട്ടുറങ്ങാനും ഒന്നും ചെയ്യാതെ വിശ്രമിക്കാനും ഒരിടത്താവളം. എങ്കിലും അന്ന് രാത്രി എനിക്കുറങ്ങാനായില്ല. നിറഞ്ഞ ഹൃദയത്തോടെ, ശാന്തിയോടെ ഉയരത്തിലെ കിളിവാതിലിലൂടെ പൊഴിയുന്ന നിലാവും നോക്കി അങ്ങനെ കിടന്നു. പിറ്റേന്ന് എനിക്കെല്ലാവരും പുതിയ മനുഷ്യരായിരുന്നു.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-3417119776434859169?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/3417119776434859169/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=3417119776434859169' title='6 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/3417119776434859169'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/3417119776434859169'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2009/02/blog-post.html' title='അമ്മ'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-1965528534963567927</id><published>2009-01-27T20:53:00.001+04:00</published><updated>2009-01-27T20:57:33.055+04:00</updated><title type='text'>നീ പ്രണയത്തിലാണെന്നു പറയുമ്പോൾ...</title><content type='html'>&lt;span class="Apple-style-span"  style=" ;font-family:AnjaliOldLipi;"&gt;&lt;div style="border-top-width: 0px; border-right-width: 0px; border-bottom-width: 0px; border-left-width: 0px; border-style: initial; border-color: initial; margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; padding-top: 3px; padding-right: 3px; padding-bottom: 3px; padding-left: 3px; width: auto; font: normal normal normal 100%/normal Georgia, serif; text-align: left; "&gt;&lt;div&gt;&lt;div&gt;കുറച്ചുനാൾ മുമ്പാണ്, പ്രശസ്തനായൊരു അദ്ധ്യാപകനെ ഇന്റർവ്യൂചെയ്യാൻ പോയ പത്രലോകത്തെ സുഹൃത്തിനൊപ്പം ഞാനും കൂടി.&lt;/div&gt;&lt;div&gt;ഒരുപാട് അനുഭവകഥനങ്ങൾ. അതിനിടയിൽ ഒന്നിങ്ങനെ. മകളെ ഒന്നുപദേശിക്കണമെന്ന ആവശ്യവുമായി ഒരു പഴയ ശിഷ്യൻ കാണാനെത്തി. മകൾ എഞ്ചിനീയറിങ്ങിനു പഠിക്കുന്നു. സീനിയറായ ഒരാൺകുട്ടിക്കൊപ്പം അവളെ പലരും പലയിടത്തും കണ്ടു. ഇരുവീട്ടുകാരും അറിഞ്ഞു. അന്വേഷിച്ചപ്പോൾ ഇരുകൂട്ടർക്കും അംഗീകരിക്കാൻ വലിയ പ്രയാസമില്ലാത്ത ബന്ധം. കല്യാണമാവാമെന്ന് വീട്ടുകാർ തീരുമാനിച്ചു. അത്രത്തോളമെത്തിയപ്പോൾ വിവാഹത്തിന് പെൺകുട്ടിക്ക് താല്പര്യമില്ല. അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കേണ്ട ഭാരമാണ് ശിഷ്യൻ സാംസ്കാരികരംഗത്തെ പ്രമുഖൻ കൂടിയായ മാഷെ ഏല്പിച്ചത്. കുട്ടിയെ വിളിച്ചു മാഷ് ചോദിച്ചു, ‘ഇഷ്ടപ്പെട്ട ആളെ കല്യാണം കഴിക്കാനാവുക ഒരു ഭാഗ്യമല്ലേ?’&lt;/div&gt;&lt;div&gt;കുട്ടി പറഞ്ഞു, ‘ഇവൻ കുഴപ്പമില്ല. പക്ഷെ, പഠനമൊക്കെ കഴിഞ്ഞ് ഒരു ജോലിയൊക്കെ കിട്ടുമ്പോൾ ഇതിലും ബെറ്ററായ ഒരലയൻസ് വന്നാലോ?’&lt;/div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;*&lt;/div&gt;‘എന്റെ കല്ല്യാണമാണ്,’ പത്രത്തിൽ സഹപ്രവർത്തകയായിരുന്ന കുട്ടി കഴിഞ്ഞ ദിവസം ക്ഷണിച്ചു.&lt;br /&gt;പഴയ ജീവിതത്തിൽ നിന്നുള്ള ഇത്തരം സന്ദർശനങ്ങൾ ഒരു സുഖമാണ്.&lt;br /&gt;‘വരാൻ കഴിഞ്ഞേക്കില്ല; അറിയാമല്ലോ. എല്ലാ പ്രാർത്ഥനകളും.’&lt;br /&gt;‘വുഡ്ബി’യെക്കുറിച്ച് അവൾ വാചാലയായി. ഒടുവിൽ കൂട്ടിച്ചേർത്തു, ‘ഞാൻ ജോലി വിടുകയാണ്.’&lt;br /&gt;‘കൂട്ടുകാരന് ഭാര്യ പണിയെടുക്കുന്നത് ഇഷ്ടമല്ലേ?’ ഞാൻ ചോദിച്ചു.&lt;br /&gt;‘അതല്ല...’ മടിച്ചുമടിച്ച് അവൾ തുടർന്നു, ‘ഇവിടെ ഒരു അഫയർ ഉണ്ടായിരുന്ന കാര്യം അറിയാമായിരിക്കുമല്ലോ. ഇനി ഇവിടെ നിർത്താൻ വീട്ടുകാർക്ക് താല്പര്യമില്ല; നിൽക്കാൻ എനിക്കും.’&lt;br /&gt;ഒരു ബന്ധത്തിന്റെ തകർച്ചയിൽ തളർന്നിരുന്നിരുന്ന അവളെ പിടിച്ചുകയറ്റിയ ആ ചങ്ങാതിയെക്കുറിച്ച് ആരൊക്കെയോ പറഞ്ഞിരുന്നതോർത്തു. ‘എന്തേ അതുപേക്ഷിച്ചത്? ആളു ശരിയല്ലേ?’&lt;br /&gt;‘അങ്ങനെയല്ല; അച്ഛന്റേയും അമ്മയുടേയും നിർബ്ബന്ധം. അവർക്കു വേണ്ടി ഇതെങ്കിലും ചെയ്യേണ്ടേ?’&lt;br /&gt;‘അവൻ?’&lt;br /&gt;‘ഇനി വിളിക്കരുതെന്നും കാണരുതെന്നും പറഞ്ഞിട്ടുണ്ട്.’&lt;br /&gt;&lt;br /&gt;*&lt;br /&gt;‘നമ്മൾ നന്നായി ചേരുമെന്ന് അമ്മ പറയുന്നു.’ വടക്കൊരു നഗരിയിൽ ഒരു സർക്കാരുദ്യോഗസ്ഥ സഹപ്രവർത്തകന് എസ്.എം.എസ്. അയച്ചു.&lt;br /&gt;‘അത് അമ്മയല്ലല്ലോ പറയേണ്ടത്.’ സാധുപ്രകൃതമായിരുന്നിട്ടും ഇ-വേഗത്തിൽ തിരിച്ചു ചോദിക്കാനുള്ള ധൈര്യം അവനുണ്ടായി, ആദ്യമായി.&lt;br /&gt;‘എനിക്കും.’ മറുപടി വന്നു.&lt;br /&gt;പിന്നെ ജീവിതത്തിൽ എല്ലാം അവന് പുതുതായിരുന്നു.&lt;br /&gt;ഒന്നര വർഷത്തോളം കഴിഞ്ഞപ്പോൾ അമ്മ അഭിപ്രായം മാറ്റി.&lt;br /&gt;‘അവൻ ഒന്നു കരയുന്നു കൂടിയില്ല...’ മയ്യഴിപ്പുഴയുടെ തീരത്തെ ഹോട്ടൽ മുറിയിലിരുന്ന് സുഹൃത്ത് പറഞ്ഞു.&lt;br /&gt;&lt;br /&gt;*&lt;br /&gt;പ്രണയത്തിന്റെ പേരിൽ പെൺകുട്ടികളെ കളിപ്പാട്ടമാക്കിയ ആണുങ്ങളെക്കുറിച്ച് ഞാനേറെ കേട്ടിട്ടുണ്ട്. പെൺകരുത്തിൽ മാത്രം കത്തി നിന്ന ഒരുപാട് പ്രണയങ്ങളെക്കുറിച്ചും. എന്നിട്ടും എന്തുകൊണ്ടാണ് ഞാൻ കണ്ടതും അനുഭവിച്ചതും ഒക്കെ വ്യത്യസ്തമായത്?&lt;br /&gt;&lt;br /&gt;കൂട്ടുകാരീ, നീ പ്രണയത്തിലാണെന്നു പറയുമ്പോൾ എന്റെ ഹൃദയം സന്തോഷത്താൽ നിറയുന്നു.&lt;br /&gt;ഏതോ ഒരു ചെറുപ്പക്കാരൻ നിന്റെ സ്നേഹത്തിനാൽ വിശുദ്ധനാക്കപ്പെടുന്നുവല്ലോ. ഭൂമി അത്രയും നന്മകളാൽ കൂടി നിറയുന്നുവല്ലോ. &lt;br /&gt;ആശംസകൾ നേരേണ്ട, ഊർജ്ജം പകരേണ്ട സന്ദർഭമാണിത്. എനിക്കറിയാം, അഹിതമായ ഒരു വാക്കുപോലും ഏറ്റവും ആഴത്തിൽ മുറിപ്പെടുത്തും. എങ്കിലും പ്രണയം പ്രഖ്യാപിക്കുന്നതിനു മുമ്പ് നൂറുവട്ടം ചിന്തിക്കേണ്ടതുണ്ടെന്ന് ഈ പഴയ മനുഷ്യൻ കരുതുന്നു. അത്രയേറെ ഉത്തരവാദിത്ത്വം ആവശ്യപ്പെടുന്ന ഒന്നാണത്. ഉപാധികൾ വച്ചു പ്രണയിക്കാൻ ആർക്കുമാകില്ലല്ലോ. &lt;br /&gt;സ്നേഹിക്കുന്നുവെന്ന് നാം കള്ളം പറഞ്ഞുകൂടാ. നൽകുന്ന വാഗ്ദാനങ്ങൾ നാം പാലിക്കേണ്ടതുണ്ട്.&lt;br /&gt;ആദ്യ പരിചയത്തിലോ, പ്രണയം തുടങ്ങുമ്പോഴോ, പ്രണയത്തിലായിരിക്കുമ്പോഴോ ഉള്ള ആളുകളാകണമെന്നില്ല കുറച്ചുകഴിഞ്ഞാൽ രണ്ടുപേരും. ദൌർഭാഗ്യവശാൽ ചിലപ്പോൾ ഒരുമിച്ചുള്ള ജീവിതം തുടങ്ങിയിട്ടായിരിക്കും കണ്ട മനോഹാരിതകളെല്ലാം വെറും കെട്ടുകാഴ്ചകൾ മാത്രമാണെന്നറിയുന്നത്. എന്നാലും ആ വിഷമത്രയും കുടിക്കണമെന്ന് വിവേകമുള്ള ആരും പറയില്ല. പക്ഷെ, നമ്മുടെ വേർപാടുകൾ സത്യസന്ധമായിരിക്കാൻ നാം ശീലിക്കേണ്ടതുണ്ട്. ഇഷ്ടം മാറിയെന്ന്, ഇഷ്ടമില്ലെന്ന്, നിന്നോടുണ്ടായിരുന്ന സ്നേഹം അത്ര വലുതായിരുന്നില്ലെന്ന് പറഞ്ഞുകൊണ്ടു തന്നെ നാം പടിയിറങ്ങേണ്ടതുണ്ട്.&lt;br /&gt;‘ഇഷ്ടമാണ്; പക്ഷെ...’ എന്നതാണ് ഏറ്റവും അശ്ലീലമായ വാക്ക്. മറ്റൊരാളുടെ ജീവിതം കൊണ്ടു കളിക്കലാണ് ഭൂമിയിലെ ഏറ്റവും വലിയ പാപം.&lt;br /&gt;ശരിയാണ്, നാമെല്ലാവരും സ്വാർത്ഥരാണ്. അതു നമുക്ക് തുറന്നു സമ്മതിക്കാം.&lt;br /&gt;&lt;br /&gt;അതുകൊണ്ട് കൂട്ടുകാരീ, &lt;br /&gt;സംശയത്തിന്റെ തരിമ്പെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ ആ വാക്കു നീ പറയാതിരിക്കുക.അതിൽ ജീവിതം മുഴുവൻ തപം ചെയ്തോളൂ. എങ്കിലും നന്നായി ഉറപ്പുവരുന്നതുവരെ; ഒരിക്കലും അതു പറയാതിരിക്കുക. പറഞ്ഞു കഴിഞ്ഞാൽ സ്നേഹത്തിൽ വിഷം കലർത്താതിരിക്കുക.&lt;br /&gt;&lt;br /&gt;സന്തോഷം മാത്രം പങ്കുവയ്ക്കേണ്ട വേളയിൽ ഇവൻ പറഞ്ഞ വാക്കുകൾ അസുഖകരമായെങ്കിൽ, &lt;br /&gt;ക്ഷമിക്കുക.&lt;br /&gt;&lt;br /&gt;പ്രാർത്ഥനകൾ.&lt;/div&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-1965528534963567927?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/1965528534963567927/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=1965528534963567927' title='7 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/1965528534963567927'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/1965528534963567927'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2009/01/blog-post_27.html' title='നീ പ്രണയത്തിലാണെന്നു പറയുമ്പോൾ...'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-2246487741398498076</id><published>2009-01-14T21:36:00.004+04:00</published><updated>2009-03-06T04:22:51.858+04:00</updated><title type='text'>സത്യവും ഭക്ഷണവും</title><content type='html'>&lt;div&gt;‘സത്യാന്വേഷണത്തിനിറങ്ങിയാൽ ഭക്ഷണം കിട്ടുമോ?’ &lt;br /&gt;&lt;/div&gt;&lt;div&gt;ഗുരുവിനോട് ശിഷ്യൻ ചോദിച്ചു.&lt;/div&gt;&lt;div&gt;‘കിട്ടും’&lt;/div&gt;&lt;div&gt;‘എനിക്കും കിട്ടുമോ?’&lt;/div&gt;&lt;div&gt;‘ഇല്ല, നിനക്കൊരിക്കലും കിട്ടില്ല’&lt;/div&gt;&lt;div&gt;‘അതെന്താണ്?’&lt;/div&gt;&lt;div&gt;‘നീ അന്വേഷിക്കുന്നതേ ഭക്ഷണമാണ്!’&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-2246487741398498076?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/2246487741398498076/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=2246487741398498076' title='1 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/2246487741398498076'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/2246487741398498076'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2009/01/blog-post_14.html' title='സത്യവും ഭക്ഷണവും'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-3396821592872928251</id><published>2009-01-08T17:56:00.002+04:00</published><updated>2009-03-06T04:23:29.115+04:00</updated><title type='text'>ഉറവ</title><content type='html'>&lt;div&gt;‘നീയാകും കരിമ്പാറക്കെട്ടിൽ നീരുറവകൾ പലതുണ്ടെന്നോ, സഖേ?’&lt;/div&gt;&lt;div&gt; എന്ന് സുഹൃത്ത് എസ്.എം.എസിൽ.&lt;br /&gt;&lt;/div&gt;&lt;div&gt;ഉണ്ടാവാം, എങ്കിലും പൊട്ടിയൊലിക്കുന്നത് &lt;/div&gt;&lt;div&gt;പുഴുത്ത മുറിവുകളിൽ നിന്നുള്ള ചലം മാത്രമാണല്ലോ ചങ്ങാതീ...&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-3396821592872928251?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/3396821592872928251/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=3396821592872928251' title='3 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/3396821592872928251'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/3396821592872928251'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2009/01/blog-post.html' title='ഉറവ'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-862204737452705926</id><published>2008-12-21T19:13:00.007+04:00</published><updated>2008-12-21T19:50:33.916+04:00</updated><title type='text'>പറ്റിക്കാൻ പറ്റുമോ?</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_hofaCRowNi4/SU5dsIfGlcI/AAAAAAAAADA/NW1JLikz-lo/s1600-h/nehru_edwina.JPG"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 194px; height: 320px;" src="http://3.bp.blogspot.com/_hofaCRowNi4/SU5dsIfGlcI/AAAAAAAAADA/NW1JLikz-lo/s320/nehru_edwina.JPG" border="0" alt="" id="BLOGGER_PHOTO_ID_5282262425725736386" /&gt;&lt;/a&gt;&lt;div&gt;ഏറ്റവും നെഗറ്റീവായ ഒരു വാക്ക് ഏറ്റവും പോസിറ്റീവായി പ്രയോഗിച്ചു കണ്ടിട്ടുള്ളത് സർക്കാരിന്റെ സേനാമേധാവികളിലൊരാളിൽ നിന്നാണ്. ‘പറ്റുമോ?’ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം ‘പറ്റിക്കാം പറ്റിക്കാം’ എന്നോ ‘പറ്റിക്കാൻ പറ്റും’ എന്നോ പറയും! മാസത്തിലൊരിക്കലെങ്കിലും ഞങ്ങളുടെ സുഹൃത്ത്സംഘവുമായി നേരമ്പോക്കു പറയാൻ അദ്ദേഹം സമയം കണ്ടെത്താറുണ്ട്. ഒന്നുകിൽ ഓഫീസ് സമയം കഴിഞ്ഞ് ഏറെ വൈകുവോളം അദ്ദേഹത്തിന്റെ ഓഫീസിൽ, അല്ലെങ്കിൽ എങ്ങോട്ടേക്കെങ്കിലുമുള്ള യാത്രകളിൽ ഒപ്പം കൂടി, അതുമല്ലെങ്കിൽ ഞങ്ങളാരുടെയെങ്കിലും നാട്ടിൽ എന്തിനെങ്കിലുമെത്തുമ്പോൾ... സംസാരിച്ചുസംസാരിച്ച് കാടും മേടും കേറിയങ്ങനെ പോകും ചിലപ്പോൾ മണിക്കൂറുകളോളം. ഒന്നു ‘പറ്റിച്ച’തിന്റെ പരിഭവവുമായാണ് ഇക്കുറി കാണാൻ ചെന്നത്. സുഹൃത്തുക്കളുടെ ഒരു ചടങ്ങിൽ സംബന്ധിക്കാമെന്ന് അദ്ദേഹം ഏറ്റിരുന്നു. മുംബൈ കലാപത്തോടനുബന്ധിച്ച തിരക്കുകളിൽ‌പെട്ട് പരിപാടി ഒഴിവാക്കേണ്ടിവന്നു. നമ്മുടെ ഭാഗത്തു നിന്നു നോക്കിയാൽ പറഞ്ഞപോലെ ‘പറ്റിച്ചു!’&lt;br /&gt;&lt;/div&gt;&lt;div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;സംസാരം നേരെ കയറിയത് മുംബൈയിലേക്കു തന്നെയാണ്. പാക്കിസ്ഥാനെതിരെ വന്ന ജനരോഷത്തെക്കുറിച്ച് ഞങ്ങൾ  സൂചിപ്പിച്ചു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; ‘പാക്കിസ്ഥാൻ അറിഞ്ഞുകൊണ്ടാവില്ല അതു നടന്നത്’ അദ്ദേഹം പറഞ്ഞു.&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;‘പിന്നെ?’&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;‘സി. ഐ. എ., പാക്കിസ്ഥാനിലെ ഒരു ഭീകരവാദിസംഘത്തെ വിലക്കെടുത്ത് ചെയ്യിച്ചതാവാനാണ് സാധ്യത; പാക് സർക്കാരറിയാതെ! അന്വേഷണരേഖകൾ പാക്കിസ്ഥാന് നൽകാതിരിക്കുന്നതും അമേരിക്കയുടെയും ഇസ്രായേലിന്റേയും വിപുലമായ ഇടപെടലുകളും ഒക്കെ അതിലേക്കാണ് വിരൽ ചൂണ്ടുന്നത്.’&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;‘എന്തിന്?’&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;‘അൽഖ്വയ്‌ദക്ക് പാക്കിസ്ഥാൻ അണുബോംബ് നൽകാൻ ഇടയുണ്ടെന്ന് സൂചിപ്പിക്കുന്ന ബിൻലാദന്റെ ഒരെഴുത്ത് പെന്റഗണിൽ ചോർന്നു കിട്ടിയിരുന്നു. അത് യാഥാർത്ഥ്യമായേക്കുമെന്ന് അവർ ഭയക്കുന്നു. അതുകൊണ്ട് അഫ്ഗാനിസ്ഥാനിലെന്നപോലെ പാക്കിസ്ഥാനേയും അവസാനിപ്പിക്കാനാണ് അമേരിക്കയുടെ തീരുമാനം. അഫ്ഗാനിൽ നിന്ന് ചെറിയ ചെറിയ ആക്രമണങ്ങൾ ഇപ്പോഴേ  അമേരിക്കൻ സൈന്യം തുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ അതിർത്തിയിൽ നിന്ന് ഒരു സൈനികനീക്കമുണ്ടായാൽ അഫ്ഗാനതിർത്തിയിൽ പാക്കിസ്ഥാന് ശ്രദ്ധിക്കാനാവാതെ വരും. അപ്പോൾ അവിടെ നിന്ന് അമേരിക്കയും ഇവിടെ നിന്ന് ഇന്ത്യയും. അതിനുള്ള കളമൊരുക്കലാണ് ഇപ്പോൾ നടക്കുന്നതൊക്കെ. നേരത്തേ പണം നൽകി കച്ചവടമാക്കിയ യുദ്ധവിമാനങ്ങൾ നൽകാതെയും ഐ. എം. എഫിന്റെ ധനസഹായം തടഞ്ഞുമെല്ലാം ശാക്തികമായും സാമ്പത്തികമായും പാക്കിസ്ഥാനെ ദുർബലമാക്കാൻ നോക്കുന്നത് അതിന്റെ ഭാഗമായാണ്.’&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;‘അമേരിക്കയും പാക്കിസ്ഥാനെതിരെ! ദേശഭക്തർക്ക് ആവേശകരമായ വാർത്തയാണല്ലോ ഇത്?’&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;‘അല്ല. ഇന്ത്യയിലെ ഔട്ട്സോഴ്സിങ്ങ് ജോലികളെല്ലാം അമേരിക്ക നിർത്താൻ പോവുകയാണ്. അവിടുത്തെ തൊഴിലില്ലായ്മ ഇപ്പോൾ തന്നെ 12% ആയിക്കഴിഞ്ഞു. ഇനി പിടിച്ചുനിൽക്കാൻ കഴിയില്ല. അതിനൊപ്പം യുദ്ധം കൂടി വന്നാൽ സാമ്പത്തികമായി നമ്മുടെ നട്ടെല്ലൊടിയും. ലാഭം മുഴുവൻ അമേരിക്കക്കാണ്. രണ്ടുകൂട്ടർക്കും ആയുധം വാങ്ങേണ്ടത് ആ ചന്തയിൽ നിന്നു തന്നെയാണ്. പിന്നെ തൊട്ടടുത്ത് പാക്കിസ്ഥാനാകുന്നതിനേക്കാൾ അപകടമാണ് അമേരിക്കയാവുന്നത്.’&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;‘ഒബാമ വന്നാൽ ചില മാറ്റങ്ങളൊക്കെ പലരും പ്രതീക്ഷിച്ചു...’&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;‘മൻ‌മോഹനോ സോണിയയോ ആണ് ഇന്ത്യ ഭരിക്കുന്നത് എന്നു കരുതുന്ന മണ്ടന്മാർ മാത്രമേ അങ്ങനെ പ്രതീക്ഷിക്കൂ. ഇരുപതോളം മൾട്ടിനാഷണൽ കോർപ്പറേറ്റ് ഭീമന്മാരുടെ കയ്യിലാണ് അമേരിക്കയുടെ ഭരണചക്രം. തങ്ങളുടെ താല്പര്യങ്ങൾക്കെതിരായി നിന്നവരെയൊന്നും അവർ ബാക്കിവച്ചിട്ടുമില്ല. മൂന്ന് അമേരിക്കൻ പ്രസിഡന്റുമാരുടെ കസിനാണ് ഒബാമയുടെ അമ്മ. ലോകബാങ്കിന്റെ അന്തർദേശീയ വിഭാഗം മേധാവിയുമായിരുന്നു. ആഴ്ചയിലെ ഏഴുദിവസവും ഏഴുരാജ്യങ്ങളിൽ അന്തിയുറങ്ങിയ സ്ത്രീ. അച്ഛൻ കെനിയയിലെ പ്രഭുകുടുംബാംഗം. രണ്ടാനച്ഛൻ ഇന്തോന്യേഷ്യയിലെ അതിസമ്പന്നരിലൊരാൾ. ഒരടിമയല്ല ഒബാമ, രാജരക്തം തന്നെ! ഇത്തരത്തിലുള്ള എല്ലാ കുട്ടികളേയും പോലെ ഒറ്റപ്പെട്ട ജീവിതം. അങ്ങനെയുള്ളവരൊന്നും ലോകത്തിന് സമാധാനം നൽകിയിട്ടില്ല.’&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;‘നമ്മുടെ ഇന്ദിരാഗാന്ധിയും ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെയായിരുന്നു.’&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;‘അമ്പതോളം മുറികളുള്ള തീൻ‌മൂർത്തി ഭവനിൽ ഒറ്റക്കായിരുന്നു കുട്ടിക്കാലം മുതലേ ഇന്ദിര. ആ ഒറ്റപ്പെടലിൽ നിന്നാണ് അമ്മയെ ശുശ്രൂഷിക്കാൻ വന്ന ഫിറോസുമായി ഗാന്ധിയുടെ വിലക്കിനെ പോലും അവഗണിച്ച് അടുക്കുന്നതും വിവാഹം കഴിക്കുന്നതും. ക്ഷയരോഗം ബാധിച്ച് ഭാര്യ നേരത്തെ മരിച്ചതും മകൾ അകന്നുപോയതും നെഹ്രുവിനേയും ഒറ്റപ്പെട്ടവനാക്കി. അതാണ് ബ്രീട്ടീഷുകാർ മുതലെടുത്തത്.’&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;‘മുതലെടുത്തുവെന്നു പറഞ്ഞാൽ?’&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; ‘ബ്രിട്ടനിൽ ഇന്ത്യൻ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നത് മിലിട്ടറി ഇന്റലിജൻസിന്റെ അഞ്ചാം വിഭാഗമായിരുന്നു, എം. ഐ. 5. അവരുടെ രേഖകൾ ഈയിടെ ഇന്ത്യൻ രഹസ്യാന്വേഷണവിഭാഗത്തിനു കൈമാറി കിട്ടിയിട്ടുണ്ട്. 47ൽ ബംഗാളിലും പഞ്ചാബിലും വർഗ്ഗീയകലാപത്തിനിടയാക്കിയ കൂട്ടക്കൊലകൾ ബ്രീട്ടീഷ് സൈന്യം നടത്തിയതാണെന്നു വെളിപ്പെടുത്തുന്ന രേഖകൾ. നെഹ്രുവിന്റെ ഒറ്റപ്പെടലിന്റെ വേദന അതിൽ അവർ ഹൃദയപൂർവ്വം പങ്കുവയ്ക്കുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകാൻ മൌണ്ട് ബാറ്റണും നെഹൃവിന് സാന്ത്വനം പകരാൻ എഡ്വിനയും - ഇന്ത്യയിലേക്ക് പുറപ്പെടുന്ന രണ്ടു പേർക്കും അങ്ങനെയാണ് നിയോഗങ്ങൾ നിശ്ചയിച്ചത്. എഡ്വിനയുമായി നെഹ്രുവെ പ്രണയത്തിലാക്കിയാൽ ബ്രിട്ടന്റെ താല്പര്യങ്ങൾക്കനുസരിച്ച് അധികാരമാറ്റത്തെ കൈകാര്യം ചെയ്യാമെന്നായിരുന്നു കണക്കുകൂട്ടൽ. അത് തെറ്റിയെന്നും പറയാനാവില്ല.’&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;മൌണ്ട് ബാറ്റൺ, എഡ്വിന, നെഹ്രു - ആർക്കു വേണ്ടിയാണ് നാം കരയേണ്ടത്? ‘അങ്ങനെയങ്ങ് എന്നെ പറ്റിക്കാൻ ആർക്കും പറ്റില്ലെ’ന്ന് ഞാനും പറയാറുണ്ട്. അതിബുദ്ധിമാന്മാരും ബുദ്ധിമതികളുമായ നമുക്കെല്ലാം നേരെ ചരിത്രം പുഞ്ചിരിക്കുന്നു. ഭീകരാക്രമണത്തെച്ചൊല്ലി പാക്കിസ്ഥാനെതിരെ വികാരം കൊള്ളുന്ന നമുക്ക്, ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കണമെന്നു ശഠിക്കുന്ന പാക് മൊല്ലാക്കമാർക്ക് മുട്ടയിടാനുള്ള കിണർ എവിടെയാണു സർ?&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-862204737452705926?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/862204737452705926/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=862204737452705926' title='3 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/862204737452705926'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/862204737452705926'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2008/12/blog-post_21.html' title='പറ്റിക്കാൻ പറ്റുമോ?'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_hofaCRowNi4/SU5dsIfGlcI/AAAAAAAAADA/NW1JLikz-lo/s72-c/nehru_edwina.JPG' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-3735941774223319526</id><published>2008-12-14T07:29:00.001+04:00</published><updated>2008-12-14T07:31:43.073+04:00</updated><title type='text'>സമാരിറ്റൻ ഗേൾ</title><content type='html'>&lt;span style="font-weight:bold;"&gt;കിം കി ഡുക്&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;സീൻ ഒന്ന്.&lt;/span&gt;&lt;br /&gt;ഇന്റെർനെറ്റ്കഫേയിലിരുന്ന് ചാറ്റുചെയ്യുന്ന രണ്ട് സ്കൂൾ വിദ്യാർത്ഥിനികൾ. ലൈംഗികത്തൊഴിലാളികളായ അവർ ഇടപാടുകാരനുമായി സംസാരിക്കുകയാണ്.&lt;br /&gt;‘ഫ്രീ ടീൻ’ എന്ന പേരിലാണ് പെൺകുട്ടി ലോഗിൻ ചെയ്തിരിക്കുന്നത്. ഇടപാടുകാരൻ ‘അർജന്റ് ഗയ്’ എന്ന പേരിലും.&lt;br /&gt;ഫ്രീ ടിൻ: ഇന്ന് ഒഴിവുണ്ടോ? &lt;br /&gt;അർജന്റ് ഗയ്: നീ കാണാനെങ്ങനെ? കൊള്ളാമോ?&lt;br /&gt;ഫ്രീ ടിൻ: പിന്നല്ലാതെ?&lt;br /&gt;അർജന്റ് ഗയ്: മുഖമൊന്ന് കാണട്ടെ...&lt;br /&gt;ഫ്രീ ടിൻ: കാണിക്കാമല്ലോ...&lt;br /&gt;വെബ് കാമിലൂടെ മുഖം കാണിക്കുന്നു&lt;br /&gt;ഫ്രീ ടിൻ: എങ്ങനെയുണ്ട്?&lt;br /&gt;അർജന്റ് ഗയ്: ഇഷ്ടപ്പെട്ടു... റേറ്റ് എങ്ങനെയാ?&lt;br /&gt;ഫ്രീ ടിൻ: സാധാരണ എത്ര കൊടുക്കാറുണ്ട്?&lt;br /&gt;അർജന്റ് ഗയ്: ഞാൻ ആദ്യമായിട്ടാണ്. 200,000 വോൺ ആയാലോ?&lt;br /&gt;ഫ്രീ ടിൻ: ഒ.കെ. നമുക്ക് നേരിട്ടു കണ്ട് തീരുമാനിക്കാം.&lt;br /&gt;അർജന്റ് ഗയ്: നീ പോലീസുകാരിയൊന്നുമല്ലല്ലോ, അല്ലേ?&lt;br /&gt;ഫ്രീ ടിൻ: നിങ്ങൾ പോലീസിൽ നിന്നല്ലെങ്കിൽ ഞങ്ങളും അങ്ങനെയല്ലെന്നു കൂട്ടിക്കോളൂ&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;സീൻ രണ്ട്.&lt;/span&gt;&lt;br /&gt;ഫ്രീ ടിന്റെ മുഖത്ത് ചായം പുരട്ടുന്ന കൂട്ടുകാരി. ജേ യങ് എന്നാണ് ഫ്രീ ടിന്റെ പേര്, കൂട്ടുകാരിയുടേത് യോ ജിൻ എന്നും.&lt;br /&gt;ജേ യങ്: (വല്ലാത്തൊരു നിഷ്കളങ്കതയോടെ) പണ്ട് ഇന്ത്യയിൽ വസുമിത്ര എന്നൊരു വേശ്യ ഉണ്ടായിരുന്നു.&lt;br /&gt;യോ ജിൻ: വസുമിത്ര? നല്ല പേര്!&lt;br /&gt;ജേ യങ്: അവളുടെ കൂടെ കിടക്കുന്ന ആണുങ്ങളൊക്കെ സന്ന്യാസിമാരായി മാറിയിരുന്നുവത്രെ...!&lt;br /&gt;യോ ജിൻ: അതെങ്ങനെ?&lt;br /&gt;ജേ യങ്: അവൾ ശരിക്ക് സുഖിപ്പിക്കാറുണ്ടായിരിക്കും...&lt;br /&gt;യോ ജിൻ: അതുകൊണ്ട് സന്ന്യാസിമാരാകുമോ?&lt;br /&gt;ജേ യങ്: ആണുങ്ങളൊക്കെ ആ സമയത്ത് കുഞ്ഞുങ്ങളെപ്പോലെയാണ്. ആ സ്ത്രീ ഒരമ്മയെപ്പോലെ അവരെ ലാളിച്ചിട്ടുണ്ടാകും... യോ, ഇനി മുതൽ എന്നെ നീ വസുമിത്ര എന്നു വിളിച്ചാൽ മതി കേട്ടോ...&lt;br /&gt;............&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-3735941774223319526?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/3735941774223319526/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=3735941774223319526' title='2 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/3735941774223319526'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/3735941774223319526'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2008/12/blog-post.html' title='സമാരിറ്റൻ ഗേൾ'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-632381367963807981</id><published>2008-11-28T19:56:00.001+04:00</published><updated>2008-11-28T19:58:58.134+04:00</updated><title type='text'>സൂസന്ന</title><content type='html'>എഴുപതുകളുടെ തുടക്കം. മദ്ധ്യതിരുവിതാംകൂറിന്റെ നാട്ടുവഴികളിലൂടെ സൈക്കിളിന്റെ കൈപിടിച്ച് സൂസന്നക്കൊപ്പം അവൻ നടന്നു വരുന്നതും നോക്കി അടുത്തടുത്ത വീടുകളിൽ താമസിക്കുന്ന ബന്ധുക്കളും നാട്ടുകാരും ജനാലകൾക്കരികിൽ പതിവായി നിന്നു. ആ സുറിയാനി ക്രിസ്ത്യാനിപ്പെണ്ണുമായി നിനക്കെന്ത് എന്ന് നാട്ടിലെ ഈഴവപ്രമാണിയുടെ മകനോട് ആരും ചോദിച്ചില്ല.&lt;br /&gt;&lt;br /&gt;പ്രായമായവർ ചന്ദ്രൻ‌കുഞ്ഞെന്നും ഇളമക്കാർ ചന്ദ്രണ്ണനെന്നും അത്ര അടുപ്പമില്ലാത്തവർ ബോസ് എന്നും ആദരവോടെ അവനെ വിളിച്ചു. ‘ചന്ദ്രൻ വന്നിട്ടു തീരുമാനിക്കാം,’ പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളിലും തർക്കങ്ങളിലും ഒക്കെ നാട്ടിലെ പൊതു തീരുമാനം അങ്ങനെയായിരുന്നു. പിണറായിക്കും മുമ്പ് കേരളത്തിലെ ഇടതുവിദ്യാർത്ഥിപ്രസ്ഥാനത്തിന്റെ നായകരിൽ പ്രധാനപ്പെട്ടവനെ സുഭാഷ് ചന്ദ്രബോസ് എന്ന് ചരിത്രം വിളിച്ചു.&lt;br /&gt;&lt;br /&gt;സൂസന്ന ഗർഭിണിയായി. ദൂരെയെവിടെ നിന്നോ ഡോക്ടറെ വരുത്തി വീട്ടുകാർ ഛിദ്രം നടത്തി. ഒരു പട്ടാളക്കാരനെക്കൊണ്ട് കെട്ടിച്ചു. അവൾക്ക് കുടുംബവും കുട്ടികളുമായി. പത്രപ്രവർത്തനം പഠിക്കാനായി ചന്ദ്രൻ കൽക്കത്തക്കു വണ്ടി കയറി. ചാരു മജൂംദാറിന്റെ കേരളത്തിൽ നിന്നുള്ള ആദ്യ ശിഷ്യനായി.&lt;br /&gt;&lt;br /&gt;തിരിച്ചെത്തിയ കനലിൽ നിന്ന് ക്ഷുഭിതയൌവനങ്ങളിൽ തീയാളി. സ്ട്രീറ്റ് മാസികയും പുതിയ കഥകളും കവിതകളും കലയും ചിന്തയും ജനിച്ചു. പട്ടത്തുവിള, അരവിന്ദൻ, കടമ്മനിട്ട... അങ്ങനെ ഒരുപാടുപേരുടെ മേൽ‌വിലാസമായി രാമനിലയം മാറി. ഇടക്കിടെ കാക്കിക്കുപ്പായക്കാർ വന്നു. അടിയന്തരാവസ്ഥയുടെ നാളുകളിൽ സാക്ഷാൽ ജയറാം പടിക്കലും. മുഖത്തെ തേൾ മീശയിലെ രോമങ്ങൾ ഓരോന്നായി പിഴുതെടുക്കുമ്പോൾ ഒരിക്കൽ‌പോലും പടിക്കൽ ചിരിച്ചില്ലെന്ന് പിന്നീടൊരിക്കലും കിളിർക്കാത്ത മുഖത്തെ മാംസക്കുഴികളിൽ തലോടി പിന്നീട് ചന്ദ്രൻ പറഞ്ഞു; ഒരു തുള്ളി വെള്ളം പോലും കിട്ടാത്ത നാലു ദിനരാത്രങ്ങൾക്കൊടുവിൽ ലഭിച്ച മൂത്രത്തിന് എന്തുരുചിയായിരുന്നുവെന്ന് ഓർമ്മയില്ലെന്നും.&lt;br /&gt;&lt;br /&gt;ചന്ദ്രനെ മാത്രം മോചിപ്പിക്കാമെന്ന് അച്യുതമേനോൻ ദൂതയച്ചു. ഔദാര്യങ്ങൾക്ക് ഇളക്കാവുന്ന ശാഠ്യങ്ങളായിരുന്നില്ല എഴുപതുകളുടേതെന്ന് ആ വൃദ്ധൻ ഒരിക്കൽക്കൂടി അറിഞ്ഞു. ജനതാഭരണം വന്നു. എല്ലാവർക്കുമൊപ്പം മോചിതനായ ചന്ദ്രൻ കക്ഷത്തിൽ ചുരുട്ടിയ ഒരു ജനയുഗം പത്രവുമായി മുഷിഞ്ഞ വേഷത്തിൽ നാട്ടിലെത്തി. ഉണങ്ങിയ ആ ദേഹത്തിൽ മുഖത്തെ തേജസ്സുമാത്രമായിരുന്നു ബാക്കി.&lt;br /&gt;&lt;br /&gt;ഇഷ്ടപ്പെട്ട വിഭവങ്ങളൊരുക്കി നാട്ടിലെ ഓരോ വീട്ടിലും അമ്മമാർ ചന്ദ്രനെ കാത്തിരുന്നു. ആരോഗ്യം തിരിച്ചു വന്നു തുടങ്ങി. പ്രസ്സും മാസികയുമൊക്കെയായി ജീവിതം വീണ്ടും തളിർത്തു. വൈകിയിയെങ്കിലും ചന്ദ്രന് പെണ്ണാലോചിക്കാമെന്ന് കുഞ്ഞമ്മമാർ കിനാവു കണ്ടു.&lt;br /&gt;&lt;br /&gt;സുഹൃദ്സദസ്സുകളും സജീവമായി. യൌവനം തീരാറായവർ രാത്രികളിൽ വീഞ്ഞും സ്വപ്നങ്ങളും പകുത്തു. പുനലൂർ ബാലനടക്കമുള്ള കൂട്ടുകാരുമൊത്തുള്ള ഒരു കൂടിച്ചേരലിനു ശേഷം കിടക്കാനായി പോയ ചന്ദ്രനെ രാവിലെ ആരും കണ്ടില്ല. ധരിച്ചിരുന്ന വസ്ത്രങ്ങൾ വൃത്തിയായി മടക്കി അയയിൽ കിടന്നു. മേശമേൽ ഒരു ചാംസ് പാതി പുകഞ്ഞിരുന്നു. ചെരുപ്പുകൾ വെളിയിൽ കൃത്യമായി ഒതുങ്ങിക്കിടന്നു. അടുത്തുള്ള വീടുകളിലും ചുറ്റുവട്ടത്തും അന്വേഷണങ്ങളുണ്ടായി. അതൊന്നുമറിയാതെ തൊട്ടടുത്ത കിണറ്റിൽ കാലുകൾ മാത്രം വെളിയിൽ കാട്ടി ചന്ദ്രൻ ഉറങ്ങിക്കിടന്നു.&lt;br /&gt;&lt;br /&gt;ജനിച്ചിട്ടതുവരെ തീപൊള്ളി നടന്ന ചന്ദ്രന്റെ തണുത്ത ദേഹം കാണാൻ നാടു മുഴുവൻ കൂടി. പെട്ടെന്ന് മോശക്ക് കടലെന്ന പോലെ ആ പുരുഷാരം രണ്ടായി പിളർന്നു. സൂസന്ന. വിവാഹശേഷം, വർഷങ്ങളെത്രയോ കഴിഞ്ഞ്, നാട്ടിലേക്കുള്ള അവരുടെ ആദ്യവരവായിരുന്നു അന്ന്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-632381367963807981?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/632381367963807981/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=632381367963807981' title='4 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/632381367963807981'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/632381367963807981'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2008/11/blog-post.html' title='സൂസന്ന'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-1330459061728228790</id><published>2008-08-14T17:02:00.005+04:00</published><updated>2008-08-14T17:09:42.847+04:00</updated><title type='text'>ബ്ലോഗിന് മറക്കാതിരിക്കാന്‍</title><content type='html'>&lt;table bgcolor="#000000" cellpadding="0" cellspacing="0"&gt;&lt;tr&gt;&lt;td&gt;&lt;embed quality="high" pluginspage="http://www.macromedia.com/go/getflashplayer" type="application/x-shockwave-flash" bgcolor="#000" width="328" height="94" src="http://www.esnips.com//escentral/images/widgets/flash/esnips_player.swf" flashvars="theTheme=blue&amp;amp;autoPlay=no&amp;amp;theFile=http://www.esnips.com//nsdoc/47e32fac-9565-42d5-9b4e-f52b6f11870f&amp;amp;theName=Orphiyus&amp;amp;thePlayerURL=http://www.esnips.com//escentral/images/widgets/flash/mp3WidgetPlayer.swf"&gt;&lt;/embed&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;table cellpadding="2" style="font-family:Verdana, Arial, Helvetica, sans-serif; padding-left:2px; color:#FFFFFF; text-decoration:none ; ; font-size:10px; font-weight:bold"&gt;&lt;tr&gt;&lt;td&gt;&lt;a style="color:#FFFFFF; text-decoration:none " href="http://www.esnips.com/CreateWidgetAction.ns?type=0&amp;objectid=47e32fac-9565-42d5-9b4e-f52b6f11870f"&gt;     Get this widget &lt;/a&gt;&lt;/td&gt;&lt;td style="font-size:7px; font-weight:normal;"&gt;|&lt;/td&gt;&lt;td align="center"&gt;&lt;a align="center" style="color:#FFFFFF; text-decoration:none " href="http://www.esnips.com/doc/47e32fac-9565-42d5-9b4e-f52b6f11870f/Orphiyus/?widget=flash_player_esnips_blue"&gt;     Track details  &lt;/a&gt;&lt;/td&gt;&lt;td style="font-size:7px; font-weight:normal;"&gt;|&lt;/td&gt;&lt;td&gt;&lt;a align="center" style="color:#FF6600; text-decoration:none" href="http://www.esnips.com//adserver/?action=visit&amp;cid=player_dna&amp;url=/socialdna"&gt;   eSnips Social DNA    &lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;/table&gt;&lt;/td&gt;&lt;/tr&gt;&lt;/table&gt;&lt;br /&gt;ബ്ലോഗിന് എന്നെ മറക്കാതിരിക്കാന്‍&lt;br /&gt;ഈ ലോകത്ത് മുമ്പ് വന്ന (വനിതാലോകം) &lt;br /&gt;ഒരു പഴയ സാധനം ഇവിടെയും പോസ്റ്റുന്നു.&lt;br /&gt;&lt;br /&gt;&lt;em&gt;കല്പറ്റ നാരായണന്റെ ഓര്‍ഫിയൂസ്&lt;/em&gt;&lt;br /&gt;എല്ലാ പതിതരുടേയുമെന്ന പോലെ എന്റേയും ജീവിതം.&lt;br /&gt;ഇ-ലോകത്ത് ഞാന്‍ അത്മകഥകള്‍ മാത്രമേ അവതരിപ്പിച്ചുകൂടൂ &lt;br /&gt;എന്നു തോന്നുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-1330459061728228790?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/1330459061728228790/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=1330459061728228790' title='1 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/1330459061728228790'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/1330459061728228790'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2008/08/blog-post.html' title='ബ്ലോഗിന് മറക്കാതിരിക്കാന്‍'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-8342016093110708757</id><published>2008-05-19T12:25:00.004+04:00</published><updated>2008-05-19T13:11:07.894+04:00</updated><title type='text'>സഹനം</title><content type='html'>&lt;div align="left"&gt;ഒരു സുഹൃത്തിന്റെ പുസ്തകപ്രകാശനമായിരുന്നു കഴിഞ്ഞ ദിവസം. ഒരു കൂട്ടം സഖാക്കളുടെ ഒത്തുചേരല്‍; കാവ്യസന്ധ്യയും.&lt;br /&gt;&lt;br /&gt;അവസാനം കവിത ചൊല്ലിയത് അല്പം വൈകിയെത്തിയ സലിം‌രാജാണ്. അദ്ദേഹം തന്റെ പതിഞ്ഞ ശബ്ദത്തില്‍ വായിച്ചു തുടങ്ങി; മുപ്പതുവര്‍ഷങ്ങളോളം തന്റെ സുഹൃത്തും സഖാവുമായിരുന്നവന്റെ സ്മരണക്ക്. &lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div align="center"&gt;...എന്തേ നീ ഓര്‍മ്മയില്‍ മാത്രം പൂക്കുന്ന ഒരു പൂമരമായത്?...&lt;br /&gt;...പ്രിയനേ, എന്തിനീ അനാഥത്വം ഞങ്ങള്‍ക്ക് തന്നു?&lt;br /&gt;വേര്‍പാട്, ആത്മാവിനെ നുറുക്കുന്ന ഈ സഹനം&lt;br /&gt;കറുത്തകൊടിയായി പൂത്തുനില്‍ക്കുന്ന സൌഹൃദം...&lt;br /&gt;...സുഹൃത്തേ, പറയാതെ പറയൂ &lt;/div&gt;&lt;div align="center"&gt;വരും ജന്മത്തില്‍ നീ ആരായിരിക്കും?&lt;/div&gt;&lt;div align="center"&gt;&lt;/div&gt;&lt;div align="center"&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;മനസ്സ് പെട്ടെന്ന് വര്‍ഷങ്ങള്‍ പിറകിലേക്കു പോയി. വിക്ഷുബ്ധമായ നാളുകളില്‍ ഇടംവലം നിന്നവര്‍. അവരുടെ ധീരതയില്‍ തലചായ്ചാണ് അന്ന് ഞങ്ങള്‍ ഉറങ്ങിയിരുന്നത്. സലിം‌രാജിന്റെ വാക്കുകളില്‍ അടയാളപ്പെട്ടവന്‍ മറ്റെല്ലാവരും ഓടി മാറുമ്പോഴും ലാത്തിയടിയേറ്റ് നിണച്ചാലൊഴുകുന്ന ശിരസ്സുമായി തെരുവിന് നടുക്കുനിന്ന് ഗര്‍ജ്ജിച്ചു. ചക്രവ്യൂഹങ്ങള്‍ തകര്‍ത്ത് അഭിമന്യുവെപ്പോലെ മറ്റെയാള്‍ സഹയാത്രികര്‍ക്ക് വഴിയൊരുക്കി. പുതിയ അശാന്തികളില്‍ മുമ്പേ കൂട്ടം വിട്ടുപോയ എന്നെത്തേടി പലപ്പോഴും വന്നു. ഒപ്പമുണ്ടെന്ന് പരസ്പരം സാന്ത്വനിപ്പിച്ചു.&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;യൌവനത്തിന്റെ നിറവില്‍ തന്നെ ഒരുവനെ മസ്തിഷ്കാഘാതം കൊണ്ടുപോയി. ഇപ്പോഴും ദുരൂഹമായ ഒരപകടം രണ്ടാമനേയും. ഇരുവരും അടുത്തറിയുകപോലുമില്ലാതിരുന്ന നൂറുകണക്കിനു പേര്‍, നീണ്ടനിര വരച്ച യൌവനം, അകലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥീവിദ്യാര്‍ത്ഥിനികള്‍ ചേതനയറ്റ ആ ശരീരങ്ങളെ നോക്കി മരവിച്ചു നിന്നു. പോവരുതേ പോവരുതേയെന്ന് കേണപേക്ഷിച്ച് ഒരു സഹോദരനുവേണ്ടിയെന്നതിനേക്കാള്‍ കൂടുതല്‍ കരഞ്ഞു. ഇപ്പോഴും കവിതയായി, കണ്ണീര്‍ നനവായി ഓര്‍മ്മകളില്‍ അവര്‍ നിറയുന്നു.&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;അടുത്തവളവില്‍, അല്ലെങ്കില്‍ അതിനടുത്ത വളവില്‍ ആ കറുത്ത സുന്ദരി ഇനി എന്നെയും കാത്തുനില്‍ക്കുന്നു. ആരുടേയും കണ്ണുകള്‍ ഇവനുവേണ്ടി ഈറനാവാനില്ല, വരും ജന്മത്തിലെ എന്നെത്തേടി ആരുടേയും കവിതകള്‍ വരില്ല. വിശുദ്ധമായ ജീവിതങ്ങള്‍ക്കുമാത്രം അവകാശപ്പെട്ട സ്നേഹത്തിന്റെ പങ്കുപറ്റാനര്‍ഹതയില്ലാത്ത ജന്മം അങ്ങനെതന്നെ യാത്രയാവട്ടെ.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-8342016093110708757?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/8342016093110708757/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=8342016093110708757' title='4 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/8342016093110708757'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/8342016093110708757'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2008/05/blog-post.html' title='സഹനം'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-7915563132149288478</id><published>2008-04-20T10:29:00.004+04:00</published><updated>2008-04-20T11:01:29.444+04:00</updated><title type='text'>വീണ്ടും ചില സിനിമാവിശേഷങ്ങള്‍</title><content type='html'>ചലിക്കുന്ന ചിത്രങ്ങളോട് പണ്ടേയില്ല കമ്പം.&lt;br /&gt;തൃശ്ശൂര്‍ സായാഹ്നങ്ങളില്‍ പ്രിയനും മറ്റും നാടകം വിട്ട് സിനിമയിലേക്ക് ചര്‍ച്ച കടത്തുമ്പോഴേക്കും&lt;br /&gt;‘ലാല്‍ സലാം’ പറഞ്ഞ് പിരിയുകയാണ് പതിവ്.&lt;br /&gt;ക്ലാസ്സിക്കുകള്‍ കാണുക എന്ന അബദ്ധം സംഭവിക്കാറേയില്ല. മേളകളുടെ നാലയലത്തുകൂടി പോകില്ല.&lt;br /&gt;ദുര്‍ബ്ബലമായ ശരീരത്തിന്റെ പരിമിതികള്‍, അത്രമാത്രം :)&lt;br /&gt;എങ്കിലും ഫെമിനിസത്തോളം ഭീകരമല്ല സംഗതി എന്നതിനാല്‍&lt;br /&gt; ചില  ജനപ്രിയ സാംസ്കാരികമുന്നേറ്റങ്ങള്‍ പതിവുണ്ട്. &lt;br /&gt;അങ്ങനെ പുതുതായി കണ്ട ചില സിനിമാ വിശേഷങ്ങള്‍ നിങ്ങളുമായി പങ്കു വച്ചിട്ടേ ഉള്ളൂ കാര്യം!&lt;br /&gt;(എന്നെ സിനിമ കാണാന്‍ നിര്‍ബ്ബന്ധിച്ചുകൊണ്ടേയിരിക്കുന്ന  കൂട്ടുകാര്‍ക്ക് സമര്‍പ്പണം)&lt;br /&gt;&lt;br /&gt;അവസാനത്തേതു തൊട്ട് തുടങ്ങാം&lt;br /&gt; &lt;br /&gt;കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തായിരുന്നു.&lt;br /&gt;മടങ്ങും വഴി കൂടെയുള്ള സുഹൃത്ത് ഒരു സെക്കന്റിനു കേറിയിട്ട് നീങ്ങാം എന്ന് പറഞ്ഞു.&lt;br /&gt;'മുല്ല'. തീറ്റയെടുത്ത് ഒരു മണിക്കൂര്‍ മുമ്പ് തിയ്യേറ്ററിലെത്തി.&lt;br /&gt;മുഷിഞ്ഞ വേഷവും അസുഖകരമായ മുഖവുമായി ഒരാളുടെ സ്വാഗതം :&lt;br /&gt;'മുല്ലക്കാണോ? കത്തിയാ കേട്ടോ'&lt;br /&gt;മറ്റു നടന്മാരുടെ ഫാനുകള്‍ കൂലിക്കെടുത്ത അവതാരം.&lt;br /&gt;പുച്ഛിച്ച് ഞങ്ങള്‍ കേറി.&lt;br /&gt;തുടക്കത്തിലെ ഏറ്റവും പ്രാകൃതമായ ഗ്രാഫിക്സ് കണ്ടപ്പോഴെ കുറ്റം പറഞ്ഞു.&lt;br /&gt;ലാല്‍ ജോസ് പടമല്ലേ, പിന്നെ അവസരം കിട്ടിയില്ലെങ്കിലൊ.&lt;br /&gt;15 മിനുറ്റ് കഴിഞ്ഞപ്പോഴാണറിഞ്ഞത്,&lt;br /&gt;റിലീസിങ്ങ് ദിവസം ആദ്യ ഷോക്ക് ഇടികൂടി കയറിയ ഭാഗ്യവാനാണ് ഗേറ്റില്‍ കണ്ട കക്ഷി.&lt;br /&gt;ചങ്ങാതി അന്നു തുടങ്ങിയ നില്‍പ്പാണ്, പടം മാറിയിട്ടേ വീട്ടിലേക്കു പോകുന്നുള്ളൂ ത്രേ!.&lt;br /&gt; &lt;br /&gt;പത്രത്തില്‍ നിന്നു പോരുന്നതിനു മുമ്പാണ് കല്‍ക്കത്ത ന്യൂസ് കണ്ടത്.&lt;br /&gt;പത്രക്കാര്‍ക്കുള്ള പ്രിവ്യൂ. &lt;br /&gt;സാധാരണ 11 നു സൂര്യനുദിക്കുന്ന ശിങ്കങ്ങളെല്ലാം&lt;br /&gt;രാവിലെ 9നു തന്നെ കഷ്ടപ്പെട്ട് തിയ്യേറ്ററിലെത്തി.&lt;br /&gt;പടം കഴിഞ്ഞ് പത്ര സമ്മേളനം.&lt;br /&gt;വളരെ സ്ട്രൈയ്‌ന്‍ ചെയ്താണ് ഞാന്‍ പടം പിടിച്ചതെന്ന് ബ്ലെസ്സി.&lt;br /&gt;അതിലേറെ സ്ട്രൈയ്‌ന്‍ ചെയ്താണ് ഞങ്ങള്‍ അതുകണ്ടതെന്ന് സഹപ്രവര്‍ത്തകന്റെ അലര്‍ച്ച. &lt;br /&gt; &lt;br /&gt;അതിനും മുമ്പ് എറണാകുളത്ത് രണ്ടു സുഹൃത്തുക്കളുമൊത്ത് ഒരേ കടല്‍.&lt;br /&gt;മമ്മൂട്ടിയില്‍ നിന്ന് താന്‍ ഗര്‍ഭിണിയായ വിവരം അറിയിക്കാനെത്തുന്ന മീരയോട്&lt;br /&gt;മമ്മൂട്ടിയുടെ ചോദ്യം : ലോകത്ത്  ഒരു നിമിഷം ആയിരക്കണക്കിനു കുഞ്ഞുങ്ങള്‍ ജനിക്കുന്നു.&lt;br /&gt;അതിലൊന്നുകൂടി. അതിനെന്ത്?&lt;br /&gt;പടം കഴിഞ്ഞിറങ്ങിയപ്പോള്‍ ചങ്ങാതിയുടെ ആത്മഗതം :&lt;br /&gt;ലോകത്ത് ഒരു ദിവസം അഞ്ഞൂറിലധികം ചിത്രങ്ങള്‍ റിലീസ് ആകുന്നു.&lt;br /&gt;അതിലൊന്ന് ഒരേ കടല്‍ ആയിപ്പോയി. അതിനെന്ത്?&lt;br /&gt;&lt;br /&gt;റോക്ക് ആന്‍ഡ് റോള്‍, കോളേജ് കുമാരന്‍ പോലുള്ള സാഹസങ്ങള്‍ക്ക് കേറാതിരിക്കാനുള്ള&lt;br /&gt;സദ്ബുദ്ധി എവിടന്നോ തോന്നി.&lt;br /&gt;അതുകൊണ്ടിപ്പോഴും ജീവനോടെ ഉണ്ട്.&lt;br /&gt; &lt;br /&gt;ഇനി മേലാക്കം സിനിമ എന്നെന്നോട് മിണ്ടിപ്പോയാല്‍....... ങാ‍ാ.....&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-7915563132149288478?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/7915563132149288478/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=7915563132149288478' title='12 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/7915563132149288478'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/7915563132149288478'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2008/04/blog-post_20.html' title='വീണ്ടും ചില സിനിമാവിശേഷങ്ങള്‍'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-4002519656463175658</id><published>2008-04-13T20:05:00.001+04:00</published><updated>2008-04-13T20:09:03.078+04:00</updated><title type='text'>അത് കളവാണ്.</title><content type='html'>ഒരുപാടു രാജ്യങ്ങള്‍ കീഴടക്കിയ വിശ്രുതനായ ഒരു ചക്രവര്‍ത്തി ഒരു സൂഫിയോഗിയാകുവാന്‍ തീരുമാനിച്ചു. ലോകമെങ്ങുമുള്ള ജനങ്ങള്‍ക്ക് സൂ‍ഫികളോടുള്ള ആദരവാണ് ചക്രവര്‍ത്തിയെ അതിനു പ്രേരിപ്പിച്ചത്. ആ ആദരവ് തനിക്കു കൂടി ലഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.&lt;br /&gt;&lt;br /&gt;അദ്ദേഹം ഒരു മഹായോഗിയെ ചെന്നു കണ്ടു. അറിവിന്റെ പാതയില്‍ തന്നെയും ചേര്‍ക്കണമെന്ന് അപേക്ഷിച്ചു.&lt;br /&gt;യോഗി പറഞ്ഞു : “തിരുമനസ്സേ, അങ്ങയോടുള്ള എല്ലാ അദരവോടും കൂടി പറയട്ടെ. അങ്ങീ പരീക്ഷണത്തില്‍ ജയിക്കുകയില്ല”. “ജീവിതത്തിന്റെ മറ്റെല്ലാ മേഖലകളിലും വിജയം നേടിയ എനിക്ക് ഇതിലും ജയിക്കാന്‍ കഴിയും” ചക്രവര്‍ത്തി ഉറച്ച സ്വരത്തില്‍ പറഞ്ഞു, “എന്നെയൊന്നു പരീക്ഷിക്കുക”.&lt;br /&gt;“തിരുമനസ്സേ, അങ്ങയെ ഒരു പരീക്ഷക്കിരുത്തുവാനുള്ള ശ്രമം എന്നെ സംബന്ധിച്ചിടത്തോളം അനുചിതമാണ്. അത് സമയം പാഴാക്കലാണ്, അസംബന്ധമാണ്. എന്നാല്‍ തുറന്ന രാജസദസ്സില്‍ വച്ച് പരീക്ഷക്ക് വിധേയനാകാന്‍ അങ്ങൊരുക്കമാണെങ്കില്‍ ഞാന്‍ സമ്മതിക്കാം. അങ്ങയുടെ പരാജയം മറ്റുള്ളവര്‍ക്ക് യോഗികളുടെ മാര്‍ഗ്ഗത്തെക്കുറിച്ചുള്ള ഒരു പാഠമാകും എന്നതിനാല്‍.”&lt;br /&gt;&lt;br /&gt;ചക്രവര്‍ത്തി സമ്മതിച്ചു; സദസ്സു സമ്മേളിച്ചു. &lt;br /&gt;“ഞാന്‍ പറയുന്ന എല്ലാ പ്രസ്താവനകള്‍ക്കും ‘ഞാന്‍ താങ്കളെ വിശ്വസിക്കുന്നു’ എന്ന് അങ്ങ് ഉത്തരം നല്‍കണം” യോഗി പരീക്ഷ നിശ്ചയിച്ചു. “അത് വളരെ എളുപ്പം, തുടങ്ങാം” ചക്രവര്‍ത്തി തയ്യാറായി.&lt;br /&gt;&lt;br /&gt;“ആയിരം കൊല്ലം മുമ്പേ ഞാന്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തു”&lt;br /&gt;“ഞാന്‍ താങ്കളെ വിശ്വസിക്കുന്നു”&lt;br /&gt;“തലമുറകള്‍ പോയി മറയുമ്പോഴും വാര്‍ദ്ധക്യം ബാധിക്കാതെ ഞാന്‍ നിന്നു”&lt;br /&gt;“അതെ, താങ്കളെ ഞാന്‍ വിശ്വസിക്കുന്നു”&lt;br /&gt;“മഴ താഴെ നിന്നും മേലേക്കു വീഴുന്ന നാടുകളില്‍ ഞാന്‍ സഞ്ചരിച്ചു. അവിടെ സൂര്യന്‍ തണുത്തുറഞ്ഞതായിരുന്നു. മനുഷ്യര്‍ പ്രാണികളേക്കാള്‍ ചെറുതായിരുന്നു”&lt;br /&gt;“ശരി തന്നെ, ഞാന്‍ താങ്കളെ വിശ്വസിക്കുന്നു”&lt;br /&gt;“പിന്നെ ഞാന്‍ പഠിക്കാനാഗ്രഹിക്കാത്ത ജനങ്ങളെ പഠിപ്പിച്ചു. പഠിക്കാനാഗ്രഹിച്ചവരെ പഠിപ്പിക്കാനായില്ല. ഞാന്‍ കളവ് പറയുമ്പോള്‍ സത്യമാണെന്നും സത്യം പറയുമ്പോള്‍ കളവാണെന്നും അവര്‍ വിശ്വസിച്ചു”&lt;br /&gt;“അതെ, ഞാന്‍ താങ്കളെ വിശ്വസിക്കുന്നു”&lt;br /&gt;“ഒരു യാത്രക്കിടയില്‍ താങ്കളുടെ അച്ഛനമ്മമാരെ ഞാന്‍ കണ്ടു. അവര്‍ കള്ളന്മാരായിരുന്നു, ചതിയന്മാരായിരുന്നു. അവര്‍ ചെയ്ത ഗൌരവമേറിയ തെറ്റുകള്‍ക്ക് കനത്ത ശിക്ഷ കിട്ടിയിരുന്നു”&lt;br /&gt;&lt;br /&gt;“അത് കളവാണ്. അതിലെ ഒരൊറ്റ വാക്കും ഞാന്‍ വിശ്വസിക്കുന്നില്ല” ചക്രവര്‍ത്തി അലറി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-4002519656463175658?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/4002519656463175658/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=4002519656463175658' title='6 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/4002519656463175658'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/4002519656463175658'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2008/04/blog-post.html' title='അത് കളവാണ്.'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-7448317731525393551</id><published>2008-03-21T12:22:00.002+04:00</published><updated>2008-03-22T07:19:44.368+04:00</updated><title type='text'>പാഠം</title><content type='html'>&lt;p&gt;അര്‍ധരാത്രി നഗരമധ്യത്തിലൂടെ നീങ്ങുന്ന സംഘത്തിനുമുന്നില്‍ അപ്രതീക്ഷിതമായല്ല പോലീസ് വണ്ടി നിന്നത്. കയ്യിലെ നീണ്ട വെട്ടുകത്തി കാര്യങ്ങള്‍ എളുപ്പമാക്കി. “കോളേജില്‍ നാളെ സര്‍വ്വകലാശാലായൂണിയന്റെ ക്യാമ്പ് തുടങ്ങുകയാണ്. അതിന് കുരുത്തോല വെട്ടാന്‍ ഇറങ്ങിയതാണ്. ഉടമസ്ഥന്‍ സമ്മതിച്ചിട്ടുണ്ട്.”  വിശദീകരണങ്ങള്‍ എസ്.ഐ. ക്ക് ബോധിച്ചു. വാച്ചില്‍ നോക്കി. “രാത്രി 12 മണിക്ക് ശേഷം വീട്ടില്‍ വന്ന് കുരുത്തോല വെട്ടിക്കോളാന്‍ സമ്മതിച്ച ആ ഉടമസ്ഥനെ എനിക്കൊന്നു കാണണമല്ലോ, ഇങ്ങോട്ടു കയറിക്കേ”. യാങ്കിപ്പട്ടാളത്തിന്റെ കയ്യിലകപ്പെട്ട ചെഗുവേരയുടെ സ്മരണകള്‍  ക്ഷുഭിതയൌവനങ്ങളുടെ മനസ്സില്‍ ഇരമ്പി. ബൂര്‍ഷ്വാ ഭരണകൂടത്തിന്റെ കാവല്‍നായ്ക്കളുടെ മര്‍ദ്ദനങ്ങള്‍ക്കും തുറുങ്കുകള്‍ക്കും തങ്ങളെ തളര്‍ത്താനാവില്ലെന്ന് മനസ്സിലുറപ്പിച്ച് ജീപ്പിന്റെ പുറകിലെ പടിയില്‍ കാ‍ല്‍ വച്ചു.&lt;br /&gt;&lt;br /&gt;“പിള്ളേരെ വിട്ടേര്, ഞാന്‍ വരാം. പോരേ?” പിന്നില്‍ നിന്ന് ഒരുറച്ച ശബ്ദം. കയ്യില്‍ പശ ബക്കറ്റും കക്ഷത്തില്‍ പോസ്റ്ററുകളുമായി മറ്റൊരു സംഘത്തെ നയിച്ച്  തല നരച്ച ഒരു ദീര്‍ഘകായന്‍. മൈതപ്പശ വീണ് ഒട്ടിയ ഷര്‍ട്ടും മുണ്ടും, കാലില്‍ വള്ളിച്ചെരുപ്പ്. “അയ്യോ സാറോ?” എസ്.ഐ. വിനീതവിധേയനായി. ജീവിതം ഒരാഘോഷമായിരുന്നു ആ അധ്യാപകന്. ഒരുപാടു വന്മരങ്ങള്‍ക്കിടയില്‍ ഒരിളം കാറ്റുപോലെ സ്വച്ഛമായി അതൊഴുകി, ‘അരുതു’കള്‍ ഇല്ലാതെ.&lt;br /&gt;&lt;br /&gt;സാംസ്കാരിക വിപ്ലവം പൂര്‍ത്തീകരിച്ച് മടങ്ങവേ സംസാരവിഷയം പെണ്‍കുട്ടികളായി. പ്രേമത്തില്‍ കുടുങ്ങി ‘കൈവിട്ടു’ പോയ സഖാവിനെ ചീത്ത പറയുമ്പോള്‍ മൂര്‍ച്ച കൂടി. ‘രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നു’ എന്നു പറഞ്ഞ പ്രതിവിപ്ലവകാരിയെ മാര്‍ക്സ് എടുത്തിട്ടു കശക്കാഞ്ഞതെന്തേ എന്ന് ആകുലപ്പെട്ടു. &lt;br /&gt;&lt;br /&gt;ഇതെല്ലാം കേട്ട് ഒരിളം ചിരിയോടെ മൌനം പാലിച്ച സാറിനുമുന്നില്‍ വിജ്ഞാനദാഹം അണപൊട്ടി; “സാറ് പ്രേമിച്ചിട്ടുണ്ടോ?” സാര്‍ പറഞ്ഞുതുടങ്ങി, തന്റെ കൌമാരം, യൌവനം... ഒക്കെ. പഠനം കഴിഞ്ഞ് ട്യൂട്ടോറിയല്‍ കോളേജില്‍ പഠിപ്പിച്ചുകൊണ്ടിരിക്കെ അവള്‍ വിളിച്ചു : “എന്റെ കല്ല്യാണം ഉറപ്പിക്കാന്‍ പോവ്വാണ്. ഞാന്‍ നിന്റടുത്തേക്ക് വരട്ടെ?” “അന്ന്  അതിനുള്ള ധൈര്യം എനിക്കില്ലായിരുന്നു. വീട്ടിലെ സാമ്പത്തിക പ്രയാസങ്ങള്‍, രണ്ടു പെങ്ങന്മാര്‍, തൊഴിലില്ലായ്മ... പതിവു ന്യായീകരണങ്ങള്‍” “ഓമനേ, ഇനി നമ്മള്‍ കാണില്ല കേട്ടോ”. ആ പ്രണയം നിലച്ചു. വിവാഹം കഴിഞ്ഞ് അവര്‍ വിദേശത്തേക്കു പോയി.“പിന്നീട് നിങ്ങള്‍ കണ്ടില്ലേ?” “ഉവ്വ്, ഒരുപാടു വര്‍ഷങ്ങള്‍ കഴിഞ്ഞ്. ഭര്‍ത്താവുമൊന്നിച്ച് നമ്മുടെ കോളേജില്‍ വന്നു. മകളെ ചേര്‍ക്കാനായി.” “ഓമനേ, ലോക്കല്‍ ഗാര്‍ഡിയനായി നിന്റെ പേരാണ് വച്ചിരിക്കുന്നത് കേട്ടോ” പ്രിന്‍സിപ്പാളിനോട് അമ്മ പറഞ്ഞു. &lt;br /&gt;&lt;br /&gt;പഴയ ആ നല്ല നിമിഷങ്ങളുടെ സ്മരണയില്‍ രണ്ടു ചുവടു നീങ്ങിയില്ല, റോഡരുകിലെ കാറില്‍ നിന്ന് ഒരു വിളി, “ഓമനേ...” മല്ലിക സാരാഭായിയെപ്പോലെ ഗാംഭീര്യമാര്‍ന്ന ഒരു സ്ത്രീ. അതവരായിരുന്നുവെന്ന് ആരും പറഞ്ഞുതരേണ്ടതില്ലായിരുന്നു. എവിടെയോ പോയി മടങ്ങും വഴി കാര്‍ വഴിയില്‍ ബ്രേക്ക് ഡൌണായിരിക്കുകയാണ്. ശിഷ്യര്‍ സാറിനുവേണ്ടി പാഞ്ഞു.മിനിറ്റുകള്‍ക്കകം ഒരു വര്‍ക്ക്ഷോപ്പുകാരനെ പൊക്കി പ്രശ്നം പരിഹരിച്ച് കോളേജിലേക്കു മടങ്ങുമ്പോള്‍ എല്ലാവരും നിശ്ശബ്ദരായിരുന്നു. &lt;br /&gt;&lt;br /&gt;“ഒപ്പം വരാനൊരുങ്ങിയ പ്രണയിനിയോട് വേണ്ടെന്നു പറയുന്ന പുരുഷന്‍, സ്നേഹിച്ച പുരുഷന്‍ വിളിക്കുമ്പോള്‍ കൂടെ ചെല്ലാത്ത സ്ത്രീ. ഇത്രത്തോളം ശപിക്കപ്പെട്ട ജീവിതങ്ങള്‍ മറ്റൊന്നില്ല.” എപ്പോഴോ ആരോടെന്നില്ലാതെ സാര്‍ പറഞ്ഞു. ജീവിതത്തെക്കുറിച്ചുള്ള ഒരു വലിയ പാഠം ഞങ്ങള്‍ ഇങ്ങനെയാണ് പഠിച്ചത്.&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-7448317731525393551?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/7448317731525393551/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=7448317731525393551' title='7 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/7448317731525393551'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/7448317731525393551'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2008/03/blog-post_21.html' title='പാഠം'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-3196201828909918316</id><published>2008-03-05T10:27:00.001+04:00</published><updated>2008-03-05T10:29:38.471+04:00</updated><title type='text'>വഷളന്‍</title><content type='html'>വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു മാര്‍ച്ച്.&lt;br /&gt;കോളേജിനരികിലെ വിശാലമായ റബ്ബര്‍തോട്ടത്തിനപ്പുറമാണ്‌ ലോഡ്ജ്.&lt;br /&gt;വര്‍ഷാന്ത്യപ്പരീക്ഷക്ക് എലിയറ്റിനെ വായിച്ചുകൊണ്ടിരിക്കുന്ന സമയം, രാവിലെ.&lt;br /&gt;അപ്രതീക്ഷിതമായാണ്‌ നല്ലൊരു മഴ പെയ്തത്.&lt;br /&gt;വെയില്‍ കനക്കുന്ന കാലത്തെ കുളിര്‌, നനുത്ത കാറ്റടി, കമിഴ്ന്ന റബ്ബറിലകളില്‍ നിന്ന് ഇറ്റുവീഴുന്ന ജലധാര...&lt;br /&gt;കാട്ടാളര്‍ക്ക് കവികളാകാന്‍ മറ്റൊന്നും വേണ്ടായിരുന്നു. &lt;br /&gt;വൈലോപ്പിള്ളിക്കായിരുന്നു സമര്‍പ്പണം, കണ്ണീര്‍പ്പാടം.&lt;br /&gt;   'സാരി നീ ചെരിച്ചേറ്റിപ്പോകെ, നിന്‍ മൃദുരോമ-&lt;br /&gt;   ചാരുവാം കണങ്കാല്‍ കണ്ടെനിക്കു പാവം തോന്നി.'&lt;br /&gt;ആനന്ദന്‍ ഉറക്കെ ചൊല്ലി.&lt;br /&gt;&lt;br /&gt;മഴ തോര്‍ന്നതും ഓരോ ചായക്കും ചാര്‍മിനാറിനുമുള്ള ചില്ലറ എണ്ണിപ്പെറുക്കി കവലയിലേക്കു നടന്നു.&lt;br /&gt;മുന്നിലായി ഒരു കുടും‌ബം.&lt;br /&gt;എന്തൊക്കെയോ പ്രാരാബ്ധങ്ങളാലോചിച്ചാവാം അല്പം പതുക്കെയായിപ്പോയ അച്ഛനും അമ്മയും.&lt;br /&gt;മുന്നില്‍ കുഞ്ഞനുജനും ചേച്ചിയും.&lt;br /&gt;15...16... ഏറിയാല്‍ 17 ഹേമന്തങ്ങള്‍.&lt;br /&gt;അതിലപ്പുറമായാല്‍, ഗുരു പറഞ്ഞതുപോലെ ഹേമന്തങ്ങള്‍ക്ക് അര്‍ത്ഥമില്ലാതാവും.&lt;br /&gt;വഴിയില്‍ അങ്ങിങ്ങായി വെള്ളം കെട്ടിനില്‍ക്കുന്നുണ്ട്.&lt;br /&gt;ഒറ്റച്ചാട്ടത്തിന്‌ അനുജന്‍ ഒരു കുഴിയുടെ അങ്ങേക്കരയിലെത്തി.&lt;br /&gt;"ചേച്ചിക്ക് ചാടാമോ?"&lt;br /&gt;ചുറ്റും നോക്കി അവള്‍ പൂക്കള്‍ നിറഞ്ഞ ആ പഴയ പാവാട കണങ്കാല്‍ വരെ മെല്ലെ ഉയര്‍ത്തി.&lt;br /&gt;&lt;br /&gt;ചാട്ടം ഞങ്ങളാരും കണ്ടില്ല.&lt;br /&gt;ജീവിതം തുഴഞ്ഞു തുടങ്ങിയിട്ടുപോലുമില്ലാതിരുന്നതു കൊണ്ടാണ്;&lt;br /&gt;അല്ലെങ്കിലാ നിമിഷം അവളുടെ അച്ഛനരികിലെത്തി പെണ്ണാലോചിച്ചേനെ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-3196201828909918316?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/3196201828909918316/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=3196201828909918316' title='11 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/3196201828909918316'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/3196201828909918316'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2008/03/blog-post.html' title='വഷളന്‍'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-6734562728436463018</id><published>2008-01-07T19:09:00.000+04:00</published><updated>2008-01-07T19:54:26.348+04:00</updated><title type='text'>റൊമാന്റിക്ക്</title><content type='html'>&lt;a href="http://4.bp.blogspot.com/_hofaCRowNi4/R4JJ5tjdoPI/AAAAAAAAABs/8i4ndkD9-cU/s1600-h/beverly.jpg"&gt;&lt;img id="BLOGGER_PHOTO_ID_5152762179494977778" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://4.bp.blogspot.com/_hofaCRowNi4/R4JJ5tjdoPI/AAAAAAAAABs/8i4ndkD9-cU/s320/beverly.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:85%;"&gt;&lt;em&gt;ഫ്രാങ്കും ബെവേര്‍ലിയും കൊച്ചിയുടെ കായല്‍ തീരത്ത്&lt;/em&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;“ദയവായി പബ്ലിക് കാള്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കാമോ?” മേഘമാലകള്‍ക്കുമപ്പുറം പറന്നുയരുന്ന വിമാനത്തിലിരുന്ന് ഫ്രാങ്ക് എയര്‍ഹോസ്റ്റസിനോടു ചോദിച്ചു. മൈക്ക് കയ്യിലെടുത്ത് യാത്രക്കാരെല്ലാം കേള്‍ക്കെ അപരിചിതയായ സഹയാത്രികയോട് ഒരു വിവാഹാഭ്യര്‍ത്ഥന. പ്രഥമദര്‍ശനത്തിലെ പ്രണയം ലോകര്‍ മുഴുവന്‍ കേള്‍ക്കെ വിളിച്ചുപറഞ്ഞ ആ സ്നേഹം നിരസിക്കാന്‍ അവര്‍ക്കായില്ല. സങ്കല്പങ്ങള്‍ക്കുമപ്പുറത്തെ ഈ പ്രണയകഥയിലെ നായിക ബെവേര്‍ലി. കാനഡയുടെ ചീഫ് ജസ്റ്റീസ്. ബെവേര്‍ലിയുടെ രണ്ടാം വിവാഹമായിരുന്നു ഫ്രാങ്കുമൊത്ത്.&lt;br /&gt;&lt;br /&gt;പത്രലോകത്തെ ‘ഭായി’യില്‍ നിന്ന് ഇടക്കൊക്കെ ഒരു വിളിവരും. അത് ഏതെങ്കിലും മല കയറാനാകാം, അറുബോറന്‍ ശാസ്ത്രസെമിനാറുകളിലേക്കാകാം, വരണ്ട വിചാരണകളിലേക്കാവാം, നനുത്ത ലഹരി പതയുന്ന സായാഹ്നങ്ങളിലേക്കാകാം... ഇക്കുറി അത് അറുപതുകള്‍ കടന്നുമൊഴുകുന്ന ഈ പ്രണയത്തെ വരവേല്‍ക്കാനായിരുന്നു. ചില അനുഭവങ്ങള്‍ക്ക് നന്ദി പറയാന്‍ വയ്യ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-6734562728436463018?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/6734562728436463018/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=6734562728436463018' title='6 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/6734562728436463018'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/6734562728436463018'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2008/01/blog-post_07.html' title='റൊമാന്റിക്ക്'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_hofaCRowNi4/R4JJ5tjdoPI/AAAAAAAAABs/8i4ndkD9-cU/s72-c/beverly.jpg' height='72' width='72'/><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-2498524587618620119</id><published>2008-01-03T11:05:00.000+04:00</published><updated>2008-01-03T11:08:08.161+04:00</updated><title type='text'>നാനിക്കുട്ടിയുടെ മകന്‍</title><content type='html'>&lt;table bgcolor="#000000" cellpadding="0" cellspacing="0"&gt;&lt;tr&gt;&lt;td&gt;&lt;embed quality="high" pluginspage="http://www.macromedia.com/go/getflashplayer" type="application/x-shockwave-flash" bgcolor="#000" width="328" height="94" src="http://res0.esnips.com/escentral/images/widgets/flash/esnips_player.swf" flashvars="theTheme=silver&amp;amp;autoPlay=no&amp;amp;theFile=http://www.esnips.com//nsdoc/f37e22d0-0f0c-46bb-b522-affd9b0d3684&amp;amp;theName=kavitha&amp;amp;thePlayerURL=http://res0.esnips.com/escentral/images/widgets/flash/mp3WidgetPlayer.swf"&gt;&lt;/embed&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td&gt;&lt;table cellpadding="2" style="font-family:Verdana, Arial, Helvetica, sans-serif; padding-left:2px; color:#FFFFFF; text-decoration:none ; ; font-size:10px; font-weight:bold"&gt;&lt;tr&gt;&lt;td&gt;&lt;a style="color:#FFFFFF; text-decoration:none " href="http://www.esnips.com/CreateWidgetAction.ns?type=0&amp;objectid=f37e22d0-0f0c-46bb-b522-affd9b0d3684"&gt;     Get this widget &lt;/a&gt;&lt;/td&gt;&lt;td style="font-size:7px; font-weight:normal;"&gt;|&lt;/td&gt;&lt;td align="center"&gt;&lt;a align="center" style="color:#FFFFFF; text-decoration:none " href="http://www.esnips.com/doc/f37e22d0-0f0c-46bb-b522-affd9b0d3684/kavitha/?widget=flash_player_esnips_silver"&gt;     Track details  &lt;/a&gt;&lt;/td&gt;&lt;td style="font-size:7px; font-weight:normal;"&gt;|&lt;/td&gt;&lt;td&gt;&lt;a align="center" style="color:#FF6600; text-decoration:none" href="http://www.esnips.com//adserver/?action=visit&amp;cid=player_dna&amp;url=/socialdna"&gt;   eSnips Social DNA    &lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;/table&gt;&lt;/td&gt;&lt;/tr&gt;&lt;/table&gt;&lt;br /&gt;&lt;br /&gt;സച്ചിദാനന്ദന്‍ പുഴങ്കരയുടെ കവിത. തീരെ പരിചിതമല്ലാതിരുന്നിട്ടും എങ്ങിനെ ഇത്ര കൃത്യമായി എഴുതി എന്ന വിസ്മയത്താല്‍...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-2498524587618620119?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/2498524587618620119/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=2498524587618620119' title='3 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/2498524587618620119'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/2498524587618620119'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2008/01/blog-post.html' title='നാനിക്കുട്ടിയുടെ മകന്‍'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-8963870475647316841</id><published>2007-12-22T18:39:00.000+04:00</published><updated>2007-12-26T14:34:28.768+04:00</updated><title type='text'>കണ്ണാടിച്ചില്ലുകള്‍</title><content type='html'>&lt;a href="http://4.bp.blogspot.com/_hofaCRowNi4/R20iV9jdoOI/AAAAAAAAABI/7Gt17GITAAg/s1600-h/kannadichillukal.jpg"&gt;&lt;img id="BLOGGER_PHOTO_ID_5146807709850247394" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://4.bp.blogspot.com/_hofaCRowNi4/R20iV9jdoOI/AAAAAAAAABI/7Gt17GITAAg/s320/kannadichillukal.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;p&gt;&lt;/p&gt;&lt;br /&gt;&lt;p&gt;&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;p&gt;&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഈ ലോകത്ത് എന്റെ ആദ്യ സുഹൃത്തും ഏറെക്കാലം ഏക സുഹൃത്തുമായിരുന്നു ശ്രീ. &lt;br /&gt;&lt;/p&gt;&lt;p&gt;&lt;p&gt;&lt;/p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ശ്രീജയുടെ ആദ്യകവിതാസമാഹാരം ഇന്ന് വൈകീട്ട് കൊച്ചിയില്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രൌഢഗംഭീരമായ സദസ്സില്‍ പ്രകാശിതമായി. മലയാളത്തിന്റെ ഗുരുനാഥന്‍ എം.കെ.സാനുമാസ്റ്റര്‍ ക്ഷുഭിതയൌവനത്തിലെ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിനു നല്‍കിയായിരുന്നു പ്രകാശനം. പ്രദീപ് സോമസുന്ദരം, കല്ലറ ഗോപന്‍ തുടങ്ങിയ ഇ -സുഹൃത്തുക്കളുടെ സാന്നിധ്യം കൊണ്ടും മനോഹരമായ സായാഹ്നം. തളിപ്പറമ്പിലെ സീയെല്ലെസ്സ് ബുക്സാണ് പ്രസാധനം. ‘അനന്തം അജ്ഞാതം’ മുതല്‍ ‘കണ്ണാടിച്ചില്ലുകള്‍’ വരെ 27 കവിതകള്‍. &lt;br /&gt;&lt;/p&gt;&lt;p&gt;&lt;p&gt;&lt;/p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;പ്രകൃതിനിയമങ്ങള്‍ക്ക് എതിരായ ജീവിതക്രമങ്ങളോട് കലഹിക്കുന്ന മനസ്സാണ് ശ്രീജ ബാലരാജിന്റേതെന്ന്, മനുഷ്യബന്ധങ്ങള്‍ക്കും ഗ്രാമീണതക്കും ശാന്തിക്കുമായുള്ള പ്രാര്‍ത്ഥനകളാണ് ഈ വരികളിലെന്ന് ‘ധര്‍മ്മസങ്കടങ്ങളുടെ ശബ്ദരേഖ’യെന്ന ആമുഖത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്. കലങ്ങിമറിഞ്ഞ മനസ്സില്‍ നിന്നുള്ള ഓരോ വാക്കും സംതൃപ്തിനല്‍കുന്നുവെന്ന് മുന്നുരയില്‍ ശ്രീ.&lt;br /&gt;&lt;/p&gt;&lt;p&gt;&lt;p&gt;&lt;/p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ചടങ്ങുകഴിഞ്ഞെത്തി ഒറ്റയിരുപ്പില്‍ തന്നെ മുഴുവന്‍ വായിച്ചു. മുന്‍പരിചയമില്ലാത്ത ഒരാളുടേതായിരുന്നു ഈ കവിതകളെങ്കിലും ഏറെ ഇഷ്ടമാകുന്ന വരികള്‍. സമയമെടുത്ത് വീണ്ടും വായിക്കണമെന്ന് ആവശ്യപ്പെടുന്നവ.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;‘കാലം നിനക്കായെറിഞ്ഞിട്ട പമ്പരത്തിന് / വികാരവും വിശപ്പും കണ്ണീരുമുണ്ടെന്ന് / നീയെന്തേ അറിയാതെ പോയി?’ എന്ന പോലെ മലയാളത്തിലെ മികച്ച കവിതകള്‍ക്കൊപ്പം വയ്ക്കാവുന്ന വരികള്‍ ഏറെയുണ്ട് 56 പേജുകള്‍ മാത്രമുള്ള ഈ ചെറിയ പുസ്തകത്തില്‍.&lt;br /&gt;&lt;/p&gt;&lt;p&gt;&lt;p&gt;&lt;/p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;നിറയുന്ന പ്രകൃതി, സ്നേഹം, സാന്ത്വനം...ഒക്കെയാണ് കവിതകളുടെയെല്ലാം അടിവേര്. കെട്ടകാലത്തെക്കുറിച്ചുള്ള നിസ്സഹായമായ വേദനകളുടെ പങ്കുവയ്പ്പാണ് പൊതുവേ ശ്രീയുടെ കവിതകളെല്ലാം. എന്നാല്‍ ചോദ്യങ്ങളുള്ളൊരാള്‍ക്ക് ഇവയില്‍ ഒരു വരിയെയെങ്കിലും ഉത്തരമായും വായിക്കാം. ജീവിതത്തെ, ചുറ്റുമുള്ളവരെ, അക്ഷരങ്ങളെ ഒക്കെ ശ്രീജ കാണുന്നത്, വായിക്കുന്നത് ഇങ്ങിനെയാണ്. സ്വകാര്യമായ വിചാരങ്ങള്‍, അനുഭവങ്ങള്‍ ഒക്കെയാണ് പല കവിതകളിലും നിറയുന്നത്. ശ്രീജയുടെ സ്വകാര്യതകളില്‍ വായനക്കാര്‍ക്ക് തങ്ങളുടെ സ്വകാര്യതകളും കണ്ടെത്താനാകും എന്നത് ഈ വരികളെ എല്ലാവര്‍ക്കുമുള്ളതാക്കുന്നു. ‘എന്റെ കവിത, എനിക്കു മാത്രമായുള്ള വരികള്‍’ എന്ന് ഓരോരുത്തര്‍ക്കും തോന്നുന്ന ഒരുപാടുണ്ട് ഈ കാവ്യ ലോകത്തില്‍.&lt;br /&gt;&lt;/p&gt;&lt;p&gt;&lt;p&gt;&lt;/p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഇഷ്ടപ്പെട്ട ഒരുപാടുവരികളില്‍ നിന്നും ഇപ്പോള്‍ ഇതു തിരഞ്ഞെടുക്കാം : ‘നട്ടുനനച്ചു വളര്‍ത്തിയ / അനേകം പൂച്ചെടികള്‍ക്ക് / അവരുടെ സ്നേഹിതയെ / നഷ്ടപ്പെടുന്നു...’&lt;br /&gt;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;പേജുകള്‍ മറിക്കുമ്പോള്‍ ‘ചൂണ്ട’ എന്ന കവിത. ശരി, ഞാന്‍ വായന തുടരട്ടെ.&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-8963870475647316841?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/8963870475647316841/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=8963870475647316841' title='6 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/8963870475647316841'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/8963870475647316841'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2007/12/blog-post_22.html' title='കണ്ണാടിച്ചില്ലുകള്‍'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_hofaCRowNi4/R20iV9jdoOI/AAAAAAAAABI/7Gt17GITAAg/s72-c/kannadichillukal.jpg' height='72' width='72'/><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-1257926107245238190</id><published>2007-12-17T10:34:00.000+04:00</published><updated>2007-12-17T11:34:28.944+04:00</updated><title type='text'>കറുത്ത സ്നേഹമേ, നന്ദി</title><content type='html'>കായലും കരയും അതിരിടുന്ന വര കടക്കുമ്പോള്‍ തന്റെ കൊച്ചുപായ്ക്കപ്പലിലിരുന്ന് ജോണ്‍ പറഞ്ഞു : ‘ നോക്കൂ, കടല്‍... പുറമേ ഇളകിമറിയുമ്പോഴും ആരും കണ്ടിട്ടേയില്ലാത്ത ആഴങ്ങളില്‍ പരിപൂര്‍ണ്ണ ശാന്തത. നമുക്കു പഠിക്കുവാനുള്ള ഏതു പാഠമാണ് അവസാനിക്കാത്ത ഈ തിരകള്‍ക്കുള്ളില്‍ ഇല്ലാത്തത്? ബാഹ്യമായി എല്ലാം ചെയ്തുകൊണ്ട്, ആന്തരികമായി ഈ ബഹളങ്ങളിലൊന്നും പെടാതെ...’ ‘ലക്ഷ്മണാ, നാം സമുദ്രം പോലെയാകണം’ എന്ന രാമായണത്തിലെ വരികള്‍ ഞാനോര്‍ത്തു. എന്തൊക്കെ വന്നുചേര്‍ന്നാലും എത്രയൊക്കെ നഷ്ടപ്പെട്ടാലും സഹജമായ ഭാവത്തിന് ഒരു മാറ്റവും വരാത്ത സമുദ്രം എണ്ണമറ്റ വിസ്മയങ്ങള്‍ ഓരോരുത്തര്‍ക്കുമായി കരുതി വയ്ക്കുന്നു.&lt;br /&gt;&lt;br /&gt;തിളങ്ങുന്ന ഒരുച്ചവെയിലിലാണ് ഞങ്ങള്‍ യാത്ര തുടങ്ങിയത്. പത്രക്കാരന്റെ പതിവലച്ചിലിനിടെ കൊച്ചിയുടെ കായല്‍ത്തീരത്ത് യാദൃച്ഛികമായി കണ്ടുമുട്ടിയതായിരുന്നു മധ്യവയസ്ക്കനായ ഈ ആഫ്രിക്കനെ. യാട്ടിലേറി ഒറ്റക്ക് ഉലകം ചുറ്റുന്നതിനിടെ ഒന്നു വിശ്രമിക്കാന്‍ കൊച്ചിയിലിറങ്ങിയതാണ് ജോണ്‍. ഒന്നു കടലില്‍ കറങ്ങിവരാമെന്ന് ഒരു ക്ഷണത്തില്‍ ആ സൌഹൃദം വളര്‍ന്നു. പുറംകടലില്‍ കുറച്ചു ചെന്നപ്പോഴേക്കും സൂര്യന്‍ പടിഞ്ഞാറ് ചാഞ്ഞു തുടങ്ങിയിരുന്നു. പ്രണയിയുടെ ഉമ്മകള്‍ പെയ്തുതുടങ്ങുമ്പോഴെന്നവണ്ണം ആകാശം ചുവന്നു ചുവന്നു വന്നു. ചുറ്റും വെള്ളം മാത്രം, അനന്തതയോളം അഗാധമായ നീലിമ മാത്രം.&lt;br /&gt;&lt;br /&gt;വൃശ്ചികത്തില്‍ അപൂര്‍വ്വമാണെങ്കിലും മുടങ്ങാത്ത കാര്‍മേഘം പെട്ടെന്ന് സൂര്യനെ മായ്ച്ചു. ‘ഇതുപോലെ; ഇതുപോലെയാണ് പണ്ട് എന്റെ ജീവിതത്തില്‍ സന്തോഷത്തിന്റെ ദിനങ്ങള്‍ അവസാനിച്ചത്. പിന്നീടെനിക്കെല്ലാമുണ്ടായി, സ്നേഹമൊഴികെ’ : കപ്പല്‍ നിയന്ത്രിക്കുന്നതില്‍ മുഴുകി പ്രാചീനമായ ശബ്ദത്തില്‍ ജോണ്‍ മന്ത്രിച്ചു. ഞങ്ങള്‍ രണ്ടുപേരല്ലാതെയായി. പതിയെ മഴ ചാറിത്തുടങ്ങി. നൂറിലേറെ കിലോമീറ്ററുകള്‍ക്ക് അപ്പുറമാണ് കരയെന്ന് യന്ത്രങ്ങള്‍ പറഞ്ഞു. ആ രാത്രി അവിടെയാക്കുവാന്‍ നിശ്ചയിക്കുമ്പോള്‍ മഴ കനത്തേക്കുമെന്നും കടല്‍ അതിന്റെ രൌദ്രതയില്‍ ഞങ്ങളെ സ്വന്തമാക്കിയേക്കുമെന്നും കരയില്‍ നിന്നുള്ള സന്ദേശങ്ങള്‍ പിറുപിറുത്തു.&lt;br /&gt;&lt;br /&gt;ഒരു മണിക്കൂറോളം നീണ്ട നനുത്ത മഴ മുഴുവനും കൊണ്ടു. ചാരുകസേരയില്‍ ആകാശം നോക്കിക്കിടക്കവേ പതിയെ പതിയെ നക്ഷത്രങ്ങള്‍ തെളിഞ്ഞു തെളിഞ്ഞ് നിറഞ്ഞു. നിന്റെ കണ്ണുകളെപ്പോലെ അവ എന്നെ നോക്കി ചിരിച്ചു. അലകളുടെ താളത്തെ മുറിക്കാതെ പാട്ടുപെട്ടിയില്‍ നിന്ന് ലാളിത്യമാര്‍ന്ന ഒരു തന്ത്രിവാദ്യത്തിന്റെ കമ്പനങ്ങള്‍ ഒഴുകി. ജോണ്‍ പകര്‍ന്നു തന്ന ലഹരി ആ രാത്രിയില്‍ എനിക്കാവശ്യമില്ലായിരുന്നു.&lt;br /&gt;&lt;br /&gt;നേരം പുലര്‍ന്നു തുടങ്ങി. വെള്ളത്തില്‍ നിന്നുയര്‍ന്നു വരുന്ന സൂര്യനെ നോക്കി 17 വര്‍ഷത്തെ ജലജീ‍വിതത്തിന്റെ തുടര്‍ച്ചയില്‍ ജോണ്‍ പറഞ്ഞു : ‘ഇതാണ് സമുദ്രം എനിക്കു തന്നത്.’ ഒരുമിച്ചു ചിലവിട്ട ഒരു ദിവസത്തിലെ മൂന്നാമത്തേയും അവസാനത്തേയും ഭാഷണം. ഞങ്ങള്‍ മടക്കമാരംഭിച്ചു. വീണ്ടും പഴയ തീരം. ഒരു ചായക്കുള്ള എന്റെ വാഗ്ദാനം ജോണ്‍ സ്വീകരിച്ചു. ഫോണ്‍ നമ്പറോ വിലാസമോ മെയ്‌ല്‍ ഐഡിയോ ഒന്നും കൈമാറാതെ ഞങ്ങള്‍ പരസ്പരം കൈ വീശി. ഇനിയൊരിക്കലും കാണില്ലെന്നും ഒരിക്കലും പിരിയില്ലെന്നും അത്രക്കുറപ്പായിരുന്നു ഞങ്ങള്‍ക്ക്.&lt;br /&gt;&lt;br /&gt;ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഒരു രാത്രി സമ്മാനിച്ച കറുത്ത സ്നേഹമേ, നിനക്കു നന്ദി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-1257926107245238190?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/1257926107245238190/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=1257926107245238190' title='5 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/1257926107245238190'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/1257926107245238190'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2007/12/blog-post.html' title='കറുത്ത സ്നേഹമേ, നന്ദി'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-6591080614848341871</id><published>2007-11-11T18:31:00.000+04:00</published><updated>2007-11-15T09:31:24.061+04:00</updated><title type='text'>അഭയം</title><content type='html'>&lt;span style="font-size:85%;"&gt;&lt;em&gt;(പഴയൊരു ഒക്ടോബറിലാണ് ഞാന്‍ ഭൂമിയിലേക്കു വന്നത്.&lt;br /&gt;ഇക്കുറി ഒരുപാടു വേദനകള്‍ തന്നാണ് ഒക്ടോബര്‍ പോയത്)&lt;/em&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;ഇനി ഒരാള്‍ക്കു വേണ്ടി കൂടിയേ ഞാനിങ്ങനെ എഴുതൂ...&lt;br /&gt;&lt;br /&gt;*&lt;br /&gt;ബാബു ഭരദ്വാജ് തുടങ്ങിയത് ഇങ്ങനെയാണ്.&lt;br /&gt;‘അത്തവണയും ഞാന്‍ ശ്രദ്ധിച്ചത് തൊടിയില്‍ നിറയെ പൂത്തു നില്‍ക്കുന്ന മുക്കുറ്റികളെയാണ്. എന്തൊരു സൌമ്യമധുരമായ മന്ദഹാസം. വിനയവും എളിമയും നിറഞ്ഞുനില്‍ക്കുന്നത്. മുക്കുറ്റികള്‍ പൂത്തുലയാറില്ലെന്നും ഞാനോര്‍ത്തു. അവ പൂക്കാറേയുള്ളൂ. ഉലയലിന്റെ അഹങ്കാരം മുക്കുറ്റികള്‍ക്കന്യമാണ്. ഈ പ്രപഞ്ചത്തിലെ ഏറ്റവും സാന്ത്വനം നിറഞ്ഞ അപൂര്‍വ്വ ഔഷധമാണത്. മാജിക് മെഡിസിന്‍. ജ്ഞാനം നിറഞ്ഞ ചെടികള്‍ക്കൊന്നും അഹങ്കാരികളാകാന്‍ പറ്റില്ല, ജ്ഞാനികള്‍ക്കും. അവ ചുണ്ടിലൊരു മധുര മന്ദഹാസവുമായി വിനയാന്വിതരായി നില്‍ക്കുന്നു.’&lt;br /&gt;&lt;br /&gt;*&lt;br /&gt;തായമ്പകയില്‍ താനറിയാതെ എവിടെനിന്നോ എണ്ണങ്ങള്‍ വന്നു വീഴുകയാണെന്ന് പല്ലാവൂര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. കൊട്ടുന്നതിനു മുന്‍പോ കൊട്ടിത്തീര്‍ന്ന ശേഷമോ അതു വിശദീകരിക്കാന്‍ അദ്ദേഹം അശക്തനായിരുന്നു.&lt;br /&gt;അതുപോലെ ആരോ കാണാമറയത്തിരുന്ന് വിജയന്‍‌മാഷുടെ ഭാഷണങ്ങളില്‍ തീരുന്തോറും പാല്‍ നിറച്ചു കൊണ്ടിരുന്നു.&lt;br /&gt;സത്യസന്ധമല്ലാത്ത ഒരു വാക്കുപോലും അദ്ദേഹം പറഞ്ഞില്ല.&lt;br /&gt;ഒരു ചിരി പോലും കപടമായിരുന്നില്ല. ഒരു ചുമ പോലും ഉദാസീനമായിരുന്നില്ല.&lt;br /&gt;ഇതിനൊക്കെ പകരം സ്വകാര്യമായി ഒരു നേട്ടവും സ്വീകരിച്ചില്ല.&lt;br /&gt;ഇത്രമാത്രം സത്യസന്ധവും ലളിതവും സുതാര്യവുമായി മറ്റാ‍രും നമുക്കുമുന്നില്‍ ജീവിച്ചിട്ടില്ല. എല്ലാം അറിയുന്ന വീട്ടുകാരനായിരുന്നു മലയാളിക്ക് എം. എന്‍. വിജയന്‍.നമ്മുടെ പൊതുജീവിതത്തിലെ അവസാനത്തെ ചിന്തകനാണ് പുഞ്ചിരിച്ച് ഒരിളം കാറ്റുപോലെ മരണത്തിന്റെ തോളില്‍ കയ്യിട്ട് നടന്നുനീങ്ങിയത്, പൊട്ടിച്ചിരിക്കുന്ന ദാര്‍ശനികന് ഒന്നും മറച്ചുവക്കാനില്ലെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്.&lt;br /&gt;&lt;br /&gt;*&lt;br /&gt;ഒരുപാട് കഥകളില്‍ ഒന്ന് ഇങ്ങനെയാണ്:&lt;br /&gt;ധര്‍മ്മടത്തുവച്ച് ചന്തയില്‍ നിന്ന് വീടെത്താന്‍ ബന്ധപ്പെട്ടു നടക്കവേ ഒരു നിരൂപകന്‍ കുറുകെച്ചാടി ചോദിച്ചത്രേ:&lt;br /&gt;‘മാഷേ, സൂസന്‍ സൊണ്ടാഗിനെക്കുറിച്ച് എന്താണഭിപ്രായം?’&lt;br /&gt;മാഷ് : ‘പക്ഷേ, മീന്‍ ചീഞ്ഞുപോകും.’&lt;br /&gt;&lt;br /&gt;*&lt;br /&gt;കടുത്ത രോഗപീഡകള്‍ക്കിടയിലും തിരക്കുള്ള ബസ്സില്‍ തൂങ്ങിക്കിടന്ന് അദ്ദേഹം വന്നു.പ്രഭാഷണഹാളിന്റെ അരികിലൂടെ പ്രസംഗപീഠത്തിലെത്തി. സദസ്സിനോട് പൊടുന്നനെ വര്‍ത്തമാനം പറഞ്ഞു തുടങ്ങി. മരണസമയത്തെന്നപോലെ കണ്ണുകള്‍ പലപ്പോഴും പുറകോട്ടു മറിഞ്ഞു. ഇടക്ക് കണ്ണടച്ച് മൌനമായി നിന്നു. എവിടെ നിന്നോ കനലുകള്‍ കൊണ്ടുവന്ന് പ്രൊമിത്യൂസിനെപ്പോലെ കേള്‍വിക്കാരുടെ ചിന്തക്ക് തീ പിടിപ്പിച്ചു. വിശുദ്ധമായി ചിരിച്ചു. ഓര്‍ക്കാപ്പുറത്ത് നിര്‍ത്തി.പലപ്പോഴും പറഞ്ഞതൊക്കെയും തെറ്റിദ്ധരിക്കപ്പെട്ടു.&lt;br /&gt;&lt;br /&gt;*&lt;br /&gt;അധികാരത്തിന്റേയും അധിനിവേശത്തിന്റേയും എല്ലാ രൂപങ്ങള്‍ക്കുമെതിരെ കലഹിച്ചുകൊണ്ടേയിരുന്ന സ്നേഹത്തിന്റെ പേരായിരുന്നു എം. എന്‍. വിജയന്‍. നിലപാടുകളോട് നിശിതമായ ഭാഷയില്‍ വിയോജിക്കുമ്പോഴും അതിലുള്‍പ്പെട്ട വ്യക്തികളോട് അഗാധമായ സ്നേഹം പുലര്‍ത്തി. ആ മലയാളം അധ്യാപകന് അറിഞ്ഞുകൂടാത്ത ഒരേയൊരു പദം വ്യക്തിവിദ്വേഷം എന്നതായിരുന്നു.&lt;br /&gt;മോഷണത്തെ വിപ്ലവമായി കാണുകയും മാഷുടെ സാന്ത്വനങ്ങളില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്ത ദിവാകരന്‍, കഴുത്തില്‍ ആരോ ഘടിപ്പിച്ച മണി മൂലം ഇര തേടാനാവാതെ, കൂട്ടത്തില്‍ കേറാനാവാതെ ദിവസങ്ങളോളം അലഞ്ഞ് കരഞ്ഞ് ചത്തുപോയ ഒരു കുറുക്കന്‍...ഇവര്‍ക്കൊക്കെ വേണ്ടി മാഷ് കരഞ്ഞു. ചുറ്റുമുള്ള എല്ലാറ്റിന്റേയും വേദനകളും സന്തോഷങ്ങളും മാഷിന്റേതു കൂടിയായിരുന്നു.&lt;br /&gt;സ്വകാര്യ ദുഃഖങ്ങളും മാനസിക അസ്വസ്ഥതകളുമായി അറിയുക പോലും ചെയ്യാത്ത സാധാരണക്കാര്‍ ശാന്തിയുടെ അഭയമായ ഈ മനുഷ്യനെത്തേടി വന്നു. അവരുടെ മുറിവുകളില്‍ വിജയന്‍‌മാഷ് സ്നേഹത്തിന്റെ സാന്ത്വനം പുരട്ടി.&lt;br /&gt;അവരില്‍ പലരും മാഷിന്റെ ഒരു പ്രസംഗം പോലും കേട്ടിട്ടില്ലായിരുന്നു, ഒരു ലേഖനം പോലും വായിച്ചിട്ടില്ലായിരുന്നു. ‘കരുണ’യില്‍ അച്ഛനും അമ്മയും ഭര്‍ത്താവും ഭാര്യയും കുഞ്ഞുമൊക്കെയായി വന്ന ആ പാവപ്പെട്ടവരുടെ അന്ത്യദര്‍ശനത്തിന്റെ നിര ഇരുപതുമണിക്കൂറോളം നീണ്ടു. ‘അച്ഛാ, നമ്മുടെ വിജയന്‍‌മാഷ് പോയി’ അറിയുകപോലുമില്ലാത്ത കുട്ടികള്‍ ടെലിവിഷന്‍ നോക്കി പറഞ്ഞു.&lt;br /&gt;വാക്കുകളുടെ ലോകത്ത് കടല്‍, തളര്‍ന്നവര്‍ക്കും തിരസ്കൃതര്‍ക്കും തണല്‍, സഹജീവിതങ്ങള്‍ക്കൊക്കെയും ഒരു കുടന്ന നിലാവ്...ഇങ്ങനെ എല്ലാമായിരുന്നു ഞങ്ങള്‍ക്ക് ഈ മനുഷ്യന്‍. അകാലത്തോ അപൂര്‍ണ്ണമോ ആയിരുന്നില്ല ആ വേര്‍പാട്. എങ്കിലും ഉള്ളിലെ മുറിപ്പാടുകള്‍ക്കുമേല്‍ പച്ചമരുന്നുപോലെ പടരുവാന്‍ ഇനി ആരാണ് നമുക്ക്?&lt;br /&gt;&lt;br /&gt;*&lt;br /&gt;‘വിപ്ലവം ചരിത്രത്തിന്റെ രതിമൂര്‍ച്ഛ’യാണെന്നു വിശ്വസിച്ച മാഷിന് പട്ടുറുമാലിന്റെ തഴുകലുകള്‍ അസഹ്യമായിരുന്നു.&lt;br /&gt;തന്റെ നിലപാടുകള്‍ വിശദമാക്കാനല്ലാതെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ മാഷ് നിന്നില്ല. ‘മാഷെക്കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നല്ലോ, എന്തെങ്കിലും പ്രതികരിക്കേണ്ടേ?’ എന്ന ചോദ്യത്തിന് ‘let him live, എണ്‍പതുവയസ്സായി അദ്ദേഹത്തിന് ’ എന്നായിരുന്നു മറുപടി.&lt;br /&gt;പുതിയ കുട്ടികള്‍ മൂര്‍ച്ചയേറിയ വാക്കുകളും ആഴമുള്ള ചിന്തയും കൊണ്ട് തന്നെ ആക്രമിക്കണമെന്ന് മാഷ് ആഗ്രഹിച്ചു. ഗുരുനിന്ദയേക്കാള്‍ വലിയൊരു ഗുരുദക്ഷിണയില്ലെന്ന് പഠിപ്പിച്ചു. ബ്രണ്ണനു മുന്നില്‍ അച്ചടക്കമുള്ള റാങ്കുകാരെയല്ല, നിഷേധികളായ ഗജപോക്കിരികളെ കാത്തുനിന്നു.&lt;br /&gt;കല്പറ്റ പറഞ്ഞതുപോലെ ഇത്ര സ്നേഹത്തോടെയും ശ്രദ്ധയോടെയും മലയാളി മറ്റാരേയും കേട്ടിട്ടില്ല.&lt;br /&gt;ഇത്ര സ്നേഹത്തോടെയും ശ്രദ്ധയോടെയും നമുക്കൊക്കെയും വേണ്ടി മറ്റാരും സംസാരിച്ചിട്ടില്ല.&lt;br /&gt;&lt;br /&gt;*&lt;br /&gt;മാഷുമായി വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ ഒരു ജനതക്കു മുഴുവന്‍ അവകാശപ്പെട്ട വാക്കുകളാണല്ലോ ഞാനൊറ്റക്ക് എന്നു വിഷമിച്ചിട്ടുണ്ട്. ഒരിക്കല്‍ ഫോണ്‍ ചെയ്യവേ വാക്കുകള്‍ക്കിടയിലെ പരുങ്ങല്‍ മാഷ് പിടിച്ചു. ‘വൈകാതെ നമുക്കൊരു യാത്ര വേണ്ടിവരു’മെന്ന് ഫോണ്‍ വയ്ക്കാതെ ഭാര്യയോട് പറഞ്ഞു. ‘അങ്ങോട്ടു വരാം മാഷേ’ എന്ന് ഞാന്‍ തോറ്റു.&lt;br /&gt;അല്പകാലം കഴിഞ്ഞ് പതിവുപോലെ ഒറ്റക്ക് ഞാനെത്തുമ്പോള്‍ മാഷ് പറമ്പില്‍ ചെടികള്‍ക്കൊപ്പമായിരുന്നു. അകലെയല്ലാത്ത കടല്‍ക്കരയിലൂടെ നടക്കുമ്പോള്‍ അത്മാവിന്റേതു പോലെ ലോലമായ ആ കൈ എന്നെ മുറുകെ പിടിച്ചു. എന്തൊക്കെയോ പറഞ്ഞ് കുറച്ച് നേരം ഇരുന്നു. സന്ധ്യ കനക്കവേ, തിരിച്ചുപോകാനൊരുങ്ങുമ്പോള്‍ ചോദിച്ചു: ‘നിനക്കൊന്ന് കരയാന്‍ പോലും വയ്യാതായോ കുട്ടീ?’&lt;br /&gt;മാഷെപ്പോലെ ചിരിക്കാന്‍ ഞാനാഗ്രഹിച്ചു.&lt;br /&gt;&lt;br /&gt;*&lt;br /&gt;ദേശാഭിമാനി പത്രാധിപ സ്ഥാനത്തു നിന്ന് രാജിവച്ചതിന്റെ പിറ്റേന്ന്, ഉറങ്ങാത്ത ഒരു രാവിനു ശേഷം വാഷ്‌ബേസിനില്‍ മുഖം കഴുകി വന്ന മാഷോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ തിരക്കി:&lt;br /&gt;‘പരാജയത്തിന്റെ കറുത്ത അടയാളങ്ങള്‍ മായ്ച്ചു കളയാം, അല്ലേ?’&lt;br /&gt;ചിരിയുടെ ഒരു തുടര്‍ച്ചയില്‍ മാഷ് പറഞ്ഞു:&lt;br /&gt;‘മുഖം നമുക്ക് തുടച്ചുകളയാനാവില്ലല്ലൊ.’&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-6591080614848341871?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/6591080614848341871/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=6591080614848341871' title='3 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/6591080614848341871'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/6591080614848341871'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2007/11/blog-post.html' title='അഭയം'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-7236821239737612578</id><published>2007-10-12T09:46:00.000+04:00</published><updated>2007-10-12T09:57:14.261+04:00</updated><title type='text'>പടുമുള</title><content type='html'>സ്ഥിരമായി കത്തയക്കുന്ന സുഹൃത്തിന്റെ&lt;br /&gt;ഏറെക്കാലത്തിനു ശേഷം വന്ന കാര്‍ഡില്‍&lt;br /&gt;മറുപുറത്ത് ഇങ്ങനെ :&lt;br /&gt;&lt;em&gt;‘ചില കാര്‍ഡുകള്‍&lt;br /&gt;ഇരുന്ന് വളിച്ചു.&lt;br /&gt;പറിച്ചു നടാനാവാത്തവ&lt;br /&gt;അവിടെ പടുമുളയായി കിടക്കട്ടെ,&lt;br /&gt;അല്ലേ?’&lt;/em&gt;&lt;br /&gt;&lt;br /&gt;ഇരുന്ന് വളിച്ചത്, പടുമുള...&lt;br /&gt;ശരി തന്നെ.&lt;br /&gt;അങ്ങനെ കിടക്കട്ടെ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-7236821239737612578?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/7236821239737612578/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=7236821239737612578' title='2 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/7236821239737612578'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/7236821239737612578'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2007/10/blog-post_12.html' title='പടുമുള'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-1091221423239924056</id><published>2007-10-02T20:47:00.000+04:00</published><updated>2007-10-02T21:01:27.302+04:00</updated><title type='text'>പ്‌രാന്ത്</title><content type='html'>നിങ്ങളുടെ ഓര്‍മ്മകളിലുണ്ടോ എന്നറിയില്ല, ഓരോ ദേശത്തിനും സ്വന്തമായി ഓരോ പ്‌രാന്തന്മാരുണ്ടായിരുന്ന ഒരു കാലം. ഞങ്ങള്‍ക്ക് അത് കുമാരപ്രാന്തനായിരുന്നു.&lt;br /&gt;&lt;br /&gt;മിക്കവാറും മുഷിഞ്ഞുകീറിയ കാക്കിക്കുപ്പായം ധരിച്ച്, താടിയും മുടിയും നീട്ടി, അഴുക്കുനിറഞ്ഞ നഖങ്ങളും ശരീരങ്ങളുമായി, ഉറക്കെയുറക്കെ ഗര്‍ജ്ജിച്ച് അവര്‍ തങ്ങളുടെ നാടുകള്‍ വാണു. എല്ലാവരും സംസാരിക്കുമ്പോള്‍ നിശ്ശബ്ദത പാലിച്ചു. കരയേണ്ടപ്പോള്‍ ചിരിച്ചു, ചിരിക്കേണ്ടപ്പോള്‍ കരഞ്ഞു. ‘പ്രാന്തനു പിടിച്ചു കൊടുക്കും’ എന്ന് കുഞ്ഞുങ്ങളെ പേടിപ്പിക്കുമ്പോഴും അമ്മമാര്‍ ഒരുകിണ്ണം ചോറിന്റെ സ്നേഹം എപ്പോഴും ഇവര്‍ക്കായി കരുതി.&lt;br /&gt;&lt;br /&gt;‘എന്റെ അധ്യാപകനെ’ക്കുറിച്ചുള്ള റഷ്യന്‍ കഥ വായിച്ചവര്‍ക്കെങ്കിലും ഉറപ്പായിരുന്നു, ഓരോ ഉന്മാദത്തിനു പിന്നിലും മഹത്താ‍യ എന്തോ ഉണ്ടെന്ന്, പരാജിതന്റെ പൊട്ടിച്ചിരിക്കലാണ് ഭ്രാന്തെന്ന്.&lt;br /&gt;&lt;br /&gt;സൈക്കിള്‍ യാത്രക്കാരനെ നിരതെറ്റിവന്ന് ഇടിച്ചിട്ടശേഷം നാട്ടുകാരെ കൂട്ടി അയാളോടു കയര്‍ത്ത കാറുകാരന് ചെകിടത്ത് ആഞ്ഞൊരടി സമ്മാനിച്ച് നടന്നുപോയ പ്‌രാന്തി കൊച്ചിയിലായിരുന്നു.&lt;br /&gt;തൃപ്രയാറില്‍ മുടിപറ്റെ വെട്ടി എന്നും കുളിച്ച് അലക്കിയ വസ്ത്രം ധരിച്ച് ചന്ദനക്കുറിയും തൊട്ടാണ് അയാള്‍ നടന്നിരുന്നത്.&lt;br /&gt;കൊല്ലത്ത് ഇന്ദിരാഗാന്ധിയോടുള്ള പ്രണയമാണ് അയാളെ ജീവിപ്പിച്ചത്. കിട്ടുന്ന ഓരോ 15പൈസകളും സ്നേഹം നിറഞ്ഞ കത്തുകളായി മാറി.&lt;br /&gt;ദോശയുടെ വൃത്തം ശരിയാകുന്നേയില്ലെന്ന് കലഹിച്ചയാള്‍ക്ക് തൃപ്തിയാകും വരെ കോഴിക്കോട്ടെ തട്ടുകടക്കാരന്‍ ദോശ ചുട്ടുകൊണ്ടേയിരുന്നു.&lt;br /&gt;തന്നെ ഉന്മാദത്തിന്റെ ഉച്ചസ്ഥായിയില്‍ ആശുപത്രിയിലെത്തിച്ച അയല്‍ക്കാരനെ ചൂണ്ടി ‘പ്രാന്തായിപ്പോയി, പാവം’ എന്ന് ഗൌരവം പൂണ്ടു. സിറിഞ്ചുമായി സമീപിച്ച നഴ്സിനെക്കണ്ട് ഭയന്ന് ‘ഞാന്‍ തന്നെയാണോടാ?’ എന്ന ദയനീയമായ ചോദ്യത്തില്‍ ‘അല്ല, ഞാനാണെ’ന്ന് കാരുണ്യവാനായി.&lt;br /&gt;തീപിടിച്ച യൌവനങ്ങള്‍ക്ക് ഇയാളുടെ തത്വശാസ്ത്രക്ലാസ്സ് നിര്‍ബന്ധിതമായിരുന്നു. അര്‍ധരാത്രി നിരത്തുവക്കിലിരുന്ന് അവര്‍ അയാളുമായി തര്‍ക്കിച്ചു.&lt;br /&gt;ജീവിതത്തിന്റെ ആവേഗങ്ങളിലെവിടെയോ മനസ്സുകൈവിട്ടുപോയ മകനും അവനെ നിഴല്‍‌പോലെ കാത്തുകൊണ്ട് ഒപ്പം നടന്ന അമ്മയും തൃശ്ശൂരുകാര്‍ക്ക് മറക്കാനാവാത്തവരാണ്. തനിക്കുമുമ്പേ മകന്‍ മരിക്കണമെന്ന്, അത്രയേറെ സ്നേഹത്താല്‍ മറ്റൊരമ്മയും ആഗ്രഹിച്ചിട്ടുണ്ടാകില്ല.&lt;br /&gt;&lt;br /&gt;ഇവരാരും ഇപ്പോഴില്ല.&lt;br /&gt;പ്‌രാന്ത് എങ്ങോട്ടോ ഒളിച്ചോടിയിരിക്കുന്നു. ശാന്തമായ നിരത്തുകളാണ് എങ്ങും. ഒന്നു പ്‌രാന്തെടുക്കുവാന്‍ പോലും കൊള്ളാതായി തീര്‍ന്നുവോ ലോകം?&lt;br /&gt;&lt;br /&gt;പലപ്പോഴും തുടലുപൊട്ടും വിധം കുതറുവാന്‍ എന്റെ മനസ്സും തുടിച്ചിട്ടുണ്ട്. എന്നിട്ടും പ്‌രാന്തനാകുന്നതില്‍ നിന്നും എന്താണെന്നെ വിലക്കുന്നത്? അഥവാ ഞാനാവിഷ്കരിക്കുന്നതാണോ എന്റെ പ്‌രാന്ത്?&lt;br /&gt;എന്നിലെ ഉന്മാദമാണോ എനിക്കെല്ലാം നേടിത്തന്നത്? ഒരു തരിപോലും ഭ്രാന്തില്ലാത്തതു കൊണ്ടാണോ എനിക്കെല്ലാം നഷ്ടപ്പെട്ടത്?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-1091221423239924056?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/1091221423239924056/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=1091221423239924056' title='15 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/1091221423239924056'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/1091221423239924056'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2007/10/blog-post.html' title='പ്‌രാന്ത്'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>15</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-2683939670613700686</id><published>2007-08-28T18:21:00.000+04:00</published><updated>2007-11-20T08:38:51.957+04:00</updated><title type='text'>അബ്ദുള്ളക്ക</title><content type='html'>‘അറബിക്കഥ’ ഒരു ചുവന്ന ദശകത്തിന്റെ സ്മരണകളിലേക്ക് എന്നെ കൊണ്ടുപോകുന്നു. പാര്‍ട്ടിയാപ്പീസെന്ന ആ പഴയ വീട്ടിലേക്ക്... പുലരുവോളം നീളുന്ന യോഗങ്ങള്‍, നിയമപാലകരുടേയും ലംഘകരുടേയും സ്നേഹസമ്മാനങ്ങള്‍, തുടരുന്ന സൌഹൃദങ്ങള്‍...&lt;br /&gt;&lt;br /&gt;പലരുടേയും പോലെ നിഷ്കളങ്കമായിരുന്നില്ല എനിക്ക് ആ ജീവിതം.&lt;br /&gt;കറപുരണ്ട ഒരു ഭൂതകാലത്തില്‍ നിന്നു വന്നവനെക്കാത്ത് കരുണാരഹിതമായ പല നിയോഗങ്ങളുമുണ്ടായിരുന്നു. ഇരകളുടെ കണ്ണുനീര്‍ എന്നെ വേദനിപ്പിച്ചില്ല, ആവേശം കൊള്ളിച്ചുമില്ല. ശാന്തമായി ഞാന്‍ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി.&lt;br /&gt;പിഴക്കാത്ത ഗണിതങ്ങളുമായി എല്ലാ ആഭിചാരങ്ങളിലും പക്ഷം ചേര്‍ന്നു.&lt;br /&gt;&lt;br /&gt;‘സഖാവ് കരുണ’നുള്ള മമതയേ എനിക്കും പ്രസ്ഥാനത്തോടുണ്ടായിരുന്നുള്ളൂ.&lt;br /&gt;എന്റെ സ്വാര്‍ത്ഥം അധികാരമോ പണമോ ആയിരുന്നില്ലെന്നു മാത്രം. അനുഭവങ്ങളോടായിരുന്നു എനിക്കാര്‍ത്തി. തന്റെ വേഷത്തോട് നടനുണ്ടായിരിക്കേണ്ട പരമാവധി സത്യസന്ധത അതിനായി പുലര്‍ത്തി. രാഷ്ട്രീയത്തിനു മാത്രം നല്‍കാന്‍ കഴിയുന്ന അനുഭവങ്ങളിലേക്കത്രയും ഊളിയിട്ടു. ഒരു ഫാന്റസി പാര്‍ക്കിലെന്ന പോലെ സുരക്ഷിതമായ അരക്ഷിതത്വങ്ങളെ ആസ്വദിച്ചു.&lt;br /&gt;&lt;br /&gt;എന്നിട്ടും ഗൌരവപൂര്‍വ്വം പൂരിപ്പിച്ച ക്രഡന്‍ഷ്യലുകളില്‍ ചിലരെങ്കിലും ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവായി ഈ പേരുമെഴുതി. അവസാനത്തെ സമ്മേളനത്തില്‍ വിവിധ ദേശങ്ങളില്‍ നിന്നുവന്നവര്‍ ‘പോരാട്ടത്തിന്‍ നാളുകളില്‍ ഞങ്ങളെയാകെ നയിച്ച സഖാവെ, അങ്ങേക്കായിരമഭിവാദ്യങ്ങള്‍’ എന്ന് പതിവു യാത്രാമൊഴി ചൊല്ലി.&lt;br /&gt;&lt;br /&gt;പല വേഷപ്പകര്‍ച്ചകള്‍ പിന്നെയും കഴിഞ്ഞു. ഏതാണ്ടെല്ലാ ജീവിതങ്ങളും കണ്ടു.&lt;br /&gt;ഇങ്ങനെ പറയുന്നത് ശരിയല്ല, എല്ലാ മനുഷ്യരും നല്ലവരാണ്. എങ്കിലും ഒരു വിലയിരുത്തല്‍ ആവശ്യമായാല്‍ മറ്റാരേക്കാ‍ളും ഭേദം രാഷ്ട്രീയക്കാരാണ്.&lt;br /&gt;&lt;br /&gt;എന്നാല്‍ ‘ക്യൂബ മുകുന്ദന്‍’ എന്നെ ഒരിക്കലും പ്രലോഭിപ്പിച്ചിട്ടില്ല.&lt;br /&gt;‘ങള് കമ്മൂണിഷ്ടാ?’ എന്നു ചോദിക്കുന്ന അബ്ദുള്ളക്കയുടെ നൈര്‍മ്മല്യത്തിനു മുന്നില്‍, അവിടെ മാത്രം ഞാന്‍ പ്രാര്‍ത്ഥനാഭരിതനാകുന്നു.&lt;br /&gt;ലാളിത്യത്തോടെ ജീവിക്കുന്ന സാധാരണക്കാരെയല്ലാതെ മറ്റാരെയാണ് മഹത്തുക്കളെന്ന് നാം വിളിക്കുക.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-2683939670613700686?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/2683939670613700686/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=2683939670613700686' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/2683939670613700686'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/2683939670613700686'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2007/08/blog-post_28.html' title='അബ്ദുള്ളക്ക'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-5102602985954505755</id><published>2007-08-05T19:18:00.001+04:00</published><updated>2008-03-19T18:57:28.447+04:00</updated><title type='text'>ആത്മരതി</title><content type='html'>ജീവിതത്തിലൊരിക്കലേ ഞാന്‍ മൌനിയായിട്ടുള്ളൂ. അത് ഒരാള്‍ എന്നെക്കുറിച്ചു വിശദീകരിക്കാ‍നാവശ്യപ്പെട്ടപ്പോഴാണ് എന്ന് ഖലീല്‍ ജിബ്രാന്‍. ജിബ്രാന്റെ ഔന്നത്യം കൊണ്ടല്ല സ്വയം വിശദീകരിക്കാനൊരുങ്ങുമ്പോള്‍ ഞാന്‍ സന്ദേഹിയാകുന്നത്.&lt;br /&gt;&lt;br /&gt;ഏവര്‍ക്കും ഹൃദ്യമാകും വിധം എന്നെ പരിചയപ്പെടുത്തണം എന്നെനിക്കുണ്ട്, പക്ഷേ യാഥാര്‍ത്ഥ്യം അതല്ലെന്നത് എന്നെ പ്രയാസത്തിലാക്കുന്നു. നിസ്സാരതകള്‍ മാത്രമേ എനിക്കു വിവരിക്കുവാനുള്ളൂ. ഒരുപാട് അല്പത്തങ്ങളും അഹങ്കാരങ്ങളുമുള്ള ഭീരുവും അലസനുമായ ഒരു ശരാശരിക്കാരന്‍ - സത്യസന്ധമായി പറഞ്ഞാല്‍ ഒറ്റ വാചകത്തില്‍ ഇതാണു ഞാന്‍, ഇതാണെന്റെ ജീവിതം.&lt;br /&gt;&lt;br /&gt;അയ്യപ്പപ്പണിക്കര്‍ ഇപ്പോഴില്ല. ഇനി ആ തൊപ്പി എനിക്കു ചേരുമെന്നു തോന്നുന്നു. തോറ്റുതൊപ്പിയിട്ടതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. അങ്ങെവിടെയാണു തോറ്റതെന്ന അന്വേഷണത്തിന് ജീവിതത്തില്‍ എവിടെയാണ് ഞാന്‍ ജയിച്ചതെന്ന് അദ്ദേഹം തിരിച്ചുചോദിച്ചു.&lt;br /&gt;&lt;br /&gt;ആദരവര്‍ഹിക്കുന്ന ചില തോല്‍‌വികളുണ്ട്. ജയിക്കാമായിരുന്നിട്ടും സ്വേച്ഛയാ തിരഞ്ഞെടുത്തവ. എന്നാല്‍ എല്ലായിടത്തും ജയിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. തോല്‍‌വികളെ ഞാന്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചു എന്നു മാത്രം. എനിക്കു നേരെ വാരിയെറിയപ്പെട്ട കനല്‍ക്കട്ടകളില്‍, അറിഞ്ഞുകൊണ്ട് ചെന്നു ചാടിയ അഗ്നികുണ്ഠങ്ങളില്‍ ഞാന്‍ പൊള്ളിപ്പോയിട്ടുണ്ട്. എന്നാല്‍ ഇച്ഛാഭംഗങ്ങളില്‍ ഞാന്‍ തകര്‍ന്നിട്ടില്ല, ഒരിക്കലും. തുച്ഛവും ക്ഷുദ്രവുമായ വ്യാമോഹങ്ങളാല്‍ പലര്‍ക്കും ഞാന്‍ നല്‍കിയ വേദനകള്‍ക്ക് പ്രകൃതിയുടെ പ്രതിക്രിയകളാകാം അവ.&lt;br /&gt;&lt;br /&gt;‘നീയറിയുന്നുവോ വായനക്കാരാ നീറുമെന്നുള്ളില്‍ നിറയും വ്യഥകള്‍’ എന്നെഴുതാന്‍ എനിക്കാവില്ല. പുറത്തെ മഴയും വെയിലുമൊക്കെപ്പോലെ അനുഭവങ്ങളും എന്നെ കടന്നുപോയി. എല്ലാ അനുഭവങ്ങളേയും ഞാനിഷ്ടപ്പെട്ടു. പലപ്പോഴും ഒരു കാഴ്ചക്കാരനെപ്പോലെ നിന്നു.&lt;br /&gt;&lt;br /&gt;ഏറ്റവും ദുര്‍ബലമായതേ അതിജീവിക്കൂ എന്ന് കവികള്‍. അതിജീവനാര്‍ഹമായ ഒന്നും ഇല്ലാത്തതുകൊണ്ടാകാം നിങ്ങളുടെ ഹൃദയത്തെ തൊടുന്ന വാക്കുകള്‍ പറയാന്‍ എനിക്കാവില്ല. അതുകൊണ്ട് മറ്റുപലരുടേയും മൊഴികളില്‍ എനിക്കു താദാത്മ്യം പ്രാപിക്കാനായവയെ പകര്‍ത്തുക മാത്രമാണ് ഞാനിവിടെ. ഇതില്‍ മൌലികമായതൊന്നുമില്ല. എഴുത്താണ് ഇപ്പോള്‍ എന്റെ പണിയിടം. അതുകൊണ്ട് നിങ്ങളെ കബളിപ്പിക്കാന്‍ എനിക്കായേക്കാമെന്നു മാത്രം.&lt;br /&gt;&lt;br /&gt;ഭൂതകാലമല്ല ഞാന്‍ പകര്‍ത്തുന്നത്, ഭാവിയുമല്ല. ഞാനെപ്പോഴും വര്‍ത്തമാനത്തിലാണ്. പക്ഷേ ഒരേ സമയം എനിക്കൊരുപാട് ജീവിതങ്ങളുണ്ട്. തീരെ ചെറുതെന്നു തോന്നാവുന്ന കാലത്തിനുള്ളില്‍ ഞാന്‍ ഒട്ടേറെ ജീവിതങ്ങള്‍ ജീവിച്ചു. ഒരുപാട് തവണ മരിച്ചു, ഒരുപാട് തവണ ജനിച്ചു. ബുദ്ധന്‍ പറഞ്ഞു : സര്‍വ്വം ക്ഷണികം; ഓരോ ക്ഷണത്തിലും ഓരോ ചന്ദ്രന്‍, ഓരോ ക്ഷണത്തിലും ഓരോ പ്രപഞ്ചം, ഓരോ ക്ഷണത്തിലും ഓരോ ജീവിതം. എപ്പോഴും ഞാന്‍ പുതിയൊരു മനുഷ്യനാണ്.&lt;br /&gt;&lt;br /&gt;പാഠങ്ങളില്‍ നിന്ന് കലയിലേക്കും കലഹങ്ങളിലേക്കും ഞാന്‍ സഞ്ചരിച്ചു. ക്രിമിനലും കമ്മ്യൂണിസ്റ്റും കാമുകനുമായി. സ്നേഹഭംഗങ്ങള്‍ അനുഭവിച്ചു. ഒരു നദിയെന്ന പോലെ എല്ലാറ്റിലേക്കും ഒഴുകി, എല്ലാറ്റിനേയും കടന്നു. കാട്ടുപാതകളിലൂടെയും നഗരത്തെരുവുകളിലൂടെയും സഞ്ചരിച്ചു. എല്ലാ ലഹരികളും അനുഭവിച്ചു. കുലംകുത്തി കലങ്ങി പാറക്കെട്ടുകളില്‍ തല്ലിയലച്ച് മരങ്ങള്‍ പിഴുത് വെള്ളച്ചാട്ടങ്ങളും കയങ്ങളുമൊക്കെ താണ്ടി ഇപ്പോള്‍ സമതലത്തിലാണ് ഈ നദി. പ്രളയമോ വരള്‍ച്ചയോ വന്നില്ലെങ്കില്‍ ഇനി സമുദ്രം വരെ ശാന്തമായ ഒഴുക്ക്. എന്റെ നിസ്സാരതകളില്‍ അഭിമാനത്തോടെ ഞാനിപ്പോള്‍ എല്ലാറ്റിനേയും നമസ്കരിക്കുന്നു, ഒന്നിനേയും തെറ്റെന്നോ ശരിയെന്നോ വിധിക്കാതെ.&lt;br /&gt;&lt;br /&gt;ഞാനെന്റെ ജീവിതം എഴുതുന്നു, എന്നെ എഴുതുന്നു. യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊക്കെ നടന്നോ എന്നു ചോദിച്ചാല്‍ മനസ്സിലെങ്കിലും എന്നാണുത്തരം. ഓര്‍മ്മകളുടേയും സ്വപ്നങ്ങളുടേയും വേലിയേറ്റത്തിനും ഇറക്കത്തിനുമിടയില്‍ എന്റെ ജീവിതമെന്ന് ഞാന്‍ കരുതുന്നത് യഥാര്‍ത്ഥത്തില്‍ ജീവിച്ച ജീവിതമാണോ ജീവിക്കാനാഗ്രഹിച്ച ജീവിതമാണോ? സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനുമിടയിലെ ഒരു പദപ്രശ്നമാണ് അതെന്നു തോന്നുന്നു.&lt;br /&gt;&lt;br /&gt;പൂര്‍ണ്ണമായും നിസ്സംഗനൊന്നുമല്ല ഞാന്‍. അങ്ങനെയായിരുന്നുവെങ്കില്‍ എനിക്കൊന്നും എഴുതുവാനുണ്ടാകുമായിരുന്നില്ല. പ്രാകൃതനായ കാട്ടാളനും നാഗരികനായ ലൌകികനും എനിക്കുള്ളിലുണ്ട്, ഒപ്പം വൈരാഗിയായ താപസനും ഭീകരനായ ഭോഗിയും. സമുദ്രമെന്ന പോലെ വിക്ഷുബ്ധമാണ് പുറം, ശാന്തമാകാനുള്ള ശ്രമത്തിലാണ് അകം.&lt;br /&gt;&lt;br /&gt;പിന്നിട്ട ഓരോ വഴിത്താരയിലും എന്നെക്കുറിച്ച് കഥകളുണ്ടായി. അമാനുഷിക കഴിവുകളുള്ള ഗന്ധര്‍വ്വനെന്ന പോലെ, ഏതൊക്കെയോ ശാപങ്ങള്‍ എപ്പോഴും പിന്തുടരുന്ന പോലെയും. പത്തു വയസ്സുള്ളപ്പോള്‍ നാസ്തികനായ എന്നോട് എന്തുകൊണ്ട് ഈ പേരെന്ന് ചോദിച്ച കൂട്ടുകാരീ, ഞാന്‍ ദൈവമായതുകൊണ്ട്; നിങ്ങളും ദൈവമാണെന്ന് അറിയാവുന്നതു കൊണ്ട്. ജീവിതം അത്രമേല്‍ അയുക്തികമായതുകൊണ്ട്.&lt;br /&gt;&lt;br /&gt;ഞാനൊരു പ്രാചീനനായ മനുഷ്യനാണെന്ന് പരിചയപ്പെട്ടപ്പോള്‍ ചൂണ്ടിക്കാട്ടിയ സുഹൃത്തിനോട് അല്ല, വരുന്ന നൂറ്റാണ്ടിലെ മനുഷ്യനാണെന്ന് കുസൃതി പറഞ്ഞിട്ടുണ്ട്. ഞാനെപ്പോഴും ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിച്ചവനാണ്. എപ്പോഴും വഴി തെറ്റിയവന്‍, വൈകിയെത്തിയവന്‍. പക്ഷേ, ഇപ്പോള്‍ പിന്തിരിഞ്ഞു നോക്കുമ്പോള്‍ എനിക്കറിയാം ഞാന്‍ കൃത്യനിഷ്ഠയുള്ളവനായിരുന്നുവെങ്കില്‍, ലക്ഷ്യം മുന്‍‌നിര്‍ത്തി ജീവിച്ചിരുന്നുവെങ്കില്‍ എനിക്ക് എന്തുമാത്രം നഷ്ടമുണ്ടാവുമായിരുന്നുവെന്ന് (പക്ഷേ, എന്തായിരുന്നു അത്? എന്റെ ലക്ഷ്യം?).&lt;br /&gt;&lt;br /&gt;എനിക്കാഗ്രഹങ്ങളുണ്ട്, പക്ഷേ ഞാനൊന്നും പ്രതീക്ഷിക്കുന്നില്ല. നിരാശനുമല്ല. ഈ കുറിപ്പുപോലെ ക്രമരഹിതമായ, ശിഥിലമായ, വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ഒന്നാണ് ഈ ജീവിതം. സുഭാഷിന്റെ വാക്കുകള്‍ കടമെടുത്താല്‍ വജ്രത്തിന്റെ അതേ കെമിസ്ട്രിയുണ്ടായിട്ടും എന്തൊക്കെയോ അപകര്‍ഷതകള്‍ പേറി എഴുത്താണിയായിത്തീരാനും എഴുതിയെഴുതി തീരാനും സ്വയം വിച്ഛേദിച്ച മൂലകം - പെന്‍സിലിന്റെ ഗ്രാഫൈറ്റ്. ഒരു സന്യാസിയോ ഉന്മാദിയോ ആയിത്തീര്‍ന്നേക്കാവുന്ന; എല്ലായ്പ്പോഴും ഉപേക്ഷിക്കപ്പെട്ട, എല്ലാം ഉപേക്ഷിച്ച ഒരു ജന്മം.&lt;br /&gt;&lt;br /&gt;ഞാനെപ്പോഴും സന്തുഷ്ടനായ ഒരു മനുഷ്യനാണ്. എന്നാല്‍ ഒരു മാതൃകയല്ല, ഒരു മുന്നറിയിപ്പ്. എന്റെ കണ്ണിലെപ്പോഴും നനവുണ്ട്, ഉള്ളിലെപ്പോഴും ചിരിയും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-5102602985954505755?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/5102602985954505755/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=5102602985954505755' title='8 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/5102602985954505755'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/5102602985954505755'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2007/08/blog-post.html' title='ആത്മരതി'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-5465954790280937374</id><published>2007-07-21T14:26:00.000+04:00</published><updated>2007-07-21T14:28:45.567+04:00</updated><title type='text'>മനുഷ്യത്വത്തെക്കുറിച്ചോര്‍ത്ത്‌.....</title><content type='html'>മഴക്ക്‌ ഇന്നത്തേക്കാള്‍ താളമുണ്ടായിരുന്നു അന്ന്. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ആ മഴക്കാലം മുഴുവന്‍ ഞങ്ങള്‍ കാടുകളില്‍ നടന്നുതീര്‍ത്തു. കന്നടത്തിലേയും തമിഴകത്തേയും മലയാളത്തിലേയും മലനിരകള്‍. നീണ്ടു വിസ്‌തൃതമായ പശ്ചിമഘട്ടം. നാലു മാസങ്ങള്‍... ആയിരക്കണക്കിനു കിലോമീറ്ററുകള്‍... ആനകളുടെ കാനേഷുമാരി, പ്രകൃതിയിലേക്കു നോക്കാന്‍ കവിയുടെ കണ്ണാണു വേണ്ടതെന്നു പഠിപ്പിച്ച ശാസ്ത്രജ്ഞനൊപ്പം.&lt;br /&gt;&lt;br /&gt;വയനാട്‌. ഇരുണ്ട കാട്ടില്‍ കോടയും മഴയും നിറഞ്ഞ സമയം. പുലര്‍ച്ചെ യാത്ര തുടങ്ങി. അധികം വൈകാതെ അകലെ നിന്നും ഇരമ്പം കേട്ടു. കാട്ടിലെ മഴയുടേത്‌ വല്ലാത്തൊരു വരവാണ്‌. ഗന്ധം, സ്പര്‍ശം, രസം, രൂപം, ശബ്ദം...എല്ലാ വന്യതകളും നിറഞ്ഞ മഴ. ഇരമ്പത്തിനു പിന്നാലെ മരങ്ങള്‍ കുലുങ്ങി ചിരിക്കുന്നതു കേള്‍ക്കാം. പെയ്ത്തു തുടങ്ങുമ്പോള്‍ ആ താളത്തിനനുസരിച്ച്‌ ഓരോ ഇലയും ശിഖരങ്ങളും നൃത്തം ചവിട്ടും. സസ്യങ്ങളെപ്പോലെ മഴയെ പ്രണയിക്കുന്നവര്‍ ഇല്ല. നെറ്റി തെല്ലും ചുളിക്കാതെ പച്ച മാത്രം എപ്പോഴും മഴയിലേക്ക്‌ ശിരസ്സു നീട്ടുന്നു. മഴമൂര്‍ച്ഛകളില്‍ നിലംപൊത്തുന്നതു പോലും അത്യാഹ്ലാദത്തോടെ.&lt;br /&gt;&lt;br /&gt;ആ വഴിത്താരയിലേക്ക്‌ മഴയേയും തുളച്ചു വന്ന രൂക്ഷഗന്ധം കാട്ടില്‍ പതിവുള്ളതായിരുന്നില്ല. കനത്ത മഴത്തുള്ളികളെ കൂസാതെ വലിയ ഈച്ചകള്‍ അവിടെ വട്ടമിട്ടു പറന്നു. നിലത്ത്‌ അഴുകിയ എന്തോ പരന്നൊഴുകുന്നുണ്ടായിരുന്നു. പാതി നര വീണ താടിയിഴകള്‍ തടവി ഗുരു അല്‍പനേരം നിന്നു. അജ്ഞാതമായ ഏതോ വേദനയില്‍ ആ കണ്ണുകള്‍ നിറഞ്ഞുവോ?&lt;br /&gt;&lt;br /&gt;കുറച്ച്‌ ഉള്ളിലേക്ക്‌ കയറിയാണ്‌ മണത്തിന്റെ ഉറവിടം കണ്ടത്‌. രണ്ടോ മൂന്നോ വയസ്സു വരുന്ന ഒരു കുട്ടിക്കൊമ്പന്‍. കുഞ്ഞുങ്ങളുടെ കീരിപ്പല്ലുകള്‍ പോലെ കൊച്ചുകൊമ്പുകള്‍ പുറത്തു വന്നു തുടങ്ങാനുള്ള പ്രായം. പക്ഷേ ആ സ്ഥാനത്ത്‌ രണ്ടു നീണ്ട മുറിപ്പാടുകള്‍ മാത്രം. അളിഞ്ഞ മസ്തകത്തില്‍ കൂടെയുണ്ടായിരുന്ന ഫോറസ്റ്റ്‌ ഗാര്‍ഡും ആദിവാസികളും എന്തോ ചികഞ്ഞു. ആണിയും കുപ്പിച്ചില്ലുകളുമൊക്കെ ചേര്‍ന്ന ഒരു നാടന്‍ വെടിയുണ്ട. ആ യാത്രയുടെ 'സുവനീര്‍' ലഭിച്ചത്‌ അങ്ങനെയാണ്‌.&lt;br /&gt;&lt;br /&gt;ഒന്നുരണ്ടു ദിവസത്തിനു ശേഷം, അകലെ ഒരരുവിയുടെ തീരത്ത്‌ ആദ്യത്തെ ആനയെ കണ്ടു. കാറ്റ്‌ ഞങ്ങള്‍ക്കനുകൂലമായിരുന്നില്ല. ആന ഒന്നു തിരിഞ്ഞ്‌ സൂക്ഷ്മമായി നോക്കി. പെട്ടെന്ന് അരുവി കടന്ന് ഉള്‍ക്കാട്ടിലേക്ക്‌ പാഞ്ഞുപോയി. മനുഷ്യത്വത്തെക്കുറിച്ചോര്‍ത്ത്‌ പിന്നീടൊരിക്കലും ഞാന്‍ അത്രമാത്രം ലജ്ജിച്ചിട്ടില്ല. മറ്റൊരാനയെപ്പോലും ആ മേഖലയില്‍ കണ്ടില്ല, രണ്ടുമൂന്നാഴ്ചകള്‍ കാടു മുഴുവന്‍ അലഞ്ഞിട്ടും.&lt;br /&gt;&lt;br /&gt;ആ കാടും പിന്നീട്‌ കണ്ടിട്ടില്ല. അവിടം മടുത്തതുകൊണ്ടായിരിക്കാം, ലോറികളില്‍ കയറി എങ്ങോട്ടൊക്കെയോ വിരുന്നു പോയെന്ന് പലരും പറഞ്ഞറിഞ്ഞു. അന്നത്തേക്കാള്‍ ഉരുള്‍ പൊട്ടലുണ്ട്‌ ഇപ്പോള്‍, കാട്ടില്‍ മാത്രമല്ല നാട്ടിലും ജീവിതത്തിലും. കൊയ്ത്തുകഴിഞ്ഞ വയലില്‍ ആരൊക്കെയോ ചേര്‍ന്ന് വിതച്ച്‌, ഞാറ്‌ വളര്‍ന്ന്...കതിരിടും മുമ്പേ, വിള കൊയ്യും മുമ്പേ പ്രകൃതിയുടെ താളം തെറ്റിപ്പോകുമ്പോള്‍...അന്നം മുട്ടിപ്പോകുമല്ലോ എന്ന സ്വാര്‍ത്ഥതയാകാം...എങ്കിലും...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-5465954790280937374?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/5465954790280937374/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=5465954790280937374' title='2 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/5465954790280937374'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/5465954790280937374'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2007/07/blog-post.html' title='മനുഷ്യത്വത്തെക്കുറിച്ചോര്‍ത്ത്‌.....'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-5582373754042248646</id><published>2007-06-10T20:28:00.000+04:00</published><updated>2007-06-10T20:47:07.004+04:00</updated><title type='text'>യേശു എന്നാല്‍</title><content type='html'>യേശു ഒരു കറുത്തവര്‍ഗ്ഗക്കാരനാണ് എന്നതിന് മൂന്നു നല്ല വാദങ്ങളുണ്ട്&lt;br /&gt;ഒന്ന് - അവന്‍ എല്ലാവരേയും സഹോദരാ എന്നു വിളിച്ചു&lt;br /&gt;രണ്ട് - അവന്‍ സുവിശേഷം പറയാന്‍ ഇഷ്ടപ്പെട്ടു&lt;br /&gt;മൂന്ന് - അവന് നല്ല ഒരു വിചാരണ ലഭിച്ചില്ല&lt;br /&gt;&lt;br /&gt;&lt;br /&gt;പക്ഷേ, യേശു ഒരു ജൂതനായിരുന്നു എന്നതിനും മൂന്ന് തത്തുല്യ വാദങ്ങളുണ്ട്&lt;br /&gt;ഒന്ന് - അവന്‍ അപ്പന്റെ തൊഴിലില്‍ ഏര്‍പ്പെട്ടു&lt;br /&gt;രണ്ട് - അവന്‍ 32 വയസ്സുവരെ സ്വന്തം വീട്ടില്‍ കഴിഞ്ഞു&lt;br /&gt;മൂന്ന് - അമ്മ കന്യകയാണെന്ന് അവനും അവന്‍ ദൈവമാണെന്ന് അമ്മയും വിശ്വസിച്ചു&lt;br /&gt;&lt;br /&gt;&lt;br /&gt;പക്ഷേ യേശു ഒരു ഇറ്റലിക്കാരനാണ് എന്നതിന് മൂന്ന് തത്തുല്യ വാദങ്ങളുണ്ട്&lt;br /&gt;ഒന്ന് - അവന്‍ ആംഗ്യങ്ങള്‍കൊണ്ട് സംസാരിച്ചു&lt;br /&gt;രണ്ട് - ഓരോ ഭക്ഷണത്തിനോടൊപ്പവും അവന്‍ വീഞ്ഞുകുടിച്ചു&lt;br /&gt;&lt;p&gt;മൂന്ന് - അവന്‍ ഒലീവെണ്ണ ധാരാളം ഉപയോഗിച്ചു &lt;/p&gt;&lt;br /&gt;പക്ഷേ, യേശു കാലിഫോര്‍ണിയക്കാരനായിരുന്നു എന്നതിനും മൂന്ന് തത്തുല്യ വാദങ്ങളുണ്ട്&lt;br /&gt;ഒന്ന് - അവന്‍ ഒരിക്കലും മുടി മുറിച്ചില്ല&lt;br /&gt;രണ്ട് - എല്ലാ സമയവും അവന്‍ നഗ്നപാദനായി ചുറ്റിനടന്നു&lt;br /&gt;മൂന്ന് - അവന്‍ ഒരു പുതിയ മതം തുടങ്ങിവച്ചു&lt;br /&gt;&lt;br /&gt;&lt;br /&gt;പക്ഷേ, യേശു അയര്‍ലന്‍ഡുകാരനായിരുന്നു എന്നതിന് മൂന്ന് തത്തുല്യ വാദങ്ങളുണ്ട്&lt;br /&gt;ഒന്ന് - അവന്‍ വിവാഹമേ കഴിച്ചില്ല&lt;br /&gt;രണ്ട് - അവന്‍ എപ്പോഴും കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു&lt;br /&gt;മൂന്ന് - അവന്‍ പുല്‍മൈതാനങ്ങളെ സ്നേഹിച്ചു&lt;br /&gt;&lt;br /&gt;&lt;br /&gt;എന്നാല്‍, യേശു ഒരു സ്ത്രീആയിരുന്നു എന്നതിന് മൂന്ന് ശക്തമായ വാദങ്ങളുണ്ട്&lt;br /&gt;ഒന്ന് - തീരെ ഭക്ഷണമില്ലാതിരുന്ന സമയത്ത് ഒരു നിമിഷത്തെ മുന്നറിയിപ്പില്‍ ഒരു ആള്‍ക്കൂട്ടത്തെ അവന് ഊട്ടേണ്ടിവന്നു&lt;br /&gt;രണ്ട് - ഒരിക്കലും ഒന്നും മനസ്സിലാവാത്ത പുരുഷാരത്തിനു കുറുകെ സന്ദേശമയക്കാന്‍ അവന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു&lt;br /&gt;മൂന്ന് - പണികള്‍ ചെയ്തുതീര്‍ക്കാന്‍ ബാക്കിയുള്ളതുകൊണ്ട് മരിച്ചിടത്തുനിന്നു പോലും അവന് എണീറ്റു വരേണ്ടിവന്നു&lt;br /&gt;&lt;br /&gt;&lt;br /&gt;____________________________________________&lt;br /&gt;പവിത്രന്റെ ഒന്നാം ചരമവാര്‍ഷികത്തിന് എഴുതിയതാരെന്ന് അറിയില്ലെന്ന് പറഞ്ഞുകൊണ്ട് ഗോപീകൃഷ്ണന്‍ വായിച്ച കവിത.&lt;br /&gt;&lt;em&gt;എല്ലാ സ്ത്രീ സുഹൃത്തുക്കള്‍ക്കും................&lt;/em&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-5582373754042248646?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/5582373754042248646/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=5582373754042248646' title='2 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/5582373754042248646'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/5582373754042248646'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2007/06/blog-post.html' title='യേശു എന്നാല്‍'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-5928358834300807548</id><published>2007-05-25T11:24:00.000+04:00</published><updated>2007-05-25T16:39:37.314+04:00</updated><title type='text'>ഉത്തരാപഥം</title><content type='html'>പുരാതന ദില്ലി. കാമവും ലഹരിയും കുറ്റങ്ങളും പൂക്കുന്ന പഴയ സുല്‍ത്താന്മാരുടെ ശ്മശാനോദ്യാനങ്ങളിലൊന്ന്. ക്ഷണികസൗഹൃദങ്ങള്‍ പങ്കുവെച്ച ആംപ്യൂളുകള്‍ സിരകളിലേക്ക്‌ ആഞ്ഞുകുത്തിയിറക്കിയതുമാത്രം ഓര്‍മ്മയുണ്ട്‌. രാത്രിയായിത്തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ അപ്പോള്‍. പിറ്റേന്നാള്‍ ഒരപരിചിതയുടെ കിടക്കയിലാണ്‌ ഉണര്‍ന്നത്‌. ലഹരിയുടെ ആഘാതം താങ്ങാനാവാതെ ദുര്‍ബ്ബലമായ ശരീരം ഉരുണ്ടുരുണ്ട്‌ അവളുടെ മടിയിലേക്ക്‌ വീഴുകയായിരുന്നു എന്നാണ്‌ പിന്നീട്‌ കേട്ടത്‌.&lt;br /&gt;&lt;br /&gt;കുടുസ്സുചുമരുകളായിരുന്നു ചുറ്റും. പൊള്ളുന്ന പനിയും. ശരീരത്തിന്‌ വീണ്ടും കുതിക്കാന്‍ കരുത്താകും വരെ, ദീര്‍ഘമായ നാലഞ്ചുദിവസങ്ങള്‍ ആ ഒറ്റമുറിവീട്‌ അഭയമായി. ദിവസവുമെത്തുന്ന ഡോക്ടറുടെ കയ്യിലേക്കു തിരുകുന്ന മുഷിഞ്ഞ നോട്ടുകളില്‍, പനിനോക്കുന്ന അജ്ഞാതമായ കൈത്തലത്തിന്റെ കുളിര്‍മ്മയില്‍, തോളിലേക്കു ചാച്ചിരുത്തി കോരിത്തരുന്ന ഗോതമ്പുകഞ്ഞിയുടെ ചെറുചൂടില്‍...എല്ലാറ്റിലും നിറഞ്ഞ കാരുണ്യമായിരുന്നു അവിടെ.&lt;br /&gt;&lt;br /&gt;തെരുവുകളുടെ യജമാനന്മാര്‍ക്ക്‌ കപ്പംകൊടുത്തുനേടിയ പുറമ്പോക്കിലെ പ്ലാസ്റ്റിക്കുഷെഡ്ഡില്‍ എന്നെ കൊണ്ടാക്കി തിരിഞ്ഞുനടക്കുമ്പോള്‍ ആ കൈപിടിച്ച്‌ ചോദിക്കാതിരിക്കാനായില്ല "പെണ്ണേ ഞാന്‍ നിനക്ക് ആരാണ്‌?" എന്ന്. "ക്ഷീണം മാറിയിട്ടില്ല, വിശ്രമിക്കൂ" എന്ന മറുപടി എന്നെ തൃപ്തനാക്കിയുമില്ല.&lt;br /&gt;&lt;br /&gt;പിന്നെ അലച്ചിലൊഴിഞ്ഞ എന്റെ പകലുകളില്‍, അതിഥികളില്ലാത്ത അവളുടെ രാത്രികളില്‍ ഞങ്ങള്‍ പരസ്പരം തീര്‍ത്ഥാടനം നടത്തി. മലയാളത്തിലുള്ള എന്റെ ചോദ്യങ്ങള്‍ക്ക്‌ ഉറുദുവിലും കാശ്മീരിയിലും മറുപടി വന്നു. തല്ലുകൂടുമ്പോള്‍ മാത്രം ഹിന്ദിയില്‍ സംസാരിച്ചു. അപ്പോളപ്പോള്‍ തോന്നിയ പേരുകള്‍ വിളിച്ചു. ഓര്‍മ്മകള്‍ മാത്രമായിരുന്നു അവളിലെപ്പോഴും. സ്വപ്നങ്ങള്‍ അവസാനിച്ച ഒരു ജീവിതം. എപ്പോഴൊക്കെയോ ആയി പറഞ്ഞ മുറിഞ്ഞുമുറിഞ്ഞുപോകുന്ന വാക്കുകളില്‍ നിന്ന് ഞാന്‍ ആ കഥ വായിച്ചു.&lt;br /&gt;&lt;br /&gt;കാശ്മീരിലെ മനോഹരമായ ഒരു ഗ്രാമത്തില്‍ നിന്നായിരുന്നു എല്ലാ ഓര്‍മ്മകളുടേയും തുടക്കം. അവളേയും അനിയത്തിയേയും ചെറുപ്പത്തിലേ തനിച്ചാക്കി മരിച്ചുപോയ അച്ഛനും അമ്മയും. അകന്ന ഏതോ ബന്ധുവിന്റെ വീട്ടില്‍ വേലക്കാരേക്കാള്‍ കഷ്ടമായ ജീവിതം. പിന്നെ ജോലി, പഠനം എന്നൊക്കെയുള്ള മോഹങ്ങളുമായി ബന്ധുവിന്റെ ഒരു പരിചയക്കാരനൊപ്പം ദില്ലിയിലേക്കുള്ള യാത്ര. അധികാരത്തിന്റെ വിലപേശലുകള്‍ മാത്രമുള്ള മഹാനഗരത്തില്‍ സഹായിക്കാനെത്തിയവര്‍ക്കെല്ലാം ആവശ്യം മറ്റുപലതുമായിരുന്നു. അവസാനം നഗരത്തിന്റെ മറുപാതിയില്‍ ആ പേരും ചേര്‍ന്നു.&lt;br /&gt;&lt;br /&gt;ഉള്ളില്‍ എരിഞ്ഞുതീരുന്നതിന്റെ വടുക്കള്‍ ആ മുഖത്ത്‌ എപ്പോഴും തളംകെട്ടി നിന്നു. പള്ളിയില്‍ ബാങ്കുയരുമ്പോള്‍ മാത്രം അവള്‍ എല്ലാം മറന്നു. അഞ്ചുനേരങ്ങളിലും കണ്ണീരൊഴുക്കി പ്രാര്‍ത്ഥിച്ചു. എന്റെ കൊട്ടാരത്തില്‍ അവള്‍ക്കുവേണ്ടി നിസ്കാരപ്പായയൊരുക്കി ഞാന്‍ പഴയകടം വീട്ടി.&lt;br /&gt;&lt;br /&gt;പലപ്പോഴുമെന്നപോലെ പെട്ടെന്നുള്ള കണ്ടുമുട്ടലായിരുന്നു അന്നും. ഒരുമിച്ച്‌ അവളുടെ വീട്ടിലേക്ക്‌ നടക്കുമ്പോള്‍ മുന്നറിയിപ്പില്ലാതെ വന്ന മഴ ചാറിക്കൊണ്ടിരുന്നു. അകവുംപുറവും നനഞ്ഞ്‌ വീണ്ടും ഞാനാ കൈപിടിച്ചു. "പോരുന്നോ എന്റെ കൂടെ?" "വേണ്ട." കൈ വലിക്കാതെ വികാരങ്ങളില്ലാതെ അവള്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;കണ്ടും കാണാതെയുമുള്ള ദിവസങ്ങള്‍ പിന്നെയും കൊഴിഞ്ഞുവീണു. അന്ന് അതുവരെ കാണാത്തത്രയും സന്തോഷത്തിലായിരുന്നു അവള്‍. ഗൃഹാതുരത്വമുണര്‍ത്തുന്ന നീലനിറമുള്ള ഇന്‍ലന്റ്‌ പൊക്കിപ്പിടിച്ചുകൊണ്ട്‌ എനിക്കുമുന്നില്‍ വട്ടം കറങ്ങി. പിടിച്ചുവാങ്ങാനുള്ള ശ്രമം വിജയിച്ചില്ല. അതിലെ വരികള്‍ ഉറക്കെ വായിച്ചുകൊണ്ട്‌ അവള്‍ ഒപ്പം നടന്നു.&lt;br /&gt;&lt;br /&gt;അനിയത്തിയെ നാട്ടില്‍ നിന്ന് കൊണ്ടുവന്ന്‍, ഒന്നുമറിയിക്കാതെ ചണ്ഡീഗഢില്‍ ഒരു കോളേജില്‍ ചേര്‍ത്തു പഠിപ്പിക്കുന്ന വിവരം അപ്പോഴാണറിഞ്ഞത്. പരീക്ഷയില്‍ ജയിച്ചതും ജോലി ലഭിച്ചതുമായുള്ള വിവരമാണ്‌ അനിയത്തിയുടെ ആ കത്തില്‍. രണ്ടുദിവസം പിന്നെ കണ്ടില്ല. മൂന്നാം ദിവസം അവളുടെ വീട്ടിലെത്തിയപ്പോള്‍ വാതിലില്‍ ചണ്ഡീഗഢിലേക്കു പോവുകയാണെന്ന കുറിപ്പു കണ്ടു.&lt;br /&gt;&lt;br /&gt;ഒന്നുരണ്ടാഴ്ചകള്‍. ജീവിതത്തിലാദ്യമായി ഒറ്റയ്ക്കായപോലെ. ബന്ധനങ്ങളില്‍ നിന്ന് മുക്തനായവന്‍ എന്നഹങ്കരിച്ചിരുന്ന ജിപ്സിക്ക്‌ അവളുടേതു മാത്രമായ ആ നഗരത്തെ എളുപ്പം വിട്ടുപോകാനുമായില്ല. വികാരങ്ങളെ മറക്കാന്‍ ലഹരികള്‍ തേടിപ്പോകാനും മനസ്സു സമ്മതിച്ചില്ല. ഓരോ സെല്ലിലും ആ അസാന്നിദ്ധ്യം പടരുന്നത്‌, ആഴ്‌ന്നിറങ്ങുന്നത്‌ നിശ്ശബ്ദമായി, ഒരു തപസ്സുപോലെ അനുഭവിച്ചു.&lt;br /&gt;&lt;br /&gt;പതിവുപോലെ അപ്രതീക്ഷിതമായി, പതിവില്ലാത്തവിധം പ്രകാശം നിറഞ്ഞ മുഖവുമായി അവളെത്തി. "അവളുടെ കൂട്ടുകാരനെ കാണാന്‍ പോയിരിക്കുകയായിരുന്നു" മുഖവുരയില്ലാതെ പറഞ്ഞു തുടങ്ങി. "കല്യാണം നടത്തി, അവളെങ്കിലും ആഗ്രഹിക്കുന്ന പോലെ സുഖമായി ജീവിക്കട്ടെ." "അവരോടൊപ്പം നില്‍ക്കാമായിരുന്നില്ലേ?" "അവള്‍ നിര്‍ബ്ബന്ധിച്ചു. പക്ഷേ എനിക്ക്‌ തിരിച്ചുവരാതിരിക്കാനാകുമായിരുന്നില്ല."&lt;br /&gt;&lt;br /&gt;ഒരു ദിവസം ലാഘവത്തോടെ അവള്‍ അന്വേഷിച്ചു: "നീ ഇസ്ലാമിനെ ഇഷ്ടപ്പെടുന്നുണ്ടോ?" "നിന്റേതായ എല്ലാറ്റിനേയും ഞാന്‍ പ്രണയിക്കുന്നു." ആ ഹൃദയത്തെ ഞാന്‍ ചേര്‍ത്തുപിടിച്ചു. "നീ മുസ്ലീമാകുമോ?" "ആകാം, നീയങ്ങനെ ആഗ്രഹിക്കുന്നുവെങ്കില്‍, അതുകൊണ്ടു മാത്രം." "വേണ്ട."&lt;br /&gt;&lt;br /&gt;സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പിന്നീടൊരുപാട്‌ ജീവിതങ്ങള്‍ കൂടി കണ്ടു. ഒരുമിച്ചുറങ്ങാറുള്ള രാത്രികളിലൊന്നില്‍ അരികില്‍ കിടന്നുകൊണ്ട്‌ അവള്‍ ചോദിച്ചു: "നീ ഇപ്പോഴും ഹിന്ദുവാണോ?" "അല്ല." ആയിരം രാത്രികളേക്കാള്‍ മനോഹരമായ രാത്രിയായിരുന്നു അത്‌. എല്ലാ മാലാഖമാരും ഭൂമിയിലേക്കിറങ്ങി വന്ന ദിവസം. സ്നേഹം നിലാവായി പൊഴിഞ്ഞുകൊണ്ടിരുന്നു. പുലരാറായപ്പോള്‍ വീണ്ടും ചോദിച്ചു: "എന്റെ സ്നേഹമാണോ നിന്നെ മുസ്ലീമാക്കിയത്‌?"&lt;br /&gt;&lt;br /&gt;"ഞാനിപ്പോഴും മുസ്ലീമല്ലല്ലോ." സന്തോഷിപ്പിക്കാനായിപോലും അവളോട്‌ നുണ പറയാന്‍ എനിക്കാകുമായിരുന്നില്ല. അത്ര വിലപ്പെട്ടതായിരുന്നു ആ സ്നേഹം. വഞ്ചിക്കപ്പെട്ട ഒരു പെണ്ണിന്റെ മുഖം ആദ്യമായി ഞാന്‍ കണ്ടു. തന്നെ ചതിച്ചവനോടുള്ള പകയും വെറുപ്പും ദുഃഖവും എല്ലാം ആ കണ്ണുകളില്‍ നിറഞ്ഞു. "പിന്നെ, പിന്നെ നീയിപ്പോള്‍ ആരാണ്‌?" കുത്തിപ്പിടിച്ചുകൊണ്ട്‌ അവള്‍ അലറി.&lt;br /&gt;"ഞാനൊരു മനുഷ്യനാണ്‌. ഇപ്പോള്‍, ഇപ്പോള്‍ നിന്റെ മാത്രം പുരുഷന്‍." ഇറുകെപ്പുണര്‍ന്ന് ഞാന്‍ പറഞ്ഞു. അവളുടെ പിടുത്തം അയഞ്ഞയഞ്ഞു വന്നു. നെഞ്ച്‌ നനഞ്ഞു കുതിരുന്നത്‌ ഞാനറിഞ്ഞു. ഒരു ജന്മത്തിന്റെ മുഴുവന്‍ കണ്ണീരും ഏറ്റുവാങ്ങി ഞങ്ങള്‍ കിടന്നു. പിരിയുമ്പോള്‍ സൂര്യന്‍ ചാഞ്ഞുതുടങ്ങിയിരുന്നു.&lt;br /&gt;&lt;br /&gt;കുറെനാള്‍ കണ്ടതേയില്ല. ഒരു ദിവസം അവള്‍ വന്നു. ഒന്നും മിണ്ടാതെ ഏറെ നേരം ഇരുന്നു. " ഞാന്‍ പോകാന്‍ തീരുമാനിച്ചു." പതിയെ പറഞ്ഞു. "എങ്ങോട്ട്‌?" "നാട്ടിലേക്ക്‌. കാശ്മീരിലേക്ക്‌." "അവിടെ?" "വീടുണ്ട്‌, അല്‍പം സ്ഥലവും. ഇനിയുള്ള കാലം പ്രാര്‍ത്ഥനകളുമായി കഴിയണം."&lt;br /&gt;&lt;br /&gt;റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയില്‍ കയറും മുമ്പ്‌ ഒരിക്കല്‍ക്കൂടി ഞാനാ കൈ പിടിച്ചു. "നിന്റെ പ്രാര്‍ത്ഥനകളില്‍ ഞാനുമുണ്ടാവില്ലേ?" "അവ നിനക്കു വേണ്ടി മാത്രമായിരിക്കും." പെട്ടെന്ന് തീവണ്ടിയും യാത്രക്കാരും റെയില്‍വേ സ്റ്റേഷനുമെല്ലാം അപ്രത്യക്ഷമായി. കെട്ടിപ്പുണര്‍ന്ന്, പരസ്പരം പൊള്ളിപ്പോകും വിധം ദീര്‍ഘമായി ഞങ്ങള്‍ ഉമ്മവച്ചു. വണ്ടി നീങ്ങിത്തുടങ്ങി. പരസ്പരം നോക്കി കൈ വീശാന്‍ എനിക്കോ അവള്‍ക്കോ ആകുമായിരുന്നില്ല. അടുത്ത പ്ലാറ്റ്‌ഫോമില്‍ ബോംബെക്കുള്ള വണ്ടി. അവളില്ലാത്ത നഗരത്തില്‍ ഇനി വയ്യ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-5928358834300807548?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/5928358834300807548/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=5928358834300807548' title='3 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/5928358834300807548'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/5928358834300807548'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2007/05/blog-post.html' title='ഉത്തരാപഥം'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-3477860986599573789</id><published>2007-04-19T18:16:00.000+04:00</published><updated>2007-04-19T18:37:43.483+04:00</updated><title type='text'>കനവ്</title><content type='html'>വയനാട്ടിലേക്കുള്ള യാത്രകളില്‍ പലപ്പോഴും ‘കനവി’ലെത്താറുണ്ട്, കെ.ജെ. ബേബിയുടെ ആദിവാസികുട്ടികള്‍ക്കായുള്ള ഗുരുകുലത്തില്‍.&lt;br /&gt;വര്‍ഷങ്ങള്‍ക്കുമുമ്പ് നാടകക്കാരായ കുറെ ചങ്ങാതിമാരുമൊത്തായിരുന്നു യാത്ര.&lt;br /&gt;കുട്ടികള്‍ കയറിപ്പിടിച്ചത് ക്യാമറയില്‍.&lt;br /&gt;അവരോടൊപ്പം വെളിച്ചത്തെ ചതുരത്തിലാക്കുന്നതിനെക്കുറിച്ച് സംസാരിച്ചും പടങ്ങളെടുത്തും കാട്ടിലലഞ്ഞു ഒന്നുരണ്ടു ദിവസം.&lt;br /&gt;‘കനവി’ലെ ആ ദിനങ്ങളിലൊന്നില്‍ കൌതുകത്തിനാണ് ഒരു കൊച്ചുമിടുക്കന്റെ നോട്ട് ബുക്ക് തുറന്നത്.&lt;br /&gt;കണ്ടതും കേട്ടതും മണത്തതും തൊട്ടതും രസിച്ചതും അനുഭവിച്ചതുമായ എല്ലാ വിശേഷങ്ങള്‍ക്കുമൊപ്പം&lt;br /&gt;അവന്റെ കൊച്ചുകൊച്ചു വിലയിരുത്തലുകളും നിരീക്ഷണങ്ങളും.&lt;br /&gt;മനസ്സുടക്കി.&lt;br /&gt;മുഷിഞ്ഞ താളുകളിലൊന്നില്‍, ഗ്രാഫൈറ്റിന്റെ ലാളിത്യത്തില്‍ ആ വരികള്‍ ഇങ്ങനെ...&lt;br /&gt;&lt;div align="center"&gt;&lt;em&gt;“കഴിഞ്ഞ വര്‍ഷം എന്റെ മുത്തച്ഛന്‍ മരിച്ചു&lt;/em&gt;&lt;/div&gt;&lt;div align="center"&gt;&lt;em&gt;ഞാന്‍ കരഞ്ഞില്ല&lt;/em&gt;&lt;/div&gt;&lt;div align="center"&gt;&lt;em&gt;കാരണം മരണമെന്തെന്ന് എനിക്കറിയില്ലായിരുന്നു&lt;/em&gt;&lt;/div&gt;&lt;div align="center"&gt;&lt;em&gt;കഴിഞ്ഞ ദിവസം എന്റെ അച്ഛന്‍ മരിച്ചു&lt;/em&gt;&lt;/div&gt;&lt;div align="center"&gt;&lt;em&gt;ഞാന്‍ കരഞ്ഞില്ല&lt;/em&gt;&lt;/div&gt;&lt;div align="center"&gt;&lt;em&gt;കാരണം മരണമെന്തെന്ന്  ഇപ്പോള്‍ എനിക്കറിയാം”&lt;/em&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-3477860986599573789?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/3477860986599573789/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=3477860986599573789' title='8 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/3477860986599573789'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/3477860986599573789'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2007/04/blog-post_19.html' title='കനവ്'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-3586852591317324087</id><published>2007-04-07T18:14:00.001+04:00</published><updated>2007-04-07T18:25:23.845+04:00</updated><title type='text'>How to make the likeness of a bird</title><content type='html'>&lt;div align="left"&gt;&lt;span style="font-family:arial;"&gt;ചെക്ക് റിപ്പബ്ലിക്കിലെ സെഡ് ലെക് എന്ന സ്ഥലത്ത് ഒരു പള്ളിയുണ്ട്. &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-family:arial;"&gt;എല്ലാ അലങ്കാരങ്ങളും മനുഷ്യാസ്ഥികള്‍ കൊണ്ടു തീര്‍ത്ത പള്ളി. &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-family:arial;"&gt;ഒരു ശരീരത്തിലെ എല്ലാ അസ്ഥികളും ഉപയോഗിച്ചുണ്ടാക്കിയ തൂക്കുവിളക്ക്, &lt;/span&gt;&lt;span style="font-family:arial;"&gt;തലയോട്ടികളുടെ ഗോപുരങ്ങള്‍..............അങ്ങനെ അത്ഭുതകരമായ ഒട്ടേറെ ശില്പങ്ങള്‍. &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-family:arial;"&gt;വര്‍ഷങ്ങള്‍ക്കുമുന്‍പ് ഈ പള്ളിയെക്കുറിച്ച് Jan Svankmajer എന്ന ചലച്ചിത്രകാരന്‍ ഒരു ലഘുചിത്രം നിര്‍മ്മിച്ചു. &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-family:arial;"&gt;ആ ചിത്രത്തിന്റെ പശ്ചാത്തല ഗീതം..................&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-family:Arial;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-family:Arial;"&gt;&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-family:arial;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-family:arial;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt; &lt;/div&gt;&lt;div align="center"&gt;&lt;span style="font-family:arial;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt; &lt;/div&gt;&lt;div align="center"&gt;&lt;span style="font-family:arial;"&gt;&lt;strong&gt;"How to make the likeness of a bird"&lt;/strong&gt;,&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-family:arial;"&gt;&lt;em&gt;poem by Jacques Prevert&lt;/em&gt; &lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-family:arial;"&gt;&lt;br /&gt;"How to make the likeness of a bird...&lt;br /&gt;how to make a likeness&lt;br /&gt;First draw a cage&lt;br /&gt;with an open door&lt;br /&gt;Then draw&lt;br /&gt;then draw...&lt;br /&gt;&lt;br /&gt;Something beautiful,&lt;br /&gt;something simple,&lt;br /&gt;something fitting for a bird.&lt;br /&gt;Then walk through the garden,&lt;br /&gt;or hide behind a tree in the wood&lt;br /&gt;without a word...&lt;br /&gt;without a word...&lt;br /&gt;without a word...&lt;br /&gt;...immobile.&lt;br /&gt;&lt;br /&gt;Sometimes the bird comes soon&lt;br /&gt;but it can take its time.&lt;br /&gt;It can take years to decide&lt;br /&gt;to venture forth.&lt;br /&gt;So wait...&lt;br /&gt;wait...&lt;br /&gt;wait...&lt;br /&gt;wait...&lt;br /&gt;wait...&lt;br /&gt;wait for years, of need be.&lt;br /&gt;&lt;br /&gt;But the waiting is not in relation&lt;br /&gt;to how the picture worked out.&lt;br /&gt;When the bird comes,&lt;br /&gt;if it comes...&lt;br /&gt;if it comes...&lt;br /&gt;if it comes...&lt;br /&gt;if it comes be very quiet.&lt;br /&gt;&lt;br /&gt;Wait for it to enter the cage.&lt;br /&gt;Just keep very quiet.&lt;br /&gt;Just keep very quiet.&lt;br /&gt;&lt;br /&gt;When it's inside&lt;br /&gt;slowly shut the door with the paint brush&lt;br /&gt;and then...&lt;br /&gt;and then...&lt;br /&gt;&lt;br /&gt;Rub the cage out carefully&lt;br /&gt;without touching the bird's feathers.&lt;br /&gt;In your tree find the prettiest branch&lt;br /&gt;for the bird...&lt;br /&gt;&lt;br /&gt;Paint in the leaves, the wind,&lt;br /&gt;insects buzzing in the summer heat,&lt;br /&gt;and then wait... for the bird to sing.&lt;br /&gt;&lt;br /&gt;If not, it is a bad omen.&lt;br /&gt;It means the painting is bad.&lt;br /&gt;&lt;br /&gt;But if it sings...&lt;br /&gt;But if it sings...&lt;br /&gt;that is a good omen.&lt;br /&gt;&lt;br /&gt;And that means you can sign the painting.&lt;br /&gt;So just take your pen,&lt;br /&gt;sign your name in the corner of the painting."&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-3586852591317324087?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/3586852591317324087/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=3586852591317324087' title='1 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/3586852591317324087'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/3586852591317324087'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2007/04/blog-post.html' title='How to make the likeness of a bird'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-5737038600006213120</id><published>2007-03-27T18:16:00.002+04:00</published><updated>2008-03-19T19:34:13.849+04:00</updated><title type='text'>പ്രണയം</title><content type='html'>&lt;em&gt;ഭൂമിയില്‍ ജീവിക്കുമ്പോള്‍ പ്രണയത്തെക്കുറിച്ചു പറയാ‍തെങ്ങനെ? ഒരു കാരണവരുടെ പ്രണയമായിരുന്നല്ലോ പണ്ട് കവി മേഘസന്ദേശമാക്കിയതും. രാഗം മാംസനിബന്ധം തന്നെയാണെന്ന് ശഠിച്ചു പറഞ്ഞിരുന്ന പഴയ അധ്യാപകന്റെ സ്മരണയില്‍...&lt;/em&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;പ്രണയം ജീവിതം പോലെ ലളിതമാണ്‌. അത്തരം കാര്യങ്ങള്‍ വിശദീകരിക്കാനും അസാദ്ധ്യമാണ്‌. അവ അനുഭവിക്കാനേ കഴിയൂ. എങ്കിലും എന്റെ പ്രണയത്തെക്കുറിച്ചു പറയാന്‍ അസമര്‍ത്ഥമായി ഞാന്‍ ശ്രമിക്കാം.&lt;br /&gt;&lt;br /&gt;പൂര്‍ണ്ണതക്കുവേണ്ടിയുള്ള അന്വേഷണങ്ങളാണ്‌ എന്റെ യാത്രകളെല്ലാം. അതുതന്നെയാണ്‌ എനിക്ക് പ്രണയവും. അതുകൊണ്ട്‌ എന്റെ ജീവിതാവസ്ഥകളെയെല്ലാം ഞാന്‍ പ്രണയിക്കുന്നു. പുരുഷന്റെ പാതി എപ്പോഴും പ്രകൃതിയാണ്‌. പ്രകൃതിയുടെ സ്വരൂപം സ്ത്രീയും. വസിഷ്ഠന്‌ അരുന്ധതിയെന്നപോലെ എന്നെ പൂര്‍ണ്ണമാക്കുന്ന സ്ത്രീത്വത്തെയാണ്‌ എന്തിലും ഞാന്‍ തിരയുന്നത്‌.&lt;br /&gt;&lt;br /&gt;പുരുഷധാര്‍ഷ്ട്യങ്ങള്‍ക്കും ജീവിതവ്യഥകള്‍ക്കും നേരെ സാന്ത്വനത്തിന്റേയും വാത്സല്യത്തിന്റേയും പ്രണയത്തിന്റേയും ഒരു തൂവിരല്‍ സ്പര്‍ശമായി നീണ്ടുവരുന്ന സ്ത്രീ ജീവിതത്തെ ഞാന്‍ അനുഭവിച്ചറിഞ്ഞിരുന്നു. അതിജീവനത്തിന്റെ ഉണ്മയായി അതെന്നും നിലനില്‍ക്കുമെന്നും എനിക്കറിയാം. സ്ത്രീത്വത്തിന്റെ പ്രകീര്‍ത്തകനാണ്‌ ഞാനെപ്പോഴും.&lt;br /&gt;&lt;br /&gt;എന്റെ ചിറകിന്‍ കീഴില്‍ ഒതുങ്ങിക്കൂടാന്‍ ആഗ്രഹിക്കാത്ത, സ്വന്തം ചിറകുകളുള്ള ഒരു പറവയെ പ്രണയിക്കണമെന്ന് എനിക്കുണ്ടായിരുന്നു. എന്റെ പിന്നില്‍ എന്നെ കവചമാക്കി നടക്കാതെ എന്നോടൊപ്പം നടക്കുന്ന ഒരുവളെ, ആഞ്ഞുവീശുന്ന കാറ്റിനെ എന്നോടൊപ്പം നേരിടുന്ന ഒരുവളെ ഞാനാഗ്രഹിച്ചു. സ്ത്രൈണതയെ പിന്തുടരുന്ന പുരുഷഭ്രമമായല്ല, സ്ത്രൈണതയുടെ കാരുണ്യത്തിലേക്ക്‌ പ്രവഹിക്കുന്ന ജീവജ്വാലയായി വിമലവും പരിശുദ്ധവുമായ ഒരുത്തേജനം ഞാന്‍ എപ്പോഴും അനുഭവിച്ചു.&lt;br /&gt;&lt;br /&gt;തങ്ങളുടേതായ വൈരുദ്ധ്യങ്ങളോടെ വ്യത്യസ്തമായ വഴികളില്‍ പരസ്പരം തുണയാകാന്‍, ഹിമവാനിലെ മാനസസരസ്സിനു മുന്നില്‍ പ്രാര്‍ത്ഥനാഭരിതനായ എന്നെ അനുഗ്രഹിക്കുന്ന ഒരുവള്‍, മറീനാ ബീച്ചിലെ തിരമാലകളില്‍ എന്നോടൊപ്പം തിമിര്‍ക്കുന്ന ഒരുവള്‍ കൂടെ വേണമെന്ന ആഗ്രഹമായിരുന്നു ഓരോ യാത്രകളിലും എനിക്ക്‌. ദൈവനാമങ്ങളല്ല പ്രണയകീര്‍ത്തനങ്ങളാണ്‌ ഞാന്‍ സന്ധ്യകളില്‍ ജപിക്കുന്നത്‌.&lt;br /&gt;&lt;br /&gt;എങ്കിലും ഞാനുള്‍പ്പെട്ട ഒന്നിലും ആ പ്രണയത്തെ പൂര്‍ത്തീകരിക്കാന്‍ എനിക്കൊരിക്കലുമായില്ല. അതിനര്‍ഹമാകാന്‍ മാത്രം മൂല്യം എനിക്കില്ലായിരിക്കാം. ജീവിതപ്പാതകള്‍ ഒറ്റക്കുതന്നെ ഞാന്‍ താണ്ടി. നിരാശനായല്ല, തീര്‍ച്ചയായും ആഹ്ലാദഭരിതനായി, നിറഞ്ഞ മനസ്സോടെ. ആരുമില്ലാത്തവനായിരിക്കുകയും ആരുമല്ലാത്തവനായിരിക്കുകയുമാകാം എന്റെ നിയോഗം. ഞാനത്‌ ഇഷ്ടപ്പെടുകയും ചെയ്യുന്നു. നിറഞ്ഞ പ്രണയവുമായി ഒരു മഴപോലെ, വെയില്‍ പോലെ ഒറ്റക്ക്‌ പൊഴിഞ്ഞു തീരുക വല്ലാത്തൊരനുഭവമാണ്‌. അതുകൊണ്ട്‌ ആദരിക്കുന്ന പ്രണയത്തിനും അരികിലില്ലാത്ത പ്രണയിനിക്കും സമര്‍പ്പിതമാണ്‌ ഈ ജീവിതം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-5737038600006213120?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/5737038600006213120/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=5737038600006213120' title='5 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/5737038600006213120'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/5737038600006213120'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2007/03/blog-post.html' title='പ്രണയം'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-3112945767991814890</id><published>2007-01-17T19:22:00.000+04:00</published><updated>2007-02-02T13:18:42.412+04:00</updated><title type='text'>ഇരുട്ട്</title><content type='html'>ഇമകള്‍ പൂട്ടി ഞാന്‍&lt;br /&gt;&lt;br /&gt;കറുത്ത മേഘം പോല്‍&lt;br /&gt;ഇരുണ്ടുപോയീ ജീവിതം&lt;br /&gt;&lt;br /&gt;ഇനിയില്ല പകലുകള്‍;&lt;br /&gt;പ്രാണനേ നിനക്കു മാത്ര-&lt;br /&gt;മാണെന്റെ രാത്രികള്‍.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-3112945767991814890?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/3112945767991814890/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=3112945767991814890' title='2 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/3112945767991814890'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/3112945767991814890'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2007/01/blog-post.html' title='ഇരുട്ട്'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-423977826630842659</id><published>2006-10-17T21:19:00.000+04:00</published><updated>2006-10-17T21:22:03.678+04:00</updated><title type='text'>ഉറുമ്പും ആനയും</title><content type='html'>എനിക്കിന്നു വന്ന ഒരു എസ്‌.എം.എസ്‌ ഇങ്ങനെ:&lt;br /&gt;&lt;br /&gt;ഉറുമ്പ്‌ ആനയുമായി പ്രണയത്തിലായി.&lt;br /&gt;അവര്‍ വിവാഹവും കഴിച്ചു.&lt;br /&gt;അടുത്ത ദിവസം ആന മരിച്ചു.&lt;br /&gt;അപ്പോള്‍ ഉറുമ്പു പറഞ്ഞത്രേ:&lt;br /&gt;"ഹോ! ഒരു ദിവസത്തെ പ്രേമം, അതിന്‌ ഒരു ജന്മം മുഴുവന്‍ കുഴിവെട്ടണം..."&lt;br /&gt;&lt;br /&gt;&lt;br /&gt;നിങ്ങളും കേട്ടിട്ടുണ്ടാകാം ഈ കഥ.&lt;br /&gt;എന്നാല്‍ ഒരുചിരിക്കപ്പുറം എന്തോ ഇതിലില്ലേ?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-423977826630842659?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/423977826630842659/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=423977826630842659' title='8 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/423977826630842659'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/423977826630842659'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2006/10/blog-post_17.html' title='ഉറുമ്പും ആനയും'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-1267050340871029645</id><published>2006-10-13T11:57:00.004+04:00</published><updated>2008-03-19T18:53:12.342+04:00</updated><title type='text'>അനന്തം</title><content type='html'>&lt;a href="http://1.bp.blogspot.com/_hofaCRowNi4/R-Emc5-egwI/AAAAAAAAACM/p0G9yYds3pg/s1600-h/cherry.jpg"&gt;&lt;img id="BLOGGER_PHOTO_ID_5179463324493841154" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://1.bp.blogspot.com/_hofaCRowNi4/R-Emc5-egwI/AAAAAAAAACM/p0G9yYds3pg/s320/cherry.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;I want to do with you&lt;br /&gt;What spring does with cherry trees&lt;br /&gt;-neruda&lt;br /&gt;&lt;br /&gt;വേനലിലൊരു സായന്തനത്തില്‍&lt;br /&gt;‍ദൈവം ഒരു മഴവില്ലു തുടച്ചെടുത്ത്‌&lt;br /&gt;തെളിവാനില്‍ വെയ്ക്കും പോലെ&lt;br /&gt;നിശ്ശബ്ദയായി നീ നിന്റെ കൈ&lt;br /&gt;എന്റെ കൈത്തലത്തില്‍ ചേര്‍ത്തുവച്ചു.&lt;br /&gt;എന്തായിരുന്നു ആ വാഗ്ദാനത്തിന്റെ അര്‍ത്ഥം?&lt;br /&gt;നാം പങ്കിടാന്‍ മറന്ന കുട്ടിക്കാലത്തിന്റെ&lt;br /&gt;അരളി പൂത്ത ഇടവഴികളിലൂടെ&lt;br /&gt;മഴയില്‍ കുതിര്‍ന്ന്, ചോലവെള്ളം തട്ടിത്തെറിപ്പിച്ചു&lt;br /&gt;നാം കൈകോര്‍ത്തു നടക്കുമെന്നോ?&lt;br /&gt;നമ്മുടെ പൂര്‍വ്വസഹനങ്ങളുടെ അസ്വസ്ഥചരിത്രം മുഴുവന്‍&lt;br /&gt;ഒരൊറ്റ ആകസ്മിക ചുംബനത്തിലൂടെ&lt;br /&gt;നാമന്യോന്യം നാഡികളിലേക്കു പകരുമെന്നോ?&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;br /&gt;വിയറ്റ്‌നാമിലെ ആ മെലിഞ്ഞ പതിനൊന്നുകാരിയാണു നീ&lt;br /&gt;ബോംബില്‍നിന്നു നിലവിളിച്ചോടുന്നവള്‍&lt;br /&gt;നീ ഓടി, നഗ്നയായി, പൊള്ളുന്ന ഉടല്‍&lt;br /&gt;വെയിലിനും മുടി കാറ്റിനും വിട്ടുകൊടുത്ത്‌.&lt;br /&gt;ദാരിദ്ര്യത്തെക്കിടത്തി താരാട്ടിയ&lt;br /&gt;എന്റെ മാറിലേക്കായിരുന്നു നീ ഓടിയണഞ്ഞത്‌.&lt;br /&gt;അവിടെ പല യുദ്ധങ്ങളുടെ വടുക്കള്‍ക്കിടയില്‍&lt;br /&gt;‍ഞാന്‍ നിനക്കായി സൂക്ഷിച്ചിരുന്നു&lt;br /&gt;പൊള്ളിയ ഹൃദയത്തില്‍ പുരട്ടാന്‍ ഒരു തുള്ളിതേന്‍,&lt;br /&gt;നാളത്തേക്ക്‌ ഒരു സൂര്യകാന്തിയുടെ വിത്ത്‌.&lt;br /&gt;പറയരുതേ നാം രണ്ടുഗ്രഹങ്ങളിലാണെന്ന്&lt;br /&gt;ചങ്ങലയിട്ട കാലുകള്‍ കൊണ്ടാണ്‌&lt;br /&gt;നാം നൃത്തച്ചുവടുകള്‍ വക്കുന്നതെന്ന്&lt;br /&gt;പറയരുതേ, ശിലകള്‍ക്കകത്തിരുന്നാണ്‌&lt;br /&gt;നാം ഇലകളേയും പറവകളേയും സ്വപ്നം കാണുന്നതെന്ന്.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;br /&gt;നീ പിറന്ന മുതലേ എന്റേതായിരുന്നു.&lt;br /&gt;നിന്നെക്കാത്തിരുന്നാണ്‌ എനിക്ക്‌ മുള്ളുകള്‍ മുളച്ചത്‌.&lt;br /&gt;എങ്കിലും ഈ മണലിന്റെ ആഴത്തിലുണ്ട്‌&lt;br /&gt;ഈന്തപ്പഴക്കാടുകളുടെ ഉറവകള്‍.&lt;br /&gt;നീ റില്‍ക്കേയുടെ സിംഹത്തെക്കുറിച്ചോ&lt;br /&gt;മല്ലാര്‍മേയുടെ അരയന്നത്തെക്കുറിച്ചോ പറയുമെന്ന് ഞാന്‍ കരുതി&lt;br /&gt;പക്ഷേ, നീ ആലോചിച്ചത്‌&lt;br /&gt;ദൈവങ്ങളിലും വച്ചു സുന്ദരനായ പ്രേമത്തെക്കുറിച്ചായിരുന്നു.&lt;br /&gt;എന്തിനാണ്‌ നീ ജനിക്കാനിത്ര വൈകിയത്‌?&lt;br /&gt;ഏതു നക്ഷത്രത്തിലായിരുന്നു നീ?&lt;br /&gt;ഏതു ജലത്തില്‍? ഏതുദയത്തില്‍?&lt;br /&gt;മനുഷ്യരാശിയുടെ ഏതു ഭയത്തില്‍?&lt;br /&gt;ഇല്ല, പ്രേമം ഒരിക്കലും വൈകിവരുന്നില്ല.&lt;br /&gt;പ്രണയവും പലനിലകളുള്ള ഒരു തപസ്സാണ്‌.&lt;br /&gt;&lt;br /&gt;*&lt;br /&gt;നീ എല്ലാ സ്ത്രീകളുമാണ്‌, കാട്ടിലുപേക്ഷിക്കപ്പെട്ടവള്‍&lt;br /&gt;കായലില്‍ കെട്ടിത്താഴ്ത്തപ്പെട്ടവള്‍&lt;br /&gt;‍തെരുവില്‍ കല്ലെറിയപ്പെട്ടവള്‍, ജീവനോടെ ദഹിപ്പിക്കപ്പെട്ടവള്‍,&lt;br /&gt;വിഷം നല്‍കപ്പെട്ടവള്‍, കൈമാറ്റം ചെയ്യപ്പെട്ടവള്‍,&lt;br /&gt;കാമുകി, വധു, വിധവ, വേശ്യ.&lt;br /&gt;നിന്റെ ശമിച്ച ഉടലില്‍ ഞാന്‍ ഒരുമ്മ വെക്കട്ടെ&lt;br /&gt;ഭൂമിയില്‍ വിടരാതെ പോയ എല്ലാ പൂക്കള്‍ക്കും&lt;br /&gt;കാമുകന്മാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വേണ്ടി,&lt;br /&gt;എന്റെ മഗ്ദലനേ, യേശുവല്ലാത്ത ഞാന്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;- സച്ചിദാനന്ദന്റെ 'അനന്തം' എന്ന കവിതയിലെ ചില ഭാഗങ്ങളാണിത്‌. ഞാന്‍ പറയണമെന്നു കരുതിയ വാക്കുകള്‍‍. / ഫോട്ടോ : &lt;em&gt;തുഷാരം&lt;/em&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-1267050340871029645?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/1267050340871029645/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=1267050340871029645' title='2 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/1267050340871029645'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/1267050340871029645'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2006/10/blog-post_13.html' title='അനന്തം'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_hofaCRowNi4/R-Emc5-egwI/AAAAAAAAACM/p0G9yYds3pg/s72-c/cherry.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-1494020801944122350</id><published>2006-10-08T11:46:00.000+04:00</published><updated>2007-04-23T18:35:22.296+04:00</updated><title type='text'>മഴ നനയാത്തൊരാള്‍ മഴയെക്കുറിച്ചിങ്ങനെ..</title><content type='html'>മഴ ഒരു അരാജകവാദിയാണ്‌. എപ്പോഴും ഒരപകടമരണം കൂടെ കരുതുന്നു. എല്ലാ മുന്‍വിധികളേയും മുന്നൊരുക്കങ്ങളേയും അത്‌ തകര്‍ത്തുകളയുന്നു. ആകാശം ഭൂമിയെ പ്രണയിക്കുന്നത്‌ അങ്ങനെയാണ്‌. പ്രണയത്തിലും യുദ്ധത്തിലും ചെയ്യുന്നതൊക്കെ ശരിയാണല്ലൊ.&lt;br /&gt;&lt;br /&gt;തൂവാനത്തുമ്പികളില്‍ മഴക്കൊപ്പം വരുന്ന ക്ലാരയെപ്പോലെയാണ്‌ മഴയും. ഓരോ വരവും ഓരോ ക്രമത്തെയാണ്‌ തെറ്റിക്കുന്നത്‌. അവള്‍ വീട്ടില്‍ നിന്നല്ല വരുന്നത്‌, വീട്ടിലേക്കുമല്ല. ജീവിതത്തിനു പുറത്താണ്‌ മഴയും ക്ലാരയും പെയ്യുന്നത്‌. അവര്‍ വ്യവസ്ഥയുടെ പവിത്രതകളെ ലംഘിക്കുന്നു. ആഭിചാരത്തിലെന്നപോലെ ഗൂഢമായ ശക്തി, പ്രകൃതിയെപ്പോലെ വേട്ടയാടുന്ന സൗന്ദര്യം - അവളെ പേടിക്കാതെ വയ്യ, സ്നേഹിക്കാതെയും.&lt;br /&gt;&lt;br /&gt;കനത്തുപെയ്യുന്ന മഴയത്ത്‌ കത്തുന്ന മിന്നല്‍ വെളിച്ചത്തിലാണ്‌ ജീവന്‍ മുള പൊട്ടുന്നത്‌. ഉര്‍വ്വരമായതൊക്കെ മഴയാകുമ്പോള്‍ മഴക്കാലം എന്താണ്‌ ഓര്‍മ്മിപ്പിക്കാത്തത്‌? മഴപോലെ പെയ്യുന്ന വെയിലും നിലാവും മഴയാകാതിരിക്കുന്നതെങ്ങനെ?&lt;br /&gt;&lt;br /&gt;തോരാതെ പെയ്യുന്ന മഴയുടെ ഒരു സ്നാപ്പും എടുക്കാതെ വയ്യ, ഒറ്റ സ്നാപ്പുകളില്‍ ഒന്നും ഒതുക്കാനും വയ്യ. തഴുതിട്ട ഒരു വാതിലാണ്‌ മഴ, വിശദീകരിക്കാനാവാത്ത സംവേദ്യത. ജീവിതത്തില്‍ എപ്പോഴാണ്‌ മഴവില്ലു തെളിയുന്നത്‌? എപ്പോഴാണ്‌ കൂണുകള്‍ വിടരുന്നത്‌? എപ്പോഴാണ്‌ കൊടുങ്കാറ്റുവീശുന്നത്‌? ഏതാണ്‌ ചാറ്റല്‍മഴ? ഏതാണ്‌ പേമാരി? മരണത്തേയും ജീവിതത്തേയും ഒന്നാക്കുന്ന പെരുമഴയത്ത്‌ ഒന്നിനും അവസാനവാക്കു പറയാന്‍ വയ്യ.&lt;br /&gt;&lt;br /&gt;ഓരോ മഴക്കാലവും ഒരു പനിക്കാലം കൂടിയാണ്‌. ഒരു പനിയുടെ നേര്‍ത്തനിലാവില്‍, കറുത്ത കരിമ്പടത്തിനടിയില്‍ സ്വപ്നങ്ങളുടേയും ഓര്‍മ്മകളുടേയും കാലം. പുറത്ത്‌ ചിന്നംപിന്നം പെയ്യുന്ന മഴയാണോ ചെവിയില്‍ പറപറയെന്ന് പെയ്യുന്ന അവളാണോ അപ്പോള്‍ മനസ്സില്‍? ഒരു പനിച്ചൂടിലാണ്‌ കൃഷ്ണന്‍ രാധയെ വേട്ടതും ക്രിസ്തു ക്രൂശില്‍ മരിച്ചതും നബിക്ക്‌ വെളിപാടുകളുണ്ടായതും&lt;br /&gt;&lt;br /&gt;മലവെള്ളം നിറഞ്ഞ പാടത്ത്‌ വാഴപ്പിണ്ടിച്ചങ്ങാടത്തില്‍ തുഴഞ്ഞുനീങ്ങിയ ബാല്യം. നാടകവും കവിതയുമൊക്കെപ്പെയ്ത അരങ്ങുകളും അണിയറകളും. പരസ്പരം കാണുവാന്‍ വയ്യാത്ത മഞ്ഞത്ത്‌ മല കയറുമ്പോള്‍ കാലിനടിയില്‍ വിടര്‍ന്നുകൊണ്ടേയിരുന്ന ഉറവുകള്‍. മഴയേക്കാളുച്ചത്തില്‍ അലറിയ പടപ്പാട്ടുകള്‍. ഉത്തരേന്ത്യയുടെ നഗരത്തിരക്കുകളില്‍ പറയാതെ ചാഞ്ഞുപെയ്യുന്ന മഴകള്‍. അത്യുഷ്ണങ്ങളില്‍ എപ്പോഴും മഴ പെയ്തുകൊണ്ടേയിരുന്നു. മഴപോലെ പെയ്ത ലഹരികളാണോ മഴതന്നെയാണോ മനുഷ്യനെ കവിയും കലാപകാരിയും കാമുകനും സന്യാസിയുമാക്കിയതെന്ന് ആര്‍ക്കാണറിയുക?&lt;br /&gt;&lt;br /&gt;കാട്ടിലേയും നാട്ടിലേയും മഴകള്‍ മാറിപ്പോകുന്നേയില്ല. കാട്‌ നഗരത്തിലേക്കും നഗരം ഗിരിശൃംഗങ്ങളിലേക്കും വിരുന്നിനെത്തുന്നത്‌ അങ്ങിനെയാണ്‌ - ഒരു കടലിനെപ്പോലെ. നീണ്ട മഴക്കാലത്ത്‌ ഇടക്കിടെ കനക്കുന്ന മഴ, അതിനിടയില്‍ ചാറ്റല്‍ മഴ, എപ്പോഴൊക്കെയോ തെളിയുന്ന വാനം - ഇങ്ങിനെയൊക്കെയാണ്‌ ജീവിതം. വിപ്ലവങ്ങള്‍ നടന്നതും ഭൂഖണ്ഡങ്ങള്‍ ഉണ്ടായതും പൂക്കണ്ണികള്‍ തലനീട്ടിയതും ഇങ്ങനെ.&lt;br /&gt;&lt;br /&gt;മഴ ഒരഗ്നിയേയും കെടുത്തുന്നില്ല, അത്‌ പച്ചമരത്തെപ്പോലും ജ്വലിപ്പിക്കുന്നു. പലപ്പോഴും പെയ്യുന്നത്‌ തീമഴകളാണ്‌. പൊള്ളുന്ന നെറ്റിയില്‍ കുളിര്‍തെന്നലായി വരുംവരുമെന്നു കരുതിയ ആ കൈത്തലം ഒരിക്കലും വരാത്തതെന്താണ്‌? മഴക്കാലം അനന്തമായ ഒരു തുടര്‍ച്ചയാണ്‌. അതിനാലാണോ ഈ മഴക്കാലം എന്തുതന്നുവെന്ന് ഒരിക്കലും എഴുതാനാകാത്തത്‌?&lt;br /&gt;&lt;br /&gt;അപ്രശസ്തനായ ഒരു യുവകവി വി. മോഹനകൃഷ്ണന്‍ ഇങ്ങനെ എഴുതുന്നു:&lt;br /&gt;വയനാട്ടില്‍ ഞാനെത്തുമ്പോള്‍&lt;br /&gt;‍വലിയ മഴകളൊക്കെ&lt;br /&gt;തോര്‍ന്നു കഴിഞ്ഞിരുന്നു.&lt;br /&gt;പെയ്തുതീരാത്ത മരങ്ങളും&lt;br /&gt;ഇറ്റുവീഴുന്ന ഇറവെള്ളവും ബാക്കിനിന്നു.&lt;br /&gt;&lt;br /&gt;വലിയ മഴകളെല്ലാം തോര്‍ന്നുകഴിഞ്ഞ ഈ കാലത്ത്‌ വിടവുകളിലൂടെയുള്ള ഊത്തല്‍ മാത്രം നനയാന്‍ വിധിക്കപ്പെട്ട ഒരു തലമുറയുടെ പ്രതിനിധി മഴക്കാലത്തെ എങ്ങനെയാണ്‌ അടയാളപ്പെടുത്തുക? ഒരു മഴ പോലും ഇവന്‍ നേരെ നനഞ്ഞിട്ടില്ല. ഒന്നു നന്നായി പനിച്ചിട്ടു കൂടിയില്ല.&lt;br /&gt;&lt;br /&gt;എങ്കിലും മഴയാണിപ്പോള്‍, മുറ്റിത്തഴച്ചരികിലിളകുകയായ്‌ ചെടിത്തലപ്പുകള്‍. ജലസംഭൃതം നോക്കൂ കരിനീലമാം ഋതു. വരവായ്‌ കാറ്റുംകോളുമോര്‍മ്മയുമെന്നില്‍.&lt;br /&gt;&lt;br /&gt;ഓര്‍മ്മയും സ്വപ്നവും മഴയും ഇങ്ങനെയൊക്കെ പെയ്തുതോരട്ടെ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-1494020801944122350?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/1494020801944122350/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=1494020801944122350' title='3 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/1494020801944122350'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/1494020801944122350'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2006/10/blog-post_08.html' title='മഴ നനയാത്തൊരാള്‍ മഴയെക്കുറിച്ചിങ്ങനെ..'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-8173526810563517565</id><published>2006-10-02T11:16:00.000+04:00</published><updated>2006-10-02T11:44:20.258+04:00</updated><title type='text'>ഒരു കത്ത്‌</title><content type='html'>ഇന്നലെ കിട്ടിയ ഒരു സുഹൃത്തിന്റെ കത്ത്‌ ഇങ്ങനെ.&lt;br /&gt;'ക്ലാസ്മേറ്റ്സ്‌ കണ്ടിറങ്ങി പൂരപ്പറമ്പില്‍ ആദ്യം ഒത്തുകൂടിയവരില്‍ വിഖ്യാത പ്രണയഭ്രംശന്‍ സൂര്യതേജസ്സുമുണ്ടായിരുന്നു.&lt;br /&gt;പിന്നീടാള്‍ക്കൂട്ടം വളരുന്നതും, പ്രണയത്തിരകളില്‍ കപ്പല്‍ച്ചേതം വന്നവര്‍ ഒറ്റ നാവാകുന്നതും ഞാന്‍ കണ്ടു.&lt;br /&gt;കൂട്ടത്തില്‍ച്ചേരേണ്ടുന്ന മറ്റൊരു പ്രിയപ്പെട്ടവനെ ഞാനോര്‍ത്തുവോ..?&lt;br /&gt;ലോകത്ത്‌ രണ്ടുതരം സമൂഹങ്ങളേയുള്ളൂവെന്നും പ്രണയിക്കുന്നവരും നഷ്ടപ്പെട്ടവരുമാണെന്ന് എന്നിലെ സാമൂഹ്യശാസ്ത്രജ്ഞന്‍ പറഞ്ഞു.&lt;br /&gt;ഞാന്‍ മോഡറേറ്ററായിരുന്നു.&lt;br /&gt;ഒരുപാട്‌ തീത്തിരകളില്‍ slider ഇട്ട്‌ പായുന്നവന്‌, സാക്ഷ്യം പറയാന്‍ വയ്യ!&lt;br /&gt;സന്ധ്യമുതല്‍ മമ്മൂട്ടിയുടെ മുറിയില്‍ വിരഹഗാനങ്ങള്‍.&lt;br /&gt;സൂര്യതേജസ്സ്‌ തുടയില്‍ താളം പിടിച്ച്‌...മഹേഷ്‌ കരഞ്ഞുപാടി...&lt;br /&gt;ഒടുവില്‍ ഞാനിടപെട്ടു. പഴയ ഗണഗീതം അടിതട്ടിപൊടിതട്ടി സ്വാഹ!&lt;br /&gt;അല്ലെങ്കില്‍ അന്നുരാത്രി രണ്ടു മരണമുണ്ടായേനെ.&lt;br /&gt;20നാണ്‌ ഇലക്ഷന്‍, നാളെ.&lt;br /&gt;എനിക്ക്‌ പോകണം!&lt;br /&gt;എന്തിനെന്ന നിന്റെ ചോദ്യത്തിന്‌,ഞാന്‍ നിനക്ക്‌ പഠിച്ചുതുടങ്ങിയതേയുള്ളൂ എന്നാണുത്തരം.&lt;br /&gt;ജയ്‌ മാതൃഭൂമി&lt;br /&gt;പ്രണയം&lt;br /&gt;പ്രവീണ്‍'&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-8173526810563517565?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/8173526810563517565/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=8173526810563517565' title='5 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/8173526810563517565'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/8173526810563517565'/><link rel='alternate' type='text/html' href='http://mekhasandesam.blogspot.com/2006/10/blog-post.html' title='ഒരു കത്ത്‌'/><author><name>ദൈവം</name><uri>http://www.blogger.com/profile/09910064232977599493</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='18' src='http://photos1.blogger.com/blogger/273/1589/1600/salil.0.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-33530134.post-7585505499630936777</id><published>2006-09-29T13:40:00.000+04:00</published><updated>2006-09-29T13:51:14.544+04:00</updated><title type='text'>ഗുരു</title><content type='html'>ഗുരുവിനോട്‌ ശിഷ്യര്‍ കലഹിച്ചു: അങ്ങു ഞങ്ങളുടെ വിശ്വാസഗോപുരങ്ങള്‍ തച്ചുടക്കുന്നു. അവ ഞങ്ങളുടെ വാസസ്ഥാനമാണെന്ന്, ഞങ്ങളുടെ അഭയമാണെന്ന് അങ്ങു മറക്കുന്നു.&lt;br /&gt;ഗുരു പ്രതിവചിച്ചു: ശരിയാണ്‌, നിങ്ങള്‍ പാര്‍ക്കുന്ന ഗോപുരങ്ങള്‍ തകര്‍ക്കലാണ്‌ എന്റെ ലക്ഷ്യം. അത്‌ ആകാശത്തിന്റെ അനന്തതയെ നിങ്ങള്‍ക്കുമുന്നില്‍ തുറന്നിടാനാണ്‌, ആ സാധ്യതകളെ അനുഭവിപ്പിക്കാനാണ്‌. മതിലുകളില്ലാതാകുമ്പോഴേ അതിരുകളില്ലാത്ത ഭൂമിയുടെ പച്ചയും നിങ്ങള്‍ കാണൂ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33530134-7585505499630936777?l=mekhasandesam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://mekhasandesam.blogspot.com/feeds/7585505499630936777/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33530134&amp;postID=7585505499630936777' title='3 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33530134/posts/default/7585505499630936777'/><lin
